ഇനി ഒരു ജോയിയും മുങ്ങിമരിക്കരുത്; കേരളമാലിന്യക്കയത്തിൽ
Tuesday, July 16, 2024 12:20 AM IST
ആര‍്യൻ
കേരളത്തിലെ രാഷ്‌ട്രീയക്കാരെക്കാണാൻ എത്ര ഭംഗി. അവരുടെ തലമുടി ഒരിക്കലും നരയ്ക്കുകയില്ല. അവരുടെ അലക്കിത്തേച്ച ശുഭ്രവസ്ത്രം ഒരിക്കലും ഉടയുകയില്ല. ഇതിനു കാര്യമായ പാർട്ടിഭേദമൊട്ടില്ലതാനും.

ചുരുക്കം ചില അപവാദങ്ങൾ എല്ലാ പാർട്ടികളിലും ഉണ്ടെന്നു സമ്മതിക്കുന്നു. ചെങ്കുപ്പായം ഇഷ്ടപ്പെടുന്നവർപോലും വെള്ളക്കുപ്പായത്തിലാണ് നിയമസഭയിലും ജനമധ്യത്തിലുമൊക്കെ പ്രത്യക്ഷപ്പെടുന്നത്. വനിതാ രാഷ്‌ട്രീയക്കാർക്കു മാത്രം എന്തോ വെള്ളയോട് ഒരു അലർജി. അവരാരും വെള്ള ധരിക്കാറില്ല. ഈ വെള്ളഷർട്ട്ധാരികൾ കേരളത്തിൽ‌ അങ്ങോളമിങ്ങോളം ഓടിനടക്കുന്പോൾ, കേരളത്തെ എല്ലാ വിധത്തിലും മലീമസമാക്കുന്നവർ എത്ര മെനയായിട്ടാണ് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതോർത്ത് പ്രജകൾ സന്തോഷിക്കട്ടെ.

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ തന്പാനൂരിലെ അഴുക്കുചാലിൽ അഴുക്കുമാറ്റാനിറങ്ങിയ കരാർ തൊഴിലാളിയുടെ ജീവനുവേണ്ടിയുള്ള അന്വേഷണം രണ്ടു ദിവസത്തോളം ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ദൃശ്യമാധ്യമങ്ങൾക്ക് ഇതൊരു വാർത്ത. എന്നാൽ, ഒരു സാധു കുടുംബത്തിന് ഇതൊരു തീരാക്കണ്ണീർ. ഒരുപക്ഷേ ജോയിയുടെ വിലയായി അനുകന്പയാർന്ന സർക്കാർ ഏതാനും ലക്ഷം രൂപ നഷ്ടപരിഹാരമായി (അതോ സർക്കാരിന്‍റെ പാരിതോഷികമെന്ന് അതിനെ വിശേഷിപ്പിക്കാമോ) ആ സാധുകുടുംബത്തിനു നൽകിയേക്കാം.അത്രയുമെങ്കിലും ആ‍യല്ലോ.

മാലിന്യം തള്ളുന്ന മലയാളികൾ

പുറം വസ്ത്രശുദ്ധിയുടെയും താമസസ്ഥലശുദ്ധിയുടെയും പേരിൽ പ്രസിദ്ധരെന്നു സ്വയം അഭിമാനിക്കുകയും അങ്ങനെ വൃത്തിയുടെ കാര്യത്തിൽ ഒന്നാമന്മാരെന്ന് വിശ്വസിക്കുകയും വീന്പിളക്കുകയും ചെയ്യുന്ന മലയാളികൾക്കൊന്നും തങ്ങളുടെ പരിസരങ്ങൾ മാലിന്യക്കൂന്പാരങ്ങളായി കിടക്കുന്നതു കാണുന്പോൾ നാണം തോന്നാറില്ല.

കിഴക്കിന്‍റെ വെനീസ് എന്ന പേരിൽ പുകൾപെറ്റ രാജാ കേശവദാസന്‍റെ സ്വപ്നസാക്ഷാത്കാരമായ ആലപ്പുഴയിലെ കനാലുകളും കൊച്ചി പോലുള്ള വൻ നഗരങ്ങളിലെ ഓടകളും കനാലുകളും കേരളത്തിൽ അങ്ങോളമിങ്ങോളം അഴുക്കുചാലുകളായിക്കൊണ്ടിരിക്കുന്നു. മാന്യനായ മലയാളിയുടെ കക്കൂസ്മാലിന്യങ്ങളുടെയും ഉപയോഗശൂന്യമായ വസ്തുക്കളുടെയും നിക്ഷേപസങ്കേതങ്ങളായി മാറിയിരിക്കുന്ന നമ്മുടെ നദികളും തോടുകളും ശുദ്ധജല തടാകങ്ങളും തീർച്ചയായും തന്പാനൂരിന്‍റെ വലിയ പതിപ്പുകളാണ്.

മലയാളികളോളം വൃത്തികെട്ടവർ മറ്റെവിടെയും ഇല്ലെന്ന് ഈ തോടുകളും ജലാശയങ്ങളും ശുദ്ധജല തടാകങ്ങളും വിളിച്ചോതുന്നു. കാരണം അവിടെ മാലിന്യങ്ങൾ തള്ളുന്നതു മലയാളികൾതന്നെ. വിദ്യാസന്പന്നരുടെയും സംസ്കാരസന്പന്നരുടെയും കേരളം എന്തുകൊണ്ട് ഇങ്ങനെയായി. ഈ പരിസ്ഥിതി സംരക്ഷകരുടെ നാട്ടിൽ ശാസ്ത്രീയമായ മാലിന്യനിർമാർജനമെന്ന ഒരേർപ്പാട് ഇന്നും ഇല്ലെന്നതാണ് സത്യം. ബ്രഹ്മപുരം പോലുള്ള മാലിന്യനിർമാർജന കേന്ദ്രങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടിട്ട് നാളേറെയായില്ല. നാലു കോണിലും തീവച്ച് നഗരത്തെ പുകപടലങ്ങൾകൊണ്ട് ശുദ്ധീകരിച്ചവർ ഇന്നും തന്‍റേടത്തോടെ ശന്പളംപറ്റിക്കൊണ്ടിരിക്കുന്നു.

ശുഭ്രവസ്ത്രധാരികളായ രാഷ്‌ട്രീയക്കാർക്ക് കേരളം മുഴുവൻ, നമ്മുടെ നദികളും തോടുകളും ശുദ്ധജലാശയങ്ങളും മാലിന്യനിക്ഷേപകേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ ഒരു വേദനയുമില്ല. ഈ സ്ഥിതിവിശേഷത്തിന് ഒരന്ത്യം ഉണ്ടാകണം. തന്പാനൂർ ആവർത്തിക്കരുതെന്ന് ഇവർക്കാർക്കും നിർബന്ധവുമില്ല. ഇവരെ പോറ്റിവളർത്തുന്ന പൊതുജനത്തിന്‍റെ കാര്യം പറയേണ്ടതുമില്ല. നമ്മുടെ റോഡുകളുടെ ഓരങ്ങളിലേക്കു മാന്യന്മാർ പ്രഭാതത്തിൽ കാർ ഓടിച്ചുവന്ന് വലിച്ചെറിയുന്ന നിക്ഷേപങ്ങൾ കണ്ടാൽ മാത്രം മതിയല്ലോ സംസ്കാരസന്പന്നരായ മലയാളികളുടെ മാലിന്യസംസ്കരണ സ്വഭാവവും സംസ്കാരവും ആകെ മലിനമാണെന്നു തിരിച്ചറിയാൻ‌. മലിനമായ സ്വഭാവത്തിൽനിന്ന് ഇത്തരം വൃത്തികേടുകൾ മാത്രം പ്രതീക്ഷിച്ചാൽ മതി.

ആശങ്ക വേണ്ട, എല്ലാം ശരിയാക്കാം...

ഈ സാഹചര്യത്തിൽ ഉലകം ചുറ്റുന്ന മുഖ്യമന്ത്രിയുടെ നോർവെ യാത്രയുടെ കാര്യം മറക്കാനാവില്ല. നോർവെയിൽ ഒരു മലയാളി കൂട്ടായ്മയുണ്ട്. അതിന്‍റെ പേര് നന്മ. നന്മ മാത്രമായ കേരള മുഖ്യമന്ത്രിയെ തങ്ങളുടെ ഇടയിലേക്ക് അവർ ക്ഷണിച്ചാദരിച്ചു. ആ ദിവസങ്ങളിൽ മലയാളപത്രങ്ങളിൽ ഒരു വാർത്ത വന്നു. നന്മയിലെ അല്പം തിന്മയുള്ള കുസൃതികളിലാരോ നിഷ്കളങ്കയായ രണ്ടാംക്ലാസുകാരി സാറായെക്കൊണ്ട് മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിപ്പിച്ചു. അത് കരണത്ത് ഒരടിയായി, നാണക്കേടായി മുഖ്യമന്ത്രിക്കു തോന്നിയിരിക്കാമെങ്കിലും എടീ കടക്കൂ പുറത്ത് എന്നൊന്നും അദ്ദേഹം പറഞ്ഞില്ല. സാറായെന്ന നിഷ്കളങ്ക കുസൃതിയുടെ ചോദ്യം ഇതായിരുന്നു: നാട്ടിൽ വന്നപ്പോൾ മിഠായിക്കടലാസിടാൻ വേസ്റ്റ്ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലല്ലോ... ഇനി വരുന്പോൾ അതിനു മാറ്റമുണ്ടാകുമോ?

ഈ ചോദ്യം വാസ്തവത്തിൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ മാത്രം കരണക്കുറ്റിക്കു കിട്ടിയ അടിയല്ല. കേരളം ഭരിച്ച മുൻ മുഖ്യന്മാരുടെയും സർക്കാരുകളുടെയും ഇവിടത്തെ പൊതുസമൂഹത്തിന്‍റെതന്നെയും ക‌രണക്കുറ്റിക്കു കിട്ടിയ അടിയാണ്. മുഖ്യമന്ത്രി പതിവു രാഷ്‌ട്രീയ ശൈലിയിൽ സാറായ്ക്കു മറുപടി നൽകി. സാറാ ആഗ്രഹിക്കുന്നതുപോലെ കേരളത്തെ മാറ്റാൻ ശ്രമിക്കും. ആശങ്ക വേണ്ട, ശ്രമിക്കാം, എല്ലാം ശരിയാക്കാം തുടങ്ങിയ ആവർത്തനവിരസമായ വാക്കുകൾ, പ്രയോഗങ്ങൾ, കേരള രാഷ്‌ട്രീയശൈലിയുടെ ഭാഗമായിക്കഴിഞ്ഞു. എല്ലാം ശരിയാക്കാനായി വൻ ഭൂരിപക്ഷത്തോടെ ജനങ്ങൾ അധികാരത്തിലേറ്റിയ മുഖ്യമന്ത്രിയാണല്ലോ സംസ്ഥാനം ഭരിക്കുന്നത്. അതുകൊണ്ട് ആശങ്ക വേണ്ട, ഇനിയും സമയമുണ്ട്, രണ്ടു വർഷത്തിലധികം. എന്തെങ്കിലും കിറ്റ് തന്ത്രങ്ങൾ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ടാകും, ആർക്കറിയാം.


ഇതൊരു നിസാര ഭാഗ്യമല്ല!

ആധുനിക ലോകത്തിലെ ഏതു വികസനകാര്യവും കേരളത്തിലേക്ക് കടന്നുവന്നാൽ അതിനെയെല്ലാം അടിപടലം എതിർത്തിട്ടുള്ള പാർട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി. ഇന്ന് കേരളം കംപ്യൂട്ടർ വിപ്ലവത്തിന്‍റെ, ഡിജിറ്റൽ ടെക്നോളജിയുടെ നാടായിരുന്നേനെ ഈ പാർട്ടിയുടെ അക്കാലത്തെ നിഷേധാത്മകമായ ജനസേവന‌മില്ലായിരുന്നെങ്കിൽ. കംപ്യൂട്ടറിനോട് എതിർപ്പ്, കൊയ്ത്ത്, മെതിയന്ത്രങ്ങളോട് എതിർപ്പ്, ട്രാക്ടറുകളോട് എതിർപ്പ്, എന്തിന് ഏതു യന്ത്രവത്കരണത്തോടും എതിർപ്പ്. അതേസമയം നോക്കുകൂലിയെന്ന പുരോഗമന പ്രസ്ഥാനത്തിന് പൂർണ പിന്തുണ. ഇന്നും നോക്കുകൂലി നാട്ടിൽ നടമാടുന്നു എന്നത് പാർട്ടിയുടെ വിജയമല്ലെങ്കിൽ പിന്നെ ഈ എതിർപ്പിനെല്ലാം കൊടി ഉയർത്തിയിരുന്ന കാലത്തിനു ശേഷം പന്പയിലൂടെയും പെരിയാറ്റിലൂടെയും ഒത്തിരി വെള്ളം ഒഴുകി. പാർട്ടിക്കു നല്ലകാലം നല്കിയ 2018, 19 കാലത്തെ വെള്ളപ്പൊക്കവും കോവിഡ്-19 ഉം ഒക്കെക്കഴിഞ്ഞു.

ഒരിക്കൽ തങ്ങൾ എതിർത്ത എല്ലാക്കാര്യങ്ങളും സ്വന്തമാക്കിക്കൊണ്ട് ഉദ്ഘാടനം നടത്താനുള്ള ഭാഗ്യം. അതൊരു നിസാര ഭാഗ്യമല്ല. നെടുന്പാശേരി, കണ്ണൂർ എയർപോർട്ടുകൾ, സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം അങ്ങനെ ജനോപകാരപ്രദമായ ഏതു കാര്യവും ആരംഭിക്കുന്നതിനെ, ആരംഭിച്ചവരെ നഖശിഖാന്തം എതിർത്തശേഷം അവയുടെയെല്ലാം ഉദ്ഘാടനം നിർവഹിച്ച് അവയെ സ്വന്തം വികസനപ്രവർത്തനങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള അസാമാന്യഭാഗ്യം സിദ്ധിച്ച ഭരണകർത്താക്കളോട് പൊതുജനങ്ങൾക്ക് ഒരു അഭ്യർഥനയുണ്ടാകും. അതിന്‍റെയെല്ലാം ക്രെഡിറ്റ് നിങ്ങൾ എടുത്തുകൊള്ളുക, പരാതിയില്ല. ഇനി എന്നെങ്കിലും സ്വന്തമായ ഒരു കാര്യം ഈ നാടിനുവേണ്ടി ചെയ്യുക. അതു മാലിന്യനിർമാർജന പദ്ധതികളാകട്ടെ. മാലിന്യരഹിത കേരളമെന്നതാകട്ടെ നിങ്ങളുടെ അടുത്ത മുദ്രാവാക്യവും പ്രവർത്തനവും. ഗാന്ധിജയന്തിദിനത്തിലെ ഫോട്ടോനാടകവുമൊന്നും വേണ്ട ജനങ്ങൾക്ക്. ഓരോ ജില്ലയ്ക്കും ശാസ്ത്രീയമായി ഒരു മാലിന്യനിർമാർജന കേന്ദ്രം.

മാലിന്യങ്ങൾ ശേഖരിച്ച് അവിടേക്കു മാത്രം കൊണ്ടുവരാനും ശാസ്ത്രീയമായ സംസ്കരിക്കാനുമുള്ള നടപടികൾ ശേഷിച്ച ഭരണകാലത്ത് എടുക്കുക. നഗരങ്ങളിലൂടെ കടന്നുപോകുന്ന നദികളും നഗരങ്ങളിലെ തോടുകളും ഓടകളും മാലിന്യമുക്തമാക്കിയ ശേഷം വീണ്ടും തോടും നദികളും മാലിന്യസങ്കേതങ്ങളാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുക. ഇത്രയും കാര്യങ്ങൾ ആത്മാർഥതയോടെ നിർവഹിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിനു വേണ്ടി കിറ്റുകൾ തയാറാക്കേണ്ടിവരില്ല.

മാലിന്യരഹിത കേരളമെന്ന സ്വപ്നം

തന്പാനൂരിലെ മാലിന്യച്ചാലിൽ ജീവൻ ബലികഴിച്ച ജോയിയുടെ പാവനസ്മരണയ്ക്കായി കേരളത്തെ മാലിന്യമുക്തമാക്കുക. മാലിന്യക്കൂന്പാരത്തിൽ ഇറങ്ങേണ്ടിവരികയും ശ്വാസംമുട്ടി മരിക്കുകയും ചെയ്യേണ്ട ഗതികേട് ഒരു പാവപ്പെട്ട മലയാളിക്കും ഇനി ഉണ്ടാകാതിരിക്കട്ടെ. ഒരു മനുഷ്യനും ഇറങ്ങാനില്ലാത്തിടത്ത് ജോയി ഇറങ്ങി. കേരളത്തിലെ ജനങ്ങൾക്കായി. വീട്ടിൽ അന്നം വിളന്പാൻ ആവശ്യമായ 1500 രൂപയ്ക്കായി. ആ കരാർതൊഴിലാളിയുടെ ഓർമ മാലിന്യരഹിത കേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് നിലനിർത്താൻ പിണറായി സർക്കാരിനു കഴിയട്ടെ.

സർക്കാരേ, രാഷ്‌ട്രീയക്കാരേ, നിങ്ങൾ ശുഭ്രവസ്ത്രധാരികളായിത്തന്നെ മുന്നോട്ടുപോകൂ. നിങ്ങളുടെ വെള്ളയുടുപ്പിൽ ചെളി പുരളാതിരിക്കാൻ, പുരണ്ടാൽ കഴുകിക്കളയാൻ കേരള രാഷ്‌ട്രീയത്തിൽ മാർഗങ്ങൾ നിരവധിയുണ്ടെന്ന് നിങ്ങൾക്കറിയാം. എന്നാൽ, നിങ്ങൾ ഈ സംസ്ഥാനത്തെ ഇനിയും ശാപഗ്രസ്തമാക്കരുത്. സ്വന്തം തൊഴിലറിയാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിരിച്ചുവിടുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹകരണ ബാങ്കുകളെയും പ്രസ്ഥാനങ്ങളെയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും കുടുംബസ്വത്തും പാർട്ടിസ്വത്തും വർധിപ്പിക്കുകയും മാത്രമാകരുത് നിങ്ങളുടെ തൊഴിൽ. അഖിലേന്ത്യാ കമ്യൂണിസ്റ്റ് നേതാക്കളെ സംരക്ഷിക്കേണ്ട ചുമതല കേരളത്തിന് ഇന്നുണ്ടെന്ന് ജനങ്ങൾക്കറിയാം, പാർട്ടിക്ക് മറ്റൊരിടത്തും ഭരണമില്ലാത്തതുകൊണ്ടും അടുത്തകാലത്തെങ്ങും ബംഗാളിലും ത്രിപുരയിലും കൊടിയുയർത്താൻ സാധ്യമല്ലാത്തതുകൊണ്ടും. അതൊക്കെ അങ്ങനെതന്നെ നടക്കട്ടെ. പക്ഷേ, അതു കേരളത്തന്‍റെ ചെലവിലാകാതിരിക്കണം. കേരളത്തെ മാലിന്യമുക്തമാക്കുക; ജോയിമാരെ കൊലയ്ക്കുകൊടുക്കാതിരിക്കുക. കേരളത്തെ മാലിന്യരഹിതമാക്കുന്നതിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കുക. അങ്ങനെയെങ്കിലും ഒരു നല്ലകാര്യം നടന്നിരുന്നെങ്കിൽ എന്നാശിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.