വിഴിഞ്ഞംകാരുടെ സ്വപ്നങ്ങൾ
Sunday, July 14, 2024 1:01 AM IST
അനന്തപുരി /ദ്വിജൻ
2024 ജൂലൈ പത്തിന് 1,960 കണ്ടെയ്നറുകളുമായി ചൈനയിൽനിന്നുള്ള ‘സാൻ ഫെർണാണ്ടോ’ എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തി ചരിത്രം കുറിച്ചു. അതേസമയം, മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആഘോഷിക്കപ്പെടുന്നതുപോലെ കേരളത്തിന്‍റെ വികസനചരിത്രത്തിൽ ഇതൊരു വലിയ സംഭവമായി മാറുമോയെന്നതു കാലം തെളിയിക്കേണ്ടതാണ്.

തുറമുഖാനുകൂലികളുടെ വായ്ത്താരികളുടെ ആരവത്തിൽ എല്ലാ ആശങ്കകളും മുങ്ങിപ്പോകുകയാണെങ്കിലും അവ ഇല്ലാതാകുന്നില്ല എന്നതാണു യാഥാർ‌ഥ്യം. വിഴിഞ്ഞം വികസനപ്പെരുമഴ ഉണ്ടാക്കുമെന്നു തന്നെയിരിക്കട്ടെ, എങ്കിലും ഈ പദ്ധതിക്കുവേണ്ടി വീടും കൂടും ജീവനോപാധിയും ഇല്ലാതായവരുടെ കണ്ണീരൊപ്പാനാകുന്നില്ലെങ്കിൽ കോളനിവത്കരണകാല വികസനവും ഇതും തമ്മിൽ എന്തു വ്യത്യാസം?

വിഴിഞ്ഞം പദ്ധതി വലിയവേളി മുതൽ പനത്തുറ വരെയുള്ള 7,876 കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പദ്ധതിക്കു തുടക്കംകുറിച്ച് ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ പഠനം കണ്ടെത്തിയിരുന്നു. നാടിന്‍റെ വികസനത്തിനുവേണ്ടി കിടപ്പാടം വരെ നഷ്‌ടപ്പെടുന്നവർക്ക് ആകർഷകമായ പാക്കേജ് നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്താണ് 2015ൽ ഉമ്മൻ ചാണ്ടി സർക്കാർ അദാനി ഗ്രൂപ്പുമായി തുറമുഖ കരാർ ഒപ്പിട്ടത്. തുറമുഖം നിർമാണം മുതൽ അഞ്ചു വർഷത്തേക്ക് ഉണ്ടാകാവുന്ന പ്രത്യക്ഷവും പരോക്ഷവുമായ നഷ്‌ടങ്ങൾ നികത്താനായി സർക്കാർ 471 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. നിർമാണം തുടങ്ങുന്പോൾ ഉണ്ടാകുന്ന തീരശോഷണം അടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങൾക്കു പരിഹാരമുണ്ടാക്കാനാണ് സർക്കാർ 471 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.

കപ്പലും കരുണയും

ഇതിൽ സ്ഥലം ഏറ്റെടുക്കലിനും വീടുനിർമാണത്തിനായി 350 കോടിയും ജീവനോപാധിക്കായി 59 കോടിയുമാണ് ഉമ്മൻ ചാണ്ടി സർക്കാർ നീക്കിവച്ചത്. എന്നാൽ, വിഴിഞ്ഞത്ത് ആദ്യത്തെ കപ്പൽ എത്തുന്പോഴും ആ പദ്ധതി കടലാസിലാണ്. നീതിക്കുവേണ്ടി സമരം ചെയ്തവരെ ഭീകര നിയമങ്ങൾ ഉപയോഗിച്ച് കേസിൽപ്പെടുത്തി അടിച്ചമർത്തി. തുറമുഖം ലാഭമാകുന്നതുവരെ അദാനിക്കു സഹായമായി കേന്ദ്രസർക്കാർ 817 കോടി രൂപയും കേരള സർക്കാർ 817 കോടി രൂപയും കൊടുക്കാമെന്ന് കരാറിലുണ്ട്. ഈ പണത്തിന്‍റെ നാലിലൊന്നാണ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി ആകെ ചെലവാക്കേണ്ടത്. അദാനിക്കു കൊടുക്കാനുള്ള ഈ തുക സെക്കൻഡ് വച്ചു സർക്കാർ കൊടുക്കില്ലേ? 7,876 കുടുംബങ്ങൾക്കായുള്ള 471 കോടിയുടെ പദ്ധതിയിൽ എന്തേ അമാന്തം?

വല്ലാത്ത കരാർ!

വിഴിഞ്ഞം തുറമുഖത്തിനായി വല്ലാത്ത കരാറാണ് കേരള സർക്കാരും അദാനി കന്പനിയുമായി ഉണ്ടാക്കിയിട്ടുള്ളത്. 66 ഹെക്‌ടർ കടൽ നികത്തൽ അടക്കമുള്ള അനുവാദമാണ് കന്പനിക്ക് കൊടുത്തത്. 7,525 കോടി മുതൽമുടക്കുള്ള പദ്ധതിയുടെ 4,750 കോടിയും മുടക്കുന്നത് കേരള സർക്കാരാണ്. ബാക്കി 2,500 കോടി സർക്കാർ നൽകുന്ന 331 ഏക്കർ ഭൂമി പണയം വച്ച് അദാനി ബാങ്കുകളിൽനിന്നു സമാഹരിക്കും. സർക്കാർ ഏറ്റെടുത്തു കൊടുക്കുന്ന 219 ഏക്കറും കടൽ നികത്തിയുണ്ടാക്കുന്ന 165 ഏക്കറുമടക്കം 384 ഏക്കർ അദാനിക്കു കിട്ടുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പദ്ധതി ലാഭമാകുന്നതു വരെയുള്ള സഹായമായി കേന്ദ്രം കൊടുക്കുന്ന 817 കോടി രൂപയും കേരള സർക്കാർ കൊടുക്കുന്ന 817 കോടി രൂപയും അദാനിക്കു ലഭിക്കും. തുറമുഖത്തിനായി ഏറ്റെടുത്തിരിക്കുന്നതിൽ 128 ഏക്കർ സ്ഥലം തുറമുഖേതര ആവശ്യങ്ങൾക്കായി അദാനിക്ക് ഉപയോഗിക്കാം. അവിടെ ഫ്ലാറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ആഡംബര ഹോട്ടൽ, വാണിജ്യ ഓഫീസ് മന്ദിരങ്ങൾ എന്നിവ നിർമിക്കാം. ടൂറിസ്റ്റുകൾക്കായി 23 ഏക്കറും ഉപയോഗിക്കാം.

മൊത്തം 3,380 കോടി രൂപ ഇതിനായി അദാനി മുടക്കുമത്രേ. ഇതെല്ലാം പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കുടിയിറക്കിയാണ് അദാനിക്ക് ഏൽപ്പിച്ചുകൊടുക്കുന്നത്. പദ്ധതിയുടെ 69 ശതമാനം മുടക്കുന്ന കേരള സർക്കാരിന് ആദ്യത്തെ 15 വർഷം ലാഭവിഹിതം ഉണ്ടാകില്ല എന്നും ഓർക്കുക. 50 വർഷമാണ് കരാർ കാലാവധി.

പ്രകൃതിദത്തമോ?

വിഴിഞ്ഞം പ്രകൃതിദത്തമായ തുറമുഖമാണെന്ന പ്രചാരണം ശരിയല്ലെന്ന വാദം ഇപ്പോൾ കൂടുതൽ ശക്തമാകുകയാണ്. അതു വരുംവർഷങ്ങളിൽ കൂടുതൽ വ്യക്തമായേക്കും. പ്രകൃതിദത്തമായ തുറമുഖങ്ങൾക്ക് ബർത്തുകൾ മാത്രം മതി, പുലിമുട്ടുകൾ വേണ്ട എന്നാണു പറയുന്നത്. എന്നാൽ, വിഴിഞ്ഞത്തിനുവേണ്ടി മുല്ലുർ കടപ്പുറത്തുനിന്ന് 165 ഏക്കർ കടൽ നികത്തി 1.20 കിലോമീറ്റർ കടലിനു നേർദിശയിൽ പുലിമുട്ടുകൾ നിർമിക്കണം. ശേഷം കടൽത്തീരത്തിനു സമാന്തരമായി തെക്കോട്ട് 3.2 കിലോമീറ്റർ പുലിമുട്ട് നിർമിച്ച് 400 മീറ്റർ വീതിയുള്ള പ്രവേശനകവാടം ഉണ്ടാക്കണം.

ഇവിടെ 24 മീറ്റർ ആഴം ഉണ്ടാകണം. വിഴിഞ്ഞത്തുള്ളത് 20 മീറ്ററിൽ താഴെ ആഴമാണ്. അതുകൊണ്ട് ഡ്രഡ്ജിംഗും വേണ്ടിവരും. പുലിമുട്ട് നിർമിക്കുന്പോൾ അതിന്‍റെ വടക്കുഭാഗത്ത് വ്യാപകമായി തീരശോഷണം ഉണ്ടാകുന്നു. വിഴിഞ്ഞം മാതൃകയിൽ മുതലപ്പൊഴിയിൽ 200 മീറ്റർ പുലിമുട്ട് നിർമിച്ചപ്പോൾ വടക്കുള്ള താഴംപള്ളി, പൂന്തുറ, അഞ്ചുതെങ്ങ് കടലോരങ്ങൾ കടലെടുത്തു. 200 മീറ്റർ പുലിമുട്ട് നിർമിച്ചപ്പോൾ ഇത്രയും ദുരന്തം ഉണ്ടായെങ്കിൽ 1.20 കിലോമീറ്റർ പുലിമുട്ട് വരുന്പോൾ എന്താകും സ്ഥിതിയെന്നാണ് ആശങ്ക.

പടുകൂറ്റൻ പുലിമുട്ടുകൾ തിരിച്ചെടുക്കാനും സാധിക്കില്ല. 3,100 മീറ്റർ പുലിമുട്ടാണ് പദ്ധതിക്കുവേണ്ടി നിർമിക്കേണ്ടത്. നിർമാണം മൂന്നിലൊന്നായപ്പോൾ 600 മീറ്റർ കടൽത്തീരം നഷ്‌ടപ്പെട്ടു. വലിയതുറയിൽ അഞ്ചുവരി വീടുകൾ കടലെടുത്തു. ഇതെല്ലാം പ്രതിപക്ഷത്തിരിക്കുന്പോൾ മനസിലാകുന്നവർ ഭരണബെഞ്ചിലെത്തുന്പോൾ മറന്നുപോകുന്നു എന്നതാണ് ദുരന്തം.

സിപിഎമ്മിലെ കളകൾ

കേരളത്തിലെ സിപിഎമ്മിൽ കളകൾ പെരുകുന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ കുറ്റസമ്മതം. ആലപ്പുഴയിൽ എത്തിയപ്പോൾ വയലാർ പുന്നപ്രയുടെ മണ്ണിൽ വളരുന്ന കളകളെ ഉടൻ പറിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അടുത്തകാലത്തായി കളയോ ചെടിയോയെന്നു നോക്കാതെ ആൾക്കാരെ സ്വീകരിക്കാൻ സിപിഎം തയാറാകുന്നതിന്‍റെ അടയാളങ്ങളുണ്ട്. പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ സ്വദേശിയും കാപ്പാ കേസിലെ പ്രതിയുമായ സരൻ ചന്ദ്രൻ എന്ന യുവമോർച്ച പ്രവർത്തകനെയും മറ്റ് 60 പേരെയും സിപിഎം സ്വീകരിച്ചതു വലിയ വിവാദമായിരുന്നു.


കാപ്പാ കേസ് പ്രതി റിമാൻഡിൽ ഇറങ്ങിയപ്പോഴാണ് പാർട്ടി സ്വീകരിച്ചത്. കുന്പഴയിലെ ചടങ്ങിൽ മുഖ്യകാർമികത്വം വഹിച്ചത് മന്ത്രി വീണാ ജോർജായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അംഗത്വം കൊടുത്തു. കാപ്പാ കേസിലായപ്പോൾ ബിജെപി സംരക്ഷിച്ചില്ല എന്ന കാരണത്താലാണത്രേ സരൻ ചന്ദ്രൻ സിപിഎമ്മിൽ ചേർന്നത്.

നിയമനവും മന്ത്രിയും

60 ലക്ഷം രൂപയ്ക്കു പിഎസ്‌സി അംഗത്വം കൊടുക്കണമെന്നു പറഞ്ഞ് കോഴിക്കോട്ടെ ഒരു ഹോമിയോ ഡോക്‌ടറിൽനിന്ന് 22 ലക്ഷം രൂപ ഒരു സഖാവ് കൈപ്പറ്റിയതാണ് സിപിഎമ്മിനെ കുടുക്കിയ പുതിയ വിവാദം. അംഗത്വം കിട്ടിയതുമില്ല, തുക തിരിച്ചുനൽകിയതുമില്ല. മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അയൽപക്കക്കാരനാണു പണം വാങ്ങിയത്. അദ്ദേഹം സിപിഎം ടൗണ്‍ ഏരിയ കമ്മിറ്റിയംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ്. തന്‍റെ പേരിൽ തട്ടിപ്പു നടക്കുന്നുവെന്നറിഞ്ഞ റിയാസ് ജില്ലാ കമ്മിറ്റിക്കു പരാതി കൊടുത്തെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സംഭവം പുറത്തുവരുന്നത്.

ജില്ലാ കമ്മിറ്റി ലാഘവത്തോടെ കൈകാര്യം ചെയ്ത വിഷയം സംസ്ഥാന നേതൃത്വം ഗൗരവമായെടുത്തു. മാധ്യമ കോലാഹലം മാത്രമെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞ വിഷയത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഏതായാലും പരാതിക്കാരന് തുക തിരികെക്കൊടുത്ത് ഒത്തുതീർപ്പാക്കി. താനങ്ങനെ പരാതി പറഞ്ഞിട്ടില്ല എന്ന നിലപാടിലാണിപ്പോൾ ഹോമിയോ ഡോക്‌ടർ.

അപ്പോൾ പാർട്ടി ഒരു പുതിയ വ്യാഖ്യാനവുമായി വന്നു. ആയുഷ്മാൻ പദ്ധതിയിലെ ഒരു സ്ഥലംമാറ്റത്തിനാണത്രെ പണമിടപാടു നടന്നത്. ഒരു ഡോക്‌ടറുടെ സ്ഥലംമാറ്റത്തിന് 22 ലക്ഷം രൂപയോ എന്നു ചോദ്യം. മാത്രമല്ല, അതോടെ ആരോഗ്യമന്ത്രിയും പ്രതിക്കൂട്ടിലാകും. ആദ്യമായല്ല ആയുഷ്മാനിലെ തട്ടിപ്പു സംബന്ധിച്ച് പരാതി ഉയരുന്നത്. 2023 സെപ്റ്റംബറിൽ മലപ്പുറത്തുനിന്നുള്ള ഒരു ഹരിദാസ് മരുമകൾക്ക് നാഷണൽ ആയുഷ്മാൻ മിഷനിൽ നിയമനത്തിന് മന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനു കൈക്കൂലി കൊടുത്തതായി പരസ്യമായി പരാതിപ്പെട്ടു.

സിഐടിയു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നും പരാതി വന്നു. ഹരിദാസ് ആരോഗ്യമന്ത്രിക്കു പരാതി നൽകി. എന്തോ അന്വേഷണമൊക്കെ നടന്നു. പിന്നെ എല്ലാം തേഞ്ഞുമാഞ്ഞു. ഇപ്പോൾ വീണ്ടും ആയുഷ്മാനിലെ സ്ഥലംമാറ്റത്തിന് സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി പണം വാങ്ങിയതായി വിശദീകരിക്കുന്പോൾ പഴയ കഥയിലും എന്തെങ്കിലുമൊക്കെ നേരുണ്ടായിരുന്നുവെന്നല്ലേ വരിക. ആശുപത്രികളിൽ മരുന്നില്ലെങ്കിലും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിവാദത്തിനു കുറവില്ല.

സിപിഎമ്മിൽ തിരുത്തൽവാദികളോ?

സിപിഎമ്മിൽ തിരുത്തൽവാദികളുടെ പുതിയ സംഘം ഉണ്ടാകുന്നതായി പഴയ കമ്യൂണിസ്റ്റ് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് പറയുന്നത് ആഗ്രഹപ്രകടനം മാത്രമാണോ? തിരുത്തൽവാദികൾക്ക് യെച്ചൂരിയുടെയും കാരാട്ടിന്‍റെയും ആശീർവാദം ഉണ്ടെന്ന ചെറിയാന്‍റെ വെളിപ്പെടുത്തൽ പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യത ചോർത്തുന്ന ഒന്നാണ്. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കാരാട്ടും യെച്ചൂരിയും ഒന്നിക്കുന്നതെങ്ങനെ? ഏതായാലും ചെറിയാൻ പറയുന്ന സംഘത്തിൽ എ. വിജയരാഘവനും തോമസ് ഐസക്കും എളമരം കരീമും കെ.കെ. ഷൈലജയും കെ. രാധാകൃഷ്ണനുമുണ്ട്.

പുതിയ പോളിറ്റ് ബ്യൂറോ

സംഘടനാ തെരഞ്ഞെടുപ്പ് വരികയാണ്, 2024 സെപ്റ്റംബറിൽ ആരംഭിക്കും. 2025 ഫെബ്രുവരിയിൽ പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. കോഴിക്കോട്ട് റിയാസിനും പത്തനംതിട്ടയിൽ വീണയ്ക്കുമെതിരേ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പടയൊരുക്കം.

കണ്ണൂരിൽ പി. ജയരാജന്‍റെയും ആലപ്പുഴയിൽ ജി. സുധാകരന്‍റെയും തിരുവനന്തപുരത്ത് കടകംപള്ളിയുടെയും നേതൃത്വത്തിൽ ഗ്രൂപ്പുകളുണ്ടെന്ന് ചെറിയാൻ പറയുന്നു. പഴയ വിഎസ്-പിണറായി ഗ്രൂപ്പുകൾ ഇല്ലാതായെങ്കിലും പുതിയ സമവാക്യങ്ങൾ ഉണ്ടാകുകയാണ്. കെ.കെ. ശൈലജ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാൻ ജനം ആഗ്രഹിക്കുന്നതായി പി. ജയരാജൻ പറഞ്ഞത് നാക്കുപിഴയല്ല.

700ലേറെ പ്രതിനിധികൾ ഏപ്രിലിൽ ദേശീയ സെക്രട്ടറിയെയും ദേശീയ ഭരണസമിതിയായ പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുക്കാൻ സമ്മേളിക്കും. പാർട്ടി ഭരണഘടനയനുസരിച്ച് യെച്ചൂരിക്ക് ഇനി തുടരാനാകില്ല. പോളിറ്റ് ബ്യൂറോയിലെയും സെൻട്രൽ കമ്മിറ്റിയിലെയും അഗങ്ങൾ 75 വയസിൽ വിരമിക്കേണ്ടതുണ്ട്. 80 വയസിന്‍റെ പരിധിയാണ് 23-ാം പാർട്ടി കോൺഗ്രസ് 75 ആയി കുറച്ചത്. എന്നാൽ, പിണറായി വിജയനു തുടരാൻ അനുമതി കൊടുത്തു. നിബന്ധന കർശനമായി പാലിച്ചാൽ പിണറായിയും കാരാട്ടുമടക്കം ഏഴ് അംഗങ്ങൾ പുറത്തുപോകും. മൂന്നുവട്ടം സെക്രട്ടറിയായിട്ടുള്ള, 1948 ഫെബ്രുവരി ഏഴിന് ജനിച്ച, കാരാട്ടിന് 76 വയസുണ്ട്. പിണറായിയുടെ കാര്യത്തിലെന്ന പോലെ കാരാട്ടിന് ആനുകൂല്യം നൽകാനും സാധ്യതയുണ്ട്.

17 അംഗ പോളിറ്റ് ബ്യൂറോയിൽ പാർട്ടി നിയമം ശരിക്കും നടപ്പാക്കിയാൽ 1949ന് മുന്പ് ജനിച്ച പ്രകാശ്, വൃന്ദ കാരാട്ടുമാർ, പിണറായി വിജയൻ, മണിക് സർക്കാർ, സുഭാഷിണി അലി, എസ്.കെ. മിശ്ര, ജി. രാമകൃഷ്ണൻ എന്നിങ്ങനെ ഏഴുപേർ പുറത്താകും. 17 അംഗ പോളിറ്റ് ബ്യൂറോയിലേക്ക് ഏഴു പുതിയ അംഗങ്ങൾ വരും. കേരളത്തിനുള്ള പ്രതിനിധ്യം അഞ്ചായി പരിമിതപ്പെടുത്തിയാൽ പ്രകാശ് കാരാട്ടിനും പിണറായിക്കും പകരം രണ്ടുപേർക്ക് പോളിറ്റ് ബ്യൂറോയിൽ അംഗത്വം ലഭിക്കണം. ഇതെല്ലാം മനസിൽ വച്ചുള്ള കളപറിക്കലുകൾ നടത്താനാണു സാധ്യത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.