ജോസഫ് വിതയത്തിൽ നീതിമാനായ ന്യായാധിപൻ
Saturday, July 13, 2024 12:10 AM IST
മാത്യു ആന്‍റണി
നീതിന്യായം, രാഷ്‌ട്രീയം, സാമൂഹികം, സമുദായം തുടങ്ങിയ രംഗങ്ങളിൽ സ്തുത്യർഹവും മാതൃകാപരവുമായ സംഭാവനകൾ നല്കിയ പണ്ഡിതനായ നിയമജ്ഞനായിരുന്നു ജസ്റ്റീസ് ജോസഫ് വിതയത്തിൽ. വരാപ്പുഴ പുത്തൻപള്ളി വിതയത്തിൽ കുടുംബത്തിൽ 1899 ജൂലൈ 13നു ജോസഫ് ജനിച്ചു. തൃശൂർ സെന്‍റ് തോമസ്, മംഗലാപുരം സെന്‍റ് അലോഷ്യസ്, തിരുവനന്തപുരം ലോ കോളജുകളിൽനിന്നു വിദ്യാഭ്യാസം നേടി. 1922ൽ നിയമബിരുദം പൂർത്തിയാക്കി അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചു.

തിരുവനന്തപുരം ഹൈക്കോടതിയിൽ പ്രാക്ടീസ് നടത്തുമ്പോൾ നിവർത്തനപ്രക്ഷോഭത്തിൽ പങ്കെടുത്തു. ക്രൈസ്തവ, മുസ്‌ലിം, ഈഴവ സംയുക്ത പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായി. നിവർത്തനപ്രക്ഷോഭത്തിന്‍റെ വിജയത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ കുന്നത്തുനാട് മണ്ഡലത്തിൽനിന്നു നിയമസഭാംഗമായി. ക്രിസ്ത്യൻ ഗാർഡിയൻഷിപ്പ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയെടുക്കുന്നതിൽ വിജയിച്ചു. കടനിവാരണ ബിൽ നിയമമാക്കുന്നതിലും അദ്ദേഹത്തിനു കാര്യമായ പങ്കുണ്ടായിരുന്നു. കടബാധ്യതയിൽ നട്ടംതിരിയുന്ന ആയിരക്കണക്കിനു കർഷകർക്ക് ഈ നിയമം പ്രയോജനകരമായി. ഏഴു വർഷം തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായി സേവനമനുഷ്ഠിച്ചു.

തിരുവനന്തപുരം ലോ കോളജിൽ ഇലക്ടീവ് ലക്ചറർ, ആലപ്പുഴയിലും പറവൂരിലും ഗവൺമെന്‍റ് പ്ലീഡർ, തിരുവിതാംകൂർ അഡ്മിനിസ്ട്രേറ്റർ ജനറൽ, തിരു-കൊച്ചി ഹൈക്കോടതി ജഡ്ജി, സെയിൽസ് ടാക്സ് ആൻഡ് അഗ്രികൾച്ചറൽ ഇൻകം ടാക്സ് ട്രൈബ്യൂണൽ ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായി പ്രവർത്തിച്ചു. 1961ൽ സർവീസിൽനിന്നു വിരമിച്ചു.

തലശേരിയിലെ സമുദായ കലാപങ്ങളെപ്പറ്റി അന്വേഷിക്കാൻ കേരള സർക്കാർ ജസ്റ്റീസ് വിതയത്തിലിനെയാണ് ഏകാംഗ കമ്മീഷനായി നിയമിച്ചത്. അദ്ദേഹത്തിന്‍റെ നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും തെളിവായിരുന്നു കമ്മീഷന്‍റെ അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ടിലൂടെയാണ് ന്യൂനപക്ഷ കമ്മീഷൻ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.


1965ൽ അഖിലകേരള കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്‍റായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്കാ കോൺഗ്രസിന്‍റെ സുവർണകാലമായിരുന്നു ജസ്റ്റീസ് വിതയത്തിൽ പ്രസിഡന്‍റായിരുന്ന കാലഘട്ടമെന്നാണ് ജോൺ കച്ചിറമറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. ലോട്ടറി നടത്തിപ്പിലൂടെ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ മൂലധന സമാഹരണം, ഭൂരഹിതർക്കായി കോളനൈസേഷൻ പദ്ധതി വഴി മലബാറിൽ സ്ഥലംവാങ്ങൽ, എറണാകുളത്ത് സ്വന്തമായി സ്ഥലവും കെട്ടിടവും, അംഗസംഖ്യയിൽ ആറ് ഇരട്ടിയുടെ വർധന, തൊഴിൽരഹിതർക്കായി എംപ്ലോയ്മെന്‍റ് ബ്യൂറോ, യുവജനങ്ങളെ ആകർഷിക്കുന്നതിനായി യുവജനപ്രസ്ഥാനം ഇതൊക്കെ വിതയത്തിലിന്‍റെ കാലഘട്ടത്തിലെ പ്രധാന സംഭാവനകളാണ്.

1953ൽ ഷെവലിയർ സ്ഥാനവും 1964ൽ ഗ്രാൻഡ് ഷെവലിയർ സ്ഥാനവും നൽകി മാർപാപ്പ അദ്ദേഹത്തെ ആദരിച്ചു. 1983ൽ കത്തോലിക്കാ കോൺഗ്രസ് അവാർഡും 1989ൽ കേരള സഭാതാരം അവാർഡും ലഭിച്ചിട്ടുണ്ട്.

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും സ്ഥാപനാധികാരികളും ന്യൂനപക്ഷാവകാശവും വിദ്യാഭ്യാസ പ്രശ്നങ്ങളും സംബന്ധിച്ച് ഉപദേശം തേടിയിരുന്നത് ജസ്റ്റീസ് ജോസഫ് വിതയത്തിലിനോടായിരുന്നു. ഭരണഘടനയുടെ മുപ്പതാം വകുപ്പിന്‍റെ ചരിത്രപശ്ചാത്തലവും വ്യാപ്തിയും വിശകലനം ചെയ്യുന്ന ആധികാരികമായൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.

ആലങ്ങാട് ഔസേപ്പ് മാനാടന്‍റെ മകൾ ത്രേസ്യാക്കുട്ടിയായിരുന്നു സഹധർമിണി. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ, പ്രഫ. ജോസഫ്, പ്രഫ. പോൾ, സിസ്റ്റർ മരിയ ത്രേസ്യ, ഡോ. ജോൺ, ഡോ. ഫ്രാൻസിസ്, പ്രഫ. മേരി ആന്‍റിയോ എന്നിവരാണ് മക്കൾ.1992 ജൂൺ 10ന് അന്തരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.