ഇ സൗഹൃദം: അപര്യാപ്ത കേരളത്തിലും
Friday, July 12, 2024 12:14 AM IST
ഡോ. ജോസഫ് ഏബ്രഹാം
ആധുനിക കാർഷികലോകം യന്ത്രവത്കരണ കാലഘട്ടത്തെ പിന്നിട്ട് നൂതന ഡിജിറ്റൽ ഇലക്‌ട്രോണിക് മോഡിലേക്ക് അതിവേഗം കുതിക്കുന്നു. അടിസ്ഥാനസൗകര്യം വികസിപ്പിക്കാൻ, കൃഷിച്ചെലവ് കുറയ്ക്കാൻ, ഉത്പാദനം കൂട്ടാൻ, കൃഷി ലാഭകരമാക്കാൻ ഇതിനൊക്കെ ഡിജിറ്റൽ സങ്കേതങ്ങൾ വലിയ സഹായമാണ്. എന്നാൽ, ഇവ ഏർപ്പെടുത്താൻ വരുന്ന പ്രാരംഭ മുതൽമുടക്കുകൾ നേരിടാൻ സർക്കാർ ചെറുകിട കർഷകരെ സഹായിക്കണം.

നൂതന സംരംഭങ്ങൾ വഴി ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രാഥമിക അഗ്രി സൊസൈറ്റികൾ, സ്വയംസഹായ സംഘങ്ങൾ, കാർഷികോ ത്പാദക കന്പനികൾ എന്നിവ ഇതിനകം തെളിയിച്ചിട്ടുണ്ട്. സഹകാർ സേ സമൃദ്ധി പദ്ധതിക്ക് ഇവിടെ പ്രസക്തിയുണ്ട്. ഇതിനെ ഫലപ്രദമായി വിനയോഗിക്കാൻ നമ്മുടെ ഭരണസംവിധാനങ്ങൾക്കു കഴിയണം.

സഹകാർ സെ സമൃദ്ധി

രാജ്യത്ത് 8.5 ലക്ഷം രജിസ്റ്റർ ചെയ്യപ്പെട്ട സഹകരണ സംഘങ്ങളിൽ 29 കോടി അംഗങ്ങളുണ്ട്. ഇവയെ ആധുനികവത്കരിക്കാൻ 63,080 പ്രാഥമിക സഹകരണസംഘങ്ങളെ ഭാഗികമായി ഡിജിറ്റൈസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇതു നൂറു ശതമാനമാക്കാൻ ഊർജിതശ്രമം വേണം. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ആക്ട് 1984നെ പരിഷ്കരിച്ച് ബഹുതല സംസ്ഥാന സഹകരണ സൊസൈറ്റീസ് ആക്ട് 2022ൽ പാസാക്കി. ഇത് ജനാധിപത്യപരവും സുതാര്യവുമായ സഹകരണ ബാങ്കിംഗ് പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ചു.

നിലവിൽ 1,578 ബഹുതല സംസ്ഥാന സഹകരണ സൊസൈറ്റികൾ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഇതിൽ 66 എണ്ണം ബഹുതല സംസ്ഥാന സഹകരണ ബാങ്കുകളാണ്; ഇവയുടെ മൊത്ത നിക്ഷേപം 2.6 ലക്ഷം കോടി രൂപയാണ്. ഈ ബാങ്കുകൾ മിക്കവയും മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. അവികസിത മേഖലകളിലേക്ക് ഇതിന്‍റെ പ്രവർത്തനം ചെല്ലണം. അതുപോലെ ഇവയുടെ പ്രവർത്തനം ഡിജിറ്റൽ മോഡിലാക്കാൻ ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്.

പുതിയ ദേശീയ സഹകരണ നയം

കേന്ദ്ര സർക്കാർ 2002ൽ പാസാക്കിയ സഹകരണനയം 2024ൽ പുതുക്കി. ഇത് ഉടൻ പ്രഖ്യാപിക്കപ്പെട്ടേക്കും. സഹകരണ സംവിധാനങ്ങളെ ഊർജസ്വലമാക്കുകയാണ് പുതിയ നയം ലക്ഷ്യമിടുന്നത്.

ബഹു-സംസ്ഥാന-തല സഹകരണ സൊസൈറ്റി (ഭേദഗതി) 2022 ബിൽ അവതരിപ്പിച്ചത് (1) സുതാര്യമായ തെരഞ്ഞെടുപ്പ്, (2) സുതാര്യത സത്‌ഭരണം (3) ഭരണസമിതികളുടെ ഘടന, അംഗത്വം പരിഷ്കരിക്കൽ, (4) നിക്ഷേപങ്ങൾ സ്വരൂപിക്കൽ, (5) മേൽനോട്ട സംവിധാനങ്ങൾ ഏകീകരിക്കൽ, (6) ബിസിനസ് നടത്തിപ്പ് മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോടെയാണ്. 2023ൽ ബിൽ ഗസറ്റ് വിജ്ഞാപനമാക്കിയിട്ടുണ്ട്.


കേരള സഹകരണ ഭേദഗതി നിയമം 2022

കേരള നിയമസഭ പാസാക്കിയ സഹകരണ നിയമം 2022ന്, ഗവർണർ അംഗീകാരം ഏപ്രിൽ 2024ൽ നല്കിയത് വിശദീകരണങ്ങൾ, വിമർശനങ്ങൾ, തിരുത്തലുകൾ എന്നിവയ്ക്കു ശേഷമായിരുന്നു. 56 ഭേദഗതികളാണ് വന്നത്.

സുപ്രധാന ഭേദഗതികൾ

1. ഭരണസമിതി അംഗങ്ങൾക്കു പരമാവധി 3 ടേം
2. വായ്പ നൽകുന്ന സംഘങ്ങളുടെ നിർവചനം ഏകീകരിക്കുക
3. യുവജനസംഘം രൂപീകരിക്കാനുള്ള വ്യവസ്ഥകൾ
4. ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡറുകൾ
എന്നിവർക്കായി പ്രത്യേക സംഘങ്ങൾ
5. നിശ്ചിത ഓഡിറ്റ് ഭരണസംവിധാനങ്ങൾ
6. പുതിയ ഡാറ്റാ സോഫ്റ്റ് വെയറുകൾ
7. കംപ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ്, ഒാഡിറ്റ് സംവിധാനങ്ങൾ എന്നിവ ഏകീകരിക്കുക.
8. നാലു മുഖ്യ"ഫെഡ്'കളിലെ നിയമനം പിഎസ്‌സിക്ക്.

എന്നാൽ, സ്ഥിതിവിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇത്തരം മാറ്റങ്ങൾ നടപ്പാകാൻ ഇനിയും സമയമെടുത്തേക്കാം.

സഹകരണ ഡിജിറ്റൽ യുഗം

സഹകരണ ബാങ്കിംഗ് സേവന മേഖല സന്പൂർണമായി കംപ്യൂട്ടർവത്കരിക്കണം. വീട്ടുമുറ്റത്തു ബാങ്കിംഗ് സേവനങ്ങൾ, കുറഞ്ഞ പലിശ, ചെറിയ തുക, ത്വരിത വായ്പകൾ, കൂടിയ- ലളിത തിരിച്ചടവ് തവണകൾ, അനുസ്യൂത വായ്പാ- പണലഭ്യത എന്നിവ ഗ്രാമീണമേഖലയ്ക്കു വലിയ തുണയാണ്. എന്നാൽ, അഴിമതിയും ഭരണവൈകല്യങ്ങളും മറികടക്കാൻ സന്പൂർണ ഇലക്‌ട്രോണിക് സാധ്യതകൾ, ഗ്രേഡിംഗ് മോഡ്യൂളുകൾ, സോഫ്റ്റ്‌വെയർ നെറ്റ് വർക്കുകൾ എന്നിവ ഏർപ്പെടുത്തുന്നതു വൈകരുത്. സഹകാർ സെ സമൃദ്ധിയിലൂടെ ഇതിനുള്ള ശ്രമങ്ങൾ നടത്തണം.
കേരള മോഡൽ അപര്യാപ്തം

കേരള സഹകരണ സൊസൈറ്റീസ് (ഭേദഗതി) ബിൽ 2022 നല്കിയിട്ടുളള സുപ്രധാന നിർദേശങ്ങൾ നടപ്പിലാക്കാൻ വൈകരുത്. സന്പൂർണ കംപ്യൂട്ടർവത്കരണവും ഡിജിറ്റൈസേഷനും ത്വരിതഗതിയിൽ നടപ്പാക്കണം. കേരള സഹകരണ മോഡൽ വികസനം സംസ്ഥാനത്തിന്‍റെ പുരോഗതിക്കു പ്രയോജനപ്പെടുത്താൻ നവ ജിഡിറ്റൽ/ ഇലക്‌ട്രോണിക് സങ്കേതങ്ങൾ അനിവാര്യമാണ്. ആധുനികവത്കരണത്തിലേക്കു ചുവടുവയ്ക്കാൻ "സഹകാർ സെ സമൃദ്ധി' പ്രയോജനപ്പെടട്ടെ.
(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.