ജനസംഖ്യയെ എന്തിനു പേടിക്കണം?
Thursday, July 11, 2024 1:45 AM IST
ഡോ. കൊച്ചുറാണി ജോസഫ്
ജൂലൈ 11 ലോക ജനസംഖ്യാദിനം. 1989ൽ, ഐക്യരാഷ്‌ട്രസഭയുടെ വികസന പരിപാടിയുടെ ഗവേണിംഗ് കൗൺസിൽ, ജനസംഖ്യാ പ്രശ്നങ്ങളുടെ അടിയന്തര പ്രാധാന്യത്തിൽ ശ്രദ്ധയൂന്നാനുള്ള പ്രേരണയായിട്ടാണ് ഈ ദിനാചരണത്തിന് ശിപാർശ ചെയ്തത്. ജനസംഖ്യാ വളർച്ചയുടെ വിവിധ വശങ്ങൾ വിലയിരുത്താനും പഠിക്കാനും ഈ ദിനം സഹായിക്കുന്നു.

ജനസംഖ്യാ കുതിപ്പ്

ഓരോ വർഷവും ലോകജനസംഖ്യയിലേക്ക് ഏകദേശം 83 ദശലക്ഷം ആളുകൾ കൂടിവരുന്നതായിട്ടാണു കണക്ക്. ലോകജനസംഖ്യ നൂറു കോടിയിലെത്താൻ ലക്ഷക്കണക്കിന് വർഷങ്ങളെടുത്തു. എന്നാൽ, പിന്നീട് ഏകദേശം 200 വർഷത്തിനുള്ളിൽ അത് ഏഴിരട്ടിയായി വളർന്നു. 2011ൽ, ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2021ൽ ഇത് ഏകദേശം 7.9 ബില്യൺ ആണ്. 2030ൽ ഇത് ഏകദേശം 8.5 ബില്യണിലേക്കും 2050ൽ 9.7 ബില്യണിലേക്കും 2100ൽ 10.9 ബില്യണിലേക്കും വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഫെർട്ടിലിറ്റി നിരക്കുകൾ കുറയുന്നതു തുടരുമെന്ന് അനുമാനിച്ചാലും ആഗോള ജനസംഖ്യ 2030ൽ 8.6 ബില്യണിലേക്കും 2050ൽ 9.8 ബില്യണിലേക്കും 2100ൽ 11.2 ബില്യണിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മെഗാ ട്രെൻഡുകൾക്ക് പോസിറ്റീവും നെഗറ്റീവുമായ പരിണിതഫലങ്ങളുണ്ട്. അവ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഉത്പാദനം, വിതരണം, സാമ്പത്തിക വികസനം, വരുമാനവിതരണം, ഭക്ഷണം, ദാരിദ്ര്യം, സാമൂഹ്യക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭാവനാത്മക നിലപാട്

വളരുന്ന ജനസംഖ്യയെ എങ്ങനെ പ്രയോജനകരമായി ഉപയോഗപ്പെടുത്താനാകുമെന്നത് സാമ്പത്തിക ശാസ്ത്രജ്ഞരും രാഷ്‌ട്രീയ നയരൂപീകരണസമിതി അംഗങ്ങളും ചർച്ചചെയ്യുന്ന വിഷയമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഒരു കാലഘട്ടത്തിൽ പ്രചുരപ്രചാരം നേടിയ മാൽത്തൂസിയൻ ജനസംഖ്യാ സിദ്ധാന്തം അന്നുമുതൽതന്നെ ഏറെ വിമർശനങ്ങൾക്കും വിധേയമായിരുന്നു. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ഭക്ഷ്യോത്പാദനം വർധിക്കുന്നില്ലെന്നതു ഭീഷണിയാണെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. അതിനാൽ ജനസംഖ്യ ആസ്തിയായി മാറണമെങ്കിൽ അനിവാര്യമായി സംഭവിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്.

1. ഭക്ഷ്യോത്പാദനം വർധിക്കണം.
2. മനുഷ്യവിഭവശേഷിയുടെ വർധന ക്രിയാന്മകമായി ഉപയോഗിക്കപ്പെടണം.

ഭക്ഷ്യോത്പാദനവും നീതിയും

രാജ്യത്തിന്‍റെ ജിഡിപി വളരുന്നതിനൊപ്പം അതിന്‍റെ ന്യായമായ വിതരണവും വികേന്ദ്രീകരണവും ഏറെ പ്രാധാന്യമർഹിക്കുന്നു. ഒരു ചെറിയ ഗ്രാമത്തെപ്പോലും ദാരിദ്ര്യത്തിൽനിന്നു കരകയറ്റാൻ ശക്തമായ നിക്ഷേപവും വലിയ പ്രതിബദ്ധതയും ആവശ്യമാണ്. ജനസംഖ്യ ബാധ്യതയായും തിരിച്ചും കണക്കാക്കപ്പെടുന്നത് പ്രധാനമായും 80 വർഷത്തിലേറെ പ്രായമുള്ള ആശ്രിതരുടെ എണ്ണത്തിലുള്ള വർധന മൂലവും കൂടിയാണ്. ഇവിടെ സാമൂഹ്യ ഇൻഷ്വറൻസ് പോലുള്ള ക്ഷേമപ്രവർത്തനങ്ങൾക്കുള്ള നീതിപൂർവമായ പരിഗണന ഏറുന്നു.


ഭാരതമാതൃക

ഒരു രാജ്യത്തിന്‍റെ വികസനം അളക്കുന്നത് കേവലം സാമ്പത്തിക ഘടകങ്ങളെ മാത്രം ആശ്രയിച്ചല്ല; മറിച്ച്, ആ രാജ്യത്തെ ഹ്യൂമൻ ഡെവലപ്മെന്‍റ് ഇൻഡക്സ് അഥവാ മനുഷ്യവികസന സൂചികകൂടി അടിസ്ഥാനപ്പെടുത്തിയാണ്. ഒരു രാജ്യത്തെ ജനസംഖ്യയുടെ എണ്ണവും സാക്ഷരതാനിരക്കും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കി ഒരു രാജ്യത്തെ ജനസംഖ്യയെ ഒന്നുകിൽ ഒരു ആസ്തിയോ ബാധ്യതയോ ആയി കണക്കാക്കാം. വികസ്വരരാഷ്‌ട്രമായ ഭാരതം മൂലധനശേഷി കൂട്ടിയത് തങ്ങളുടെ മനുഷ്യവിഭവശേഷി സാർവത്രികതലങ്ങളിലേക്ക് തൊഴിൽ ആഭിമുഖ്യത്തോടെ വിതരണം ചെയ്തുകൊണ്ടാണ്. അതോടൊപ്പംതന്നെ നമ്മുടെ പ്രകൃതിവിഭവങ്ങളുടെ പൂർണമായ ഉപയോഗവും സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും ഇനിയും മെച്ചപ്പെടേണ്ട മേഖലകളാണ്.

ചൈനയുടെയും ഭാരതത്തിന്‍റെയും വലിയ ജനസംഖ്യയിലെ ഭൂരിഭാഗവും ഒരു വലിയ ആസ്തിയാണ്. കാരണം, അവർക്കു ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവാകാൻ കഴിയുന്നു. ചൈന ഇപ്പോൾ വിദ്യാഭ്യാസം നേടുകയും മിക്ക മേഖലകളിലും സ്വന്തം ബിസിനസ് പരിഗണിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, സാമ്പത്തിക അസമത്വവും ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള ആളുകളും ഒരു ബാധ്യതയായി നിലനിൽക്കുന്നു.

സ്ത്രൈണഭാവങ്ങൾ

ഈ വർഷത്തെ ലോക ജനസംഖ്യാദിന പ്രമേയം സ്ത്രീകളും പെൺകുട്ടികളും എന്താണ് ആഗ്രഹിക്കുന്നത് എന്നതാണ്. കാരണം അവർ ആഗോളജനസംഖ്യയുടെ 49.7 ശതമാനം വരും. എന്നിട്ടും ജനസംഖ്യാ ശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ സ്ത്രീകളും പെൺകുട്ടികളും പലപ്പോഴും അവഗണിക്കപ്പെടുന്നു. നയരൂപീകരണകർത്താക്കൾ, താഴേത്തട്ടിലുള്ള സംഘാടകർ, സ്ഥാപനങ്ങൾ എന്നിവരോട് ഈ ദിനാചരണം അതു പരിഹരിക്കാൻ ആവശ്യപ്പെടുന്നു. ഇതു സാക്ഷാത്കരിക്കുന്നത് ലിംഗസമത്വത്തിന്‍റെയും അന്തസിന്‍റെയും അവസരത്തിന്‍റെയും അടിത്തറയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.