കാർഷിക മേഖലയിലെ ഡിജിറ്റൽ വെല്ലുവിളികൾ
Thursday, July 11, 2024 1:41 AM IST
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിന്‍റെ ഗ്രാമീണ സന്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന സഹകരണ ബാങ്കിംഗ് മേഖലയിലെ ഏതാനും പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾക്കെതിരേ അഴിമതി ആരോപണം ഉയർന്നിരിക്കുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പരിശോധനയിൽ കോടികളുടെ തിരിമറി, ധനാപഹരണം, അഴിമതി എന്നിവ 12ലധികം സഹകരണ സൊസൈറ്റികളിൽ നടന്നതായാണു റിപ്പോർട്ട്.

വ്യാജ അംഗത്വവിതരണം- കെവൈസി നൽകൽ, ബൈലോ നിബന്ധന ലംഘനം, വ്യാജ ഈട്, ഡ്യൂപ്ലിക്കേറ്റ് രജിസ്റ്റർ, സ്വജനപക്ഷ രാഷ്‌ട്രീയ വിഭാഗീയത എന്നിങ്ങനെയുള്ള അഴിമതിയിലേക്കും കെടുകാര്യസ്ഥതയിലേക്കുമാണ് ഇതു വിരൽ ചൂണ്ടുന്നത്. അധ്വാനിച്ചു സ്വരൂപിച്ചു നിക്ഷേപിച്ച തുക തിരികെക്കിട്ടാതെ സാധാരണക്കാർ നട്ടംതിരിയുന്നു. സഹകരണ ബാങ്കിംഗ് മേഖലയിലെ അഴിമതി ഇല്ലാതാക്കാനാണ് 2002ൽ ദേശീയ സഹകരണ നയം ആരംഭിച്ചത്. ഈ നയത്തിന്‍റെ പുതുക്കൽ നടപടികൾ 2021ൽ ആരംഭിച്ചത് 2024ൽ പുനഃപ്രഖ്യാപിച്ചേക്കും.

കേന്ദ്ര നയംമാറ്റ നടപടികൾക്കൊപ്പം സംസ്ഥാന നിയമസഭ 2022ൽ പാസാക്കിയ കേരള സഹകരണ ഭേദഗതി നിയമം 2024ൽ ഗവർണർ അംഗീകരിച്ചത് മുഖ്യമായും 56 ഭേദഗതികൾ ഉൾപ്പെടെയാണ്. എന്നാൽ, ഇവ നടപ്പാക്കുന്നതിനുള്ള കാര്യക്ഷമമായ നീക്കം ആരംഭിച്ചിട്ടില്ല. അതുപോലെ ഈ മേഖലയുടെ പുനരുജ്ജീവനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘സഹകാർ സെ സമൃദ്ധി’ പ്രവർത്തനങ്ങളോടു തണുപ്പൻ സമീപനമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്.

ശക്തീകരിക്കാൻ പദ്ധതി

ഇന്ത്യൻ കാർഷികമേഖലയുടെ ആധുനികവത്കരണത്തിന് പുതിയ അവസരങ്ങൾ സഹകരണമേഖല വഴി തുറക്കുകയാണ്. രാജ്യത്തെ മൊത്തം വായ്പയുടെ 30 ശതമാനവും സഹകരണ ബാങ്കിംഗ് മേഖലയാണ് നിർവഹിക്കുന്നത്. കേന്ദ്രം 2021 ജൂലൈയിൽ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ച് ‘സഹകാർ സെ സമൃദ്ധി’ എന്ന നയം പ്രഖ്യാപിച്ചു. സഹകരണ ബാങ്കിംഗ് പ്രസ്ഥാനത്തെ ശാസ്ത്രീകരിക്കുകയായിരുന്നു ലക്ഷ്യം. സഹകരണമേഖലയിൽ സജീവമാകുന്ന ഡിജിറ്റൽ പരിഷ്കാരങ്ങൾ ഈ രംഗത്ത് പുതിയ പ്രതീക്ഷ ഉയർത്തുന്നുണ്ട്. അതേസമയം, ഗ്രാമതലങ്ങളിലേക്ക് ഈ ഡിജിറ്റൽവത്കരണം ഇനിയും എത്തിയിട്ടില്ല. ഇത് അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനുമൊക്കെയുള്ള സാധ്യതകൾ നിലനിർത്തുന്നതാണ്.

കേരള സഹകരണ മോഡൽ

അഖിലേന്ത്യാതലത്തിൽ സഹകരണ ബാങ്കിംഗ് മേഖലയിൽ വളരെ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണു കേരളം. കേരള മോഡൽ സഹകരണ മുന്നേറ്റങ്ങളെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ കംപ്യൂട്ടർവത്കരണവും പുതിയ സോഫ്റ്റ്‌വേർ മൊഡ്യൂളുകളും പ്രവർത്തനനിരതമാകണം. അപര്യാപ്തതകൾ രാജ്യവ്യാപകമായി തുടരുന്നുണ്ട്, കേരളത്തിലും. ഫലമോ, വായ്പാപലിശ നിരക്കുകൾ പെരുകുന്ന സ്ഥിതിവിശേഷം സഹകരണ മേഖലയിലും വ്യാപിച്ചിരിക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ ഏകീകരിക്കണം.

പ്രാഥമിക സംഘം

കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഫെബ്രുവരി 2023ലെ മന്ത്രിസഭാ തീരുമാനപ്രകാരം സഹകരണമേഖലയെ ശക്തമാക്കാൻ പദ്ധതികൾ തുടങ്ങി. ഹ്രസ്വകാല വായ്പകളിലൂടെ 98,995 പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ (പിഎസിഎസ്) 13 കോടി ജനങ്ങൾക്ക് ലഘു നിക്ഷേപ/വായ്പകൾ ലക്ഷ്യമാക്കിയിട്ടുണ്ട്. വായ്പകൾ, വിത്ത്, വളം, മരുന്നുകൾ, ഉപകരണങ്ങൾ, സംഭരണ-വിതരണ സംവിധാനങ്ങൾ എന്നിവ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും പദ്ധതികളുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച സ്ഥിതിവിവരങ്ങൾ ഡിജിറ്റൽ/ഇലട്രോണിക്‌വത്കരണം നടക്കാത്തതിനാൽ ഏകീകരിച്ചു ലഭ്യമാകുന്നില്ല.

നബാർഡ്

നബാർഡിന്‍റെ മേൽനോട്ടത്തിൽ രാജ്യത്ത് 34 സംസ്ഥാന സഹകരണ ബാങ്കുകൾ കാർഷികമേഖലയിൽ സേവനം നൽകുന്നു. മൃഗസംരക്ഷണ സഹകരണ മേഖലയിൽ 1,99,182 സൊസൈറ്റികളിൽ 1.5 കോടി അംഗങ്ങളുണ്ട്. മത്സ്യസഹകരണ മേഖലയിൽ 25,297 സൊസൈറ്റികൾ 38 ലക്ഷം പേർക്കു സേവനം നൽകുന്നു. ഈ പ്രവർത്തനങ്ങൾ സമഗ്രമായി പുനരവലോകനം ചെയ്യാൻ നബാർഡ് മുഖ്യ പരിഗണന നൽകണം. പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തണം.


ഗ്രാമപഞ്ചായത്ത് തലം

രാജ്യത്തു നിലവിൽ 1.6 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും പ്രാഥമിക സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നില്ല. മൃഗസംരക്ഷണ സഹകരണ സൊസൈറ്റികൾ ഇല്ലാത്ത രണ്ടു ലക്ഷം ഗ്രാമപഞ്ചായത്തുകളുണ്ട്. കർഷകർക്കും അനുബന്ധ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇതര ഗ്രാമനിവാസികൾക്കും ചെറുകിട വായ്പകൾ ലഭ്യമാക്കാൻ നബാർഡ്, നാഷണൽ ഫിഷറീസ് ഡെവലപ്മെന്‍റ് ബോർഡ് എന്നിവ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സംബന്ധിച്ച ഏകീകൃത രീതിയിലുള്ള വിവരങ്ങൾ ലഭ്യമല്ലാത്തതു പോരായ്മയാണ്.

അടിസ്ഥാന സൗകര്യം

കാർഷിക പഞ്ചായത്തുതല അടിസ്ഥാന സൗകര്യങ്ങൾ, മണ്ണു പരിശോധന, വളം നിർമാണം, വിതരണം, കോൾഡ് സ്റ്റോറേജുകൾ, ശേഖരണ സംസ്കരണ സംവിധാനങ്ങൾ, ബയോഫോളിക് കുളങ്ങൾ, മാർക്കറ്റിംഗ് യാർഡുകൾ എന്നിങ്ങനെ അനേക അടിസ്ഥാനസൗകര്യങ്ങൾ സഹകരണ മേഖലയിലൂടെ ഏർപ്പാടാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, അഴിമതിയും നടക്കുന്നുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിതന്നെ ഉദാഹരണം. സുതാര്യമായി ഇവ വിലയിരുത്താൻ കഴിയുന്ന സംവിധാനങ്ങൾ ഉണ്ടാകണം.

ഇ നാം പ്ലാറ്റ് ഫോം

2016ൽ ആരംഭിച്ച ഇ നാം ഡിജിറ്റൽ പ്ലാറ്റ് ഫോം ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം കർഷകർക്ക് എപിഎംസികൾ, എഫ്പിഒകൾ എന്നിവ മുഖേന ആധുനിക ഇ-മാർക്കറ്റിംഗ് സൗകര്യങ്ങൾ, ആധുനിക ഡ്രോണ്‍ മെഷീനുകളുടെ ഉപയോഗം എന്നിവ ലഭ്യമാക്കി. നൂറു ശതമാനം സർക്കാർ ചെലവിലാണ് ഡ്രോൺ സംവിധാനമൊക്കെ ലഭിക്കുന്നത്. തുടക്കത്തിൽ 250 എപിഎംസികൾ ഇ നാമുമായി ബന്ധിപ്പിച്ചിരുന്നത് 2023ൽ 138 എണ്ണത്തിലെത്തി. ഓണ്‍ലൈനിൽ മാർക്കറ്റിംഗിനായി 209 ഫലവർഗ ഇനങ്ങൾ ഈ പോർട്ടലിൽ ഇടം പിടിച്ചു. നാളിതുവരെ 1.8 കോടി കർഷകരും 2.5 ലക്ഷം വ്യാപാരികളും പുതുതായി ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വില്പന 2017ൽ 0.30 കോടി രൂപയായിരുന്നത് 2023ൽ മൂന്നു ലക്ഷം കോടിയായി. ഈ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം സാധാരണ കർഷകർക്ക് എത്ര പ്രയോജനപ്പെട്ടുവെന്ന് വിലയിരുത്തേണ്ടതുണ്ട്.

സോഫ്റ്റ് ദേശീയ നെറ്റ് വർക്ക്സ്

നബാർഡിന്‍റെ മേൽനോട്ടത്തിൽ നിലവിൽ 62,318 പ്രാഥമിക അഗ്രികൾച്ചർ സഹകരണ സൊസൈറ്റികൾ ദേശീയ സോഫ്റ്റ്‌വേർ നെറ്റ്‌വർക്കിന്‍റെ ഭാഗമായിട്ടുണ്ട്. എളുപ്പത്തിൽ കർഷകർക്കു വായ്പ ലഭ്യമാക്കുകയാണ് ഈ സോഫ്റ്റ്‌വേറിന്‍റെ ലക്ഷ്യം. ഇവ കർഷകർക്ക് എത്രത്തോളം പ്രയോജനപ്പെടുന്നുവെന്ന് കാണാനിരിക്കുന്നതേയുള്ളൂ. കർഷകർക്കാണോ കർഷകേതരർക്കാണോ ഇതു കൂടുതൽ പ്രയോജനപ്പെടുന്നതെന്നും പഠനവിധേയമാക്കണം.

അഗ്രിസ്റ്റാക്ക്

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കൃഷിവകുപ്പിനു കീഴിൽ ആരംഭിച്ചിരിക്കുന്ന പുതിയ ഡിജിറ്റൽ ഫൗണ്ടേഷനാണ് ‘അഗ്രിസ്റ്റാക്ക്’. മെച്ചപ്പെട്ട കൃഷി നടത്തിപ്പിന് ഡാറ്റകൾ, സേവനങ്ങൾ, ഉപദേശങ്ങൾ എന്നിവ ലഭ്യമാകും.

അഞ്ച് മുഖ്യലക്ഷ്യങ്ങൾ:

1. സർക്കാർ സംവിധാനങ്ങൾ, സേവനങ്ങൾ എന്നിവ ത്വരിതഗതിയിൽ കർഷകരിലെത്തിക്കുക.
2. അർഹതപ്പെട്ട ഗുണഭോക്താക്കളെ - കർഷകരെ തെരഞ്ഞെടുക്കാൻ സഹായിക്കുക.
3. കാർഷികസേവനങ്ങൾ ലഭ്യമാകുന്നതിനാൽ കർഷകർക്കുള്ള കഷ്‌ടനഷ്‌ടങ്ങൾ കുറയ്ക്കുക.
4. മികവുറ്റ ഏകോപനങ്ങൾ എല്ലാ കാർഷികതലങ്ങളിലും ഏർപ്പാടാക്കുക.
5. ത്വരിതഗതിയിലുള്ള കാർഷിക നവീകരണം, ഉത്പാദനം, സേവനതലങ്ങളിൽ അഗ്രിടെക്കുകളുടെ സഹായത്തോടെ മികച്ച ഡാറ്റകൾ ഉപയോഗപ്പെടുത്തി നടപ്പിലാക്കുക.

ഈ പുതുസംവിധാനത്തിന്‍റെ ആവശ്യകത എവിടെ, ആർക്ക്, എപ്പോൾ, എപ്രകാരം വേണമെന്നു രൂപപ്പെടുത്തുക വലിയ വെല്ലുവിളിയായി തുടരുന്നു. പുതുമ അവകാശപ്പെടാനില്ലാത്ത വെറും വാചകമടി മാത്രമായി ഇതു മാറുമോയെന്നതാണു ചോദ്യം. കൃഷി - സഹകരണ മന്ത്രാലയങ്ങളിൽ നിലവിലുള്ള ഭരണസംവിധാനങ്ങൾക്കുമേൽ പരാമർശിച്ച അഞ്ചു തലങ്ങളിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയില്ലേ? കഴിയേണ്ടതുണ്ട്.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.