‘അതിഥി’കളിലെ ക്രിമിനലുകളും ലഹരിയും
Wednesday, July 10, 2024 12:20 AM IST
അഡ്വ. വി.സി. സെബാസ്റ്റ്യൻ
കേരളം അന്യസംസ്ഥാന രാജ്യാന്തര ക്രിമിനലുകളുടെ താവളമായി മാറിയോ? ഞെട്ടിക്കുന്ന ഈ കണക്കുകള്‍ കേരളം വിശദമായി ചര്‍ച്ചചെയ്യാത്തത് നിര്‍ഭാഗ്യകരമാണ്. അഞ്ചു വര്‍ഷത്തിനിടെ 3,650 ക്രിമിനല്‍ കേസുകളാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരേ കേരളത്തിലുള്ളത്. 2021ല്‍ മാത്രം 1,059 പേര്‍ പ്രതികള്‍. മയക്കുമരുന്നു കേസിൽപ്പെട്ടവര്‍ വേറെ. കേരളത്തിലെ വിവിധ ജയിലുകളില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന 16 പേരില്‍ മൂന്നു പേര്‍ ‘അതിഥി’കളുടെ കൂട്ടത്തില്‍പ്പെടുന്നു. 2021ല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പേരിൽ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 എണ്ണം കൊലപാതകമാണ്. പത്തെണ്ണം കൊലപാതകശ്രമവും. 116 സ്വത്തുകേസും 29 ബലാത്സംഗക്കേസും 31 എണ്ണം കുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ കേസുമാണ്.

നൂറുകണക്കിനു കേസുകൾ

2022ല്‍ രജിസ്റ്റര്‍ ചെയ്തത് 1,348 ക്രിമിനല്‍ കേസുകൾ. 2023 ഓഗസ്റ്റ് 23 ആയപ്പോഴേക്കും കുറ്റകൃത്യങ്ങളുടെ എണ്ണം 1,336 ആയി. 2016 മുതല്‍ 2023 ഓഗസ്റ്റ് എട്ടുവരെയുള്ള കാലയളവില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടത് 161 കൊലപാതക കേസുകളിലാണ്. ഇക്കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുണ്ടായത് പോക്സോ അടക്കം 834 കേസുകള്‍. ആലുവയില്‍ ബാലികയെ പീഡിപ്പിച്ചു കൊന്നതടക്കമുള്ള കേസും ഇതില്‍ ഉള്‍പ്പെടും. പൈശാചികവും ഹീനവുമായ ഈ കുറ്റകൃത്യം നടത്തിയത് അസ്ഫാഖ് എന്ന ‘അതിഥി’യാണ്. എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ കൂടുതല്‍. 2023 ഓഗസ്റ്റ് 23 വരെയുള്ള കണക്കുകള്‍ പ്രകാരം എറണാകുളം സിറ്റിയില്‍ 177 കേസുകളും റൂറലില്‍ 422 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം റൂറലില്‍ 2018ല്‍ ഉണ്ടായിരുന്നത് 208 കേസുകളായിരുന്നു. മലപ്പുറത്ത് 2018ല്‍ 74 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2023ൽ 225 ആയി.

ഇതു മുന്നറിയിപ്പ്

അടുത്തകാലത്ത് കൊലപാതകമടക്കം നിരവധി കുറ്റകൃത്യങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിസ്ഥാനത്തെത്തി. കഞ്ചാവും മയക്കുമരുന്നും കടത്തുന്ന ഏജന്‍റുമാരും ഇവരുടെ ഇടയിലുണ്ടെന്നാണ് ആരോപണം.

2023 ഏപ്രില്‍ 22ന് തൊടുപുഴയ്ക്കടുത്ത് വെങ്ങല്ലൂരില്‍നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സുഹൈല്‍ ഷെയ്ക്കിനെ കണ്ടെത്തിയത് ബംഗാളിലെ മൂര്‍ഷിദാബാദിലായിരുന്നെങ്കിലും വേരുകള്‍ ചെന്നെത്തിയത് ബംഗ്ലാദേശിലാണ്. 2022 ഫെബ്രുവരി 17ന് ആസാം സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ബോധിപ്പുര്‍ സ്വദേശി അസ്മത്ത് അലിയെയും സഹായി അമീര്‍ കുസുമുവിനെയും അവസാനം അറസ്റ്റ് ചെയ്തത് നിലമ്പൂരിലെ ‘അതിഥി’കളുടെ താമസസ്ഥലത്തുനിന്നാണ്.

കേരളത്തിലെ ചില മസാജ് സെന്‍ററുകള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളിൽ ‘അതിഥി’പെണ്‍കുട്ടികളുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ദരിദ്രരായ ഗ്രാമീണ പെണ്‍കുട്ടികള്‍ക്കു യാത്രയ്ക്കായി നൽകുന്ന സൗജന്യ ബാഗുകളുടെ രഹസ്യ അറകളിൽ അവരറിയാതെ മയക്കുമരുന്ന് ഒളിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സമൂഹത്തിനു ഭീഷണി

2022 ജനുവരി 26ന് മൂവാറ്റുപുഴയില്‍നിന്നു കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് ഹെറോയിന്‍ വിതരണം നടത്തിയ ബംഗാളിയും ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥിയായിരുന്നു. 2021 ഡിസംബറില്‍ കിഴക്കമ്പലത്ത് ലേബര്‍ ക്യാമ്പില്‍ ഇവർ അക്രമം അഴിച്ചുവിട്ടതും തുടര്‍ന്ന് പോലീസിനെതിരേ തെരുവിലിറങ്ങിയതും ലഹരിയിലായിരുന്നുവെന്നും പറയപ്പെടുന്നു.

2024 ജൂണ്‍ ആദ്യവാരത്തിലെ രണ്ടു ദിവസങ്ങളില്‍ കേരളത്തിലെ കോട്ടയം ജില്ലയില്‍ ഇതരസംസ്ഥാനക്കാർ നടത്തിയ അതിക്രമങ്ങളുടെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതുമാത്രം താഴെ കുറിക്കുന്നു. ജൂണ്‍ എട്ടിന് കടുവാക്കുളത്തിനു സമീപം പിതാവിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെട്ട ഇതരസംസ്ഥാനത്തൊഴിലാളി വലിച്ചു താഴെയിട്ട് ഉപദ്രവിച്ചു.

ചങ്ങനാശേരി ഒന്നാം നമ്പര്‍ പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡില്‍ ബംഗാള്‍ സ്വദേശിയായ മധുബറുവയെന്ന 25കാരന്‍ ആസാം ദേമാജി സ്വദേശിനിയായ മുന്‍ ഭാര്യ മോസിനി ഗോഗോയെന്ന 22കാരിയെ വെട്ടിയും കുത്തിയും വീഴ്ത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു. അവസാനം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഗൃഹനാഥനെ തൊഴിലാളി ചുറ്റികകൊണ്ടു തലയ്ക്കടിച്ച് അക്രമിച്ചത് ജൂണ്‍ ആദ്യവാരം കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. ആസാം സ്വദേശി ഗോകുല്‍ ഗാര്‍ഹിയെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനു കാരണമാകട്ടെ മദ്യപിക്കാന്‍ പണം നല്‍കിയില്ല എന്നതും. വാഹനത്തിന്‍റെ ബാറ്ററി മോഷ്‌ടിച്ച കേസില്‍ മൂന്ന് ‘അതിഥി’കളെ അറസ്റ്റ് ചെയ്തതും ഇക്കാലയളവിലാണ്. കഞ്ചാവും ലഹരിവസ്തുക്കളും വിതരണം ചെയ്യുന്ന സംഘങ്ങളെ പോലീസ് പിടികൂടിയ കേസുകള്‍ വേറെയും.


രേഖകൾ എവിടെ?

പ്രതികളാകുന്നവരെക്കുറിച്ച് അന്വേഷിക്കുന്പോഴാണ് രേഖകൾ പലതും വ്യാജമാണെന്നു തെളിയുന്നത്. താത്കാലികലാഭം നോക്കി രാഷ്‌ട്രീയക്കാർ ഇത്തരക്കാരെ പിന്തുണയ്ക്കാൻ ഇറങ്ങുന്നതാണ് വലിയ വിനയായി മാറുന്നത്. രാഷ്‌ട്രീയ ഇടപെടൽ തുടങ്ങുന്നതോടെ പോലീസും കണ്ടില്ലെന്നു നടിക്കും.

തൊഴിലാളികളിലേറെയും ഉപജീവനം തേടിയെത്തുന്ന പാവപ്പെട്ടവരാണ്. പക്ഷേ, ഇവരിലൂടെ ക്രിമിനലുകളും നുഴഞ്ഞുകയറുന്നുവെന്നതാണ് പ്രതിസന്ധി. ഇതു കണ്ടെത്താനോ പ്രതിരോധിക്കാനോ നമ്മുടെ ഭരണസംവിധാനങ്ങൾക്കു കഴിയുന്നില്ല. നല്ലൊരു പങ്കും മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ്. മയക്കുമരുന്ന് കടത്തും വിതരണവും പലരും ഏറ്റെടുത്തിട്ടുണ്ട്.

പോലീസ് സംവിധാനങ്ങളെപ്പോലും നിഷ്ക്രിയമാക്കുന്ന സ്വാധീനശക്തികളായി ഇവര്‍ മാറുന്നുണ്ടെങ്കിൽ അതിനു പിന്നിൽ സ്വാധീനശക്തികൾ ഉണ്ടെന്ന് ഉറപ്പാണ്. കഴിഞ്ഞദിവസം പെരുമ്പാവൂര്‍ ടൗണിനോടു ചേര്‍ന്ന തുറസായ സ്ഥലത്ത് ആയിരക്കണക്കിനു കുടിയേറ്റത്തൊഴിലാളികള്‍ മദ്യപിച്ചു കൂത്താടുന്ന വീഡിയോ കണ്ടു. നഗരമധ്യത്തില്‍ നിയമം ലംഘിച്ച് ഇക്കൂട്ടര്‍ ലഹരിയില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും നിയമസംവിധാനങ്ങള്‍ കണ്ണടച്ചിരിക്കുന്നുവെങ്കില്‍ മദ്യവും ലോട്ടറിയും വരുമാനമാക്കുന്ന സംസ്ഥാന ഭരണകൂടം ഈ നാടിനെ വലിയ അരക്ഷിതാവസ്ഥയിലേക്കു ബോധപൂര്‍വം തള്ളിവിടുകയാണോയെന്നു കരുതേണ്ടിവരും.

സംഘടിതശക്തി അപകടകരം

അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സംഘടിതരൂപത്തിലേക്കു മാറുന്ന പല സൂചനങ്ങളും ഇതിനോടകം പുറത്തുവരുന്നുണ്ട്. ഈ സംഘടിതരൂപം ക്രമേണ സംഘടിത അക്രമത്തിലേക്കും വഴിമാറുകയാണിപ്പോള്‍. കോവിഡ് കാലത്ത് ചങ്ങനാശേരിക്കടുത്ത് നിയമലംഘനം നടത്തി ആയിരങ്ങള്‍ മുഷ്‌ടി ചുരുട്ടി ഇറങ്ങിയത് സംഘടിതരൂപത്തിന്‍റെ ഒരു മുഖമെങ്കില്‍ കിഴക്കമ്പലത്തെ ജീപ്പ് കത്തിക്കലും 2024ല്‍ കോട്ടയം ജില്ലയിലെ ഏന്തയാറില്‍ പാലം പണിയുടെ മറവില്‍ നടന്ന അക്രമവും പുതിയ മുഖങ്ങള്‍ തന്നെ.

ഇതരസംസ്ഥാന തൊഴിലാളികൾക്ക് നിലവിലുള്ള റേഷന്‍ കാര്‍ഡ് വോട്ടവകാശമായി സംസ്ഥാന വോട്ടര്‍പട്ടികയില്‍ ഇടംതേടുമ്പോള്‍ രാഷ്‌ട്രീയക്കാർ ഇവരെ പ്രീണിപ്പിക്കാനാണു നോക്കുന്നത്. ഇതിന്‍റെ ഏറ്റവും വലിയ പ്രതിഫലനം മധ്യകേരളത്തിലായിരിക്കും. നാടുവിട്ടോടുന്ന കേരള യുവത്വത്തിനു പകരം വയ്ക്കാന്‍ വോട്ടുബാങ്കായി ‘അതിഥി’കളെ കാണുന്ന പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയും മധ്യകേരളത്തില്‍ വളരാന്‍ ആഗ്രഹിക്കുന്ന ചില മത-സാമുദായിക സംവിധാനങ്ങളും ഇവരുടെ സംഘടിതരൂപത്തിനു പിന്നിലുണ്ടെന്നു വ്യക്തം. നിരോധനം നേരിട്ട ചില സംഘടനകളും നിഗൂഢമായി ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. കരുണയും അനുകമ്പയും കാട്ടി അഭയാര്‍ഥികളെ സ്വീകരിച്ചതിന്‍റെ പേരില്‍ സ്വന്തം മണ്ണില്‍ ജീവഭയത്തോടെ ജീവിക്കേണ്ടിവരുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞിട്ടും കണ്ണുതുറക്കുന്നില്ലെങ്കിൽ കേരളവും അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ.

അഞ്ചു ലക്ഷം പേരോ?

ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും കണക്കില്‍ ഇതുവരെയും അഞ്ചു ലക്ഷം പേര്‍ മാത്രം. അതിഥികളെ കൊണ്ടുവരുന്ന ഏജന്‍റുമാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ പോലീസിന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. ഓരോ ദിവസവും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നു മാത്രമല്ല, ഇപ്പോള്‍ ഇവരുടെ യാത്രകള്‍ എയര്‍പോര്‍ട്ട് വഴിയായിട്ടുണ്ട്. ഇതിനര്‍ഥം കേരളം ഇതരസംസ്ഥാനക്കാർക്കു ഗള്‍ഫാണെന്നാണ്. തൊഴിലിനോടൊപ്പം ധനസമ്പാദനത്തിനുള്ള കുറുക്കുവഴികളായി മയക്കുമരുന്ന് വിപണി ഇവരിലൂടെ വളരുന്നു. കേരളം ഭാവിയിലെ കാഷ്മീരാകാതിരിക്കാനും രക്തം ചിന്താനും അവസരമുണ്ടാക്കാതെ അധികാരികൾ ഉണരേണ്ട സമയമാണിത്.
(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.