‘അതിഥി’കൾക്കിടയില്‍ സംഭവിക്കുന്നതെന്ത്?
Tuesday, July 9, 2024 12:10 AM IST
അഡ്വ. വി.സി. സെബാസ്റ്റ്യൻ
അതിഥികളായി കേരളത്തിലെ സാക്ഷരസമൂഹം നെഞ്ചോടു ചേര്‍ത്തുപിടിച്ച കുടിയേറ്റ തൊഴിലാളികള്‍ ഈ നാട്ടിലെ സമാധാനത്തിന്‍റെ അന്തകരാകുമോയെന്ന ആശങ്ക പല കോണുകളില്‍നിന്ന് ഉയരുന്നു. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ പലതും ഞെട്ടിക്കുന്നതാണ്. നാടുവിട്ടോടുന്ന കേരള യുവത്വത്തിനു ബദലൊരുക്കാന്‍ അതിഥികള്‍ക്കാകുമെന്ന് വീമ്പുപറഞ്ഞവരൊക്കെ മാളത്തിലൊളിച്ച സ്ഥിതിയാണ്. മധ്യകേരളത്തിലെ നിലവിലുള്ള സാമൂഹിക-സാമുദായിക- രാഷ്‌ട്രീയ സമവാക്യങ്ങളുടെ അടിവേരറത്ത് സംഘടിതരായി കുടിയേറ്റ തൊഴിലാളികളില്‍ രൂപമാറ്റം വരുന്നത് എത്രനാള്‍ കണ്ടില്ലെന്നു നടിക്കാനാകും?

വിപത്തിന്‍റെ വിത്തുകൾ

ഇവരിലെ ഒരു ഗണ്യമായ വിഭാഗത്തിന്‍റെ ക്രിമിനല്‍ ചെയ്തികളും ഭീകരവാദ അജൻഡകളും സാമൂഹ്യവിരുദ്ധതയും നിയമലംഘനങ്ങളും ആശങ്കാജനകമാണ്. ഇവരിലൂടെയുള്ള മദ്യ, മയക്കുമരുന്ന് വ്യാപനം സൃഷ്‌ടിക്കുന്ന ആഘാതം ഭീതിജനകമാണ്. രാഷ്‌ട്രീയ അധികാര പിന്‍ബലമുള്ളവരായി ഇക്കൂട്ടർ മാറുന്നെങ്കില്‍ ഇവരുടെ പിന്നില്‍നിന്നു പ്രവര്‍ത്തിക്കുന്ന കറുത്ത ശക്തികളാര്? ഇപ്പോള്‍ റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കുന്ന ഇക്കൂട്ടർ‍ നാളെ വോട്ടര്‍മാരും സ്ഥിരതാമസക്കാരുമാകും. സംസ്ഥാനം, പ്രത്യേകിച്ചു മധ്യകേരളം ഭാവിയില്‍ നേരിടാനിരിക്കുന്ന വലിയ അരക്ഷിതാവസ്ഥയുടെയും സാമൂഹ്യവിപത്തിന്‍റെയും വിത്തുകള്‍ ഈ മണ്ണില്‍ ഇതിനോടകം ഇതരസംസ്ഥാന തൊഴിലാളികൾ പാകിക്കഴിഞ്ഞു. അതിലുപരി ഇവരില്‍ നല്ലൊരുപങ്കും നിയമവിരുദ്ധമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയിരിക്കുന്ന മറ്റു രാജ്യക്കാരാണെന്നും കൊടും ക്രിമിനലുകളാണെന്നതുമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഭാവിയില്‍ കേരളം ഭീകരവാദികളുടെ ഇടത്താവളമാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

ക്രിമിനലുകള്‍ എവിടെനിന്ന്?

ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളില്‍നിന്നുള്ളവരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന സൂചനകള്‍. ഇവരുടെ പൗരത്വരേഖയുടെ നിജസ്ഥിതിയും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു. മ്യാന്‍മറില്‍നിന്ന് അഭയാര്‍ഥികളായി ബംഗ്ലാദേശില്‍ എത്തിയ രോഹിങ്ക്യന്‍ വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നു പറയപ്പെടുന്നു. മ്യാന്‍മറില്‍നിന്നു ബംഗ്ലാദേശിലേക്ക്, ബംഗ്ലാദേശില്‍നിന്ന് പുഴ കടന്നു ബംഗാളിലേക്ക്. നിങ്ങള്‍ എവിടെനിന്ന് എന്നു ചോദിച്ചാല്‍ കോൽക്കത്തയില്‍നിന്ന് എന്നു മറുപടി. രേഖകള്‍ വല്ലതുമുണ്ടോ എന്ന ചോദ്യത്തിനു കാണിക്കുന്നത് ഹസ്തരേഖ മാത്രം. ചിലർ ബംഗാളില്‍നിന്നുള്ള വോട്ടര്‍ ഐഡിയും കാണിക്കും.

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

2024 മേയ് ആദ്യവാരം കേന്ദ്ര മിലിട്ടറി ഇന്‍റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ കുടിയേറിയിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം 50,000ത്തി ലധികം പേര്‍ വിദേശരാജ്യങ്ങളിലെ അഭയാര്‍ഥികളാണെന്നും കൃത്രിമരേഖകളുണ്ടാക്കി വിരാജിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ ആധാര്‍ കാര്‍ഡുമായാണ് ഇവർ എത്തിയിരിക്കുന്നത്. ആസാമിലെ മധുപുര്‍, നൗഗാവ്, ബംഗാളിലെ കലിംപോംഗ്, നദിയ, ഉത്തര ദിനാജ്പുര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍നിന്നു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചതായാണ് ഇന്‍റലിജന്‍സ് കണ്ടെത്തല്‍.

നുഴഞ്ഞുകയറ്റത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷവും മിലിട്ടറി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെരുമ്പാവൂരിലെ ഭായ് മാര്‍ക്കറ്റുകളുടെ ഉള്ളില്‍ വ്യാജ ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലുകൾ അന്വേഷണവിധേയമാക്കേണ്ടതാണ്.

2024 ഫെബ്രുവരിയില്‍ മലപ്പുറത്തെ ഒരു അക്ഷയകേന്ദ്രത്തിലെ ഓണ്‍ലൈന്‍ ആധാര്‍ സംവിധാനത്തില്‍ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസങ്ങളില്‍നിന്നു നുഴഞ്ഞുകയറി 50 ആധാര്‍ ഐഡികള്‍ വ്യാജമായി നിര്‍മിച്ചതായി കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടുത്തകാലത്ത് കേരള പോലീസിന്‍റെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് തൊഴിലാളികളിൽനിന്നു പിടിച്ചെടുത്ത പല ആധാര്‍ കാര്‍ഡുകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വൻ മാഫിയ ഇതിനു പിന്നിലുണ്ടെന്നതിലേക്കാണ് ഇതൊക്കെ വിരൽ ചൂണ്ടുന്നത്. ഓരോ ദിവസവും കൂടുതല്‍ പേര്‍ എത്തിച്ചേരുമ്പോഴും ഇവരുടെ കണക്കെടുപ്പ് കൃത്യമാക്കാനാകാതെ സംസ്ഥാന സര്‍ക്കാരും ഇരുട്ടില്‍ത്തപ്പുന്നു. അതിഥികളെ സ്പോണ്‍സര്‍ ചെയ്യുന്ന വന്‍ സംഘങ്ങള്‍ക്ക് രാഷ്‌ട്രീയ ഉദ്യോഗസ്ഥതലങ്ങളിൽ വരെ സ്വാധീനമുണ്ടോയെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.


മുങ്ങിനടക്കുന്നവരാര്?

2021ല്‍ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ ഇവാലുവേഷന്‍ വിഭാഗം കുടിയേറ്റ തൊഴിലാളികളുടെ ജനസംഖ്യാ കണക്കുകള്‍ പുറത്തുവിട്ടു. നിലവിലുള്ള ജനസംഖ്യാ വര്‍ധന നിരക്കു പ്രകാരം 2030ല്‍ കേരള ജനസംഖ്യ 3.60 കോടിയിലെത്താം. 31.4 ലക്ഷം അതിഥിത്തൊഴിലാളികള്‍ 2030 ഓടെ 59.7 ലക്ഷമായി കുതിക്കുമെന്നാണ് ആസൂത്രണ ബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്. അതായത്, കേരള ജനസംഖ്യയുടെ ആറിലൊന്ന് അന്യസംസ്ഥാന തൊഴിലാളികള്‍. ആകെ ജനസംഖ്യയുടെ 16.6 ശതമാനം. സംസ്ഥാനത്തെ സാമൂഹിക- സാമ്പത്തിക- രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ഇതു നിർണായകമാകും. കേരളത്തില്‍ കുടുംബമായി തുടരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ 10.3 ലക്ഷമാണ്. വരുന്ന മൂന്നു വര്‍ഷംകൊണ്ട് ഇത് 13.2 ലക്ഷമായും എട്ടു വര്‍ഷംകൊണ്ട് 15.2 ലക്ഷമായും ഉയരും. ജില്ലാതല കണക്കുകള്‍ പരിശോധിച്ചാല്‍ ഈ തൊഴിലാളികളില്‍ 28 ശതമാനവും എറണാകുളം ജില്ലയിലാണ്. 13.6 ശതമാനം തൃശൂര്‍, 9.7 ശതമാനം ആലപ്പുഴ, ഒന്പത് ശതമാനം കോട്ടയം എന്നിങ്ങനെ പോകുന്നു ലഭ്യമായ കണക്കുകള്‍. ചുരുക്കിപ്പറഞ്ഞാല്‍, ഇതരസംസ്ഥാന തൊഴിലാളികളില്‍ 68 ശതമാനവും മധ്യകേരളത്തില്‍. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് മധ്യകേരളത്തിലെ രാഷ്‌ട്രീയ- മത-സാമൂഹ്യ- സാംസ്കാരിക മേഖലകളില്‍ വരുംനാളുകളില്‍ വരാനിടയുള്ള മാറ്റങ്ങളിലേക്കാണ്.

വസ്തുതകള്‍ ഇതായിരിക്കെ തൊഴില്‍വകുപ്പിന്‍റെ അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും പോലീസ് എടുത്ത കണക്കില്‍പ്പെടാത്തവരുമായി ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നുള്ളത് മറ്റൊരു യാഥാർഥ്യമാണ്. ഇവരുടെ കുടിയേറ്റത്തിന് മറ്റുപല ലക്ഷ്യങ്ങളുമുണ്ടാകാം. പോലീസ് സംഘങ്ങള്‍ വേഷം മാറി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തിയിട്ടും അനധികൃതരെ കണ്ടെത്തുന്നതില്‍ ഫലം കാണുന്നില്ല. ഇക്കൂട്ടര്‍ വന്നിരിക്കുന്നത് ജോലിക്കുവേണ്ടി മാത്രമെങ്കില്‍ ജോലി നല്‍കുന്ന ഒരു ഉടമസ്ഥന്‍ കേരളത്തിലുണ്ടെന്നു വ്യക്തം. തൊഴില്‍ വകുപ്പിന്‍റെ അതിഥി പോര്‍ട്ടലില്‍ ഇവരെ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തിലെ തൊഴില്‍ദാതാവിന് അഥവാ സ്പോണ്‍സര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അവരിലേക്കു വിരല്‍ ചൂണ്ടാന്‍ ഭരണസംവിധാനം മടിക്കുമ്പോഴാണ് മുങ്ങിനടക്കുന്ന അതിഥികള്‍ ആര് എന്ന ചോദ്യം വീണ്ടുമുയരുന്നത്.

ബോഡോ തീവ്രവാദി നേതാവ് തൊഴിലാളിയുടെ വേഷത്തില്‍ കേരളത്തില്‍ താമസിച്ചതും നിരോധിത മാവോയിസ്റ്റ് അനുകൂല സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവ് നിര്‍മാണത്തൊഴിലാളിയായി താമസിച്ചതും പോലീസ് കണ്ടുപിടിച്ചിരുന്നു.

അതിഥികള്‍ നിര്‍ണായകം

കേരളത്തിന്‍റെ സമസ്ത മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം നിര്‍ണായകമാണ്. ചെറുകിട- വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, നിര്‍മാണം, കാര്‍ഷികം ഉള്‍പ്പെടെ സമൂഹത്തിലെ വിവിധങ്ങളായ സേവനമേഖലകളില്‍ ഇവരുണ്ട്. വൈകുന്നേരങ്ങളില്‍ ഭക്ഷണശാലകള്‍ പലതും നിറയുന്നതിലും ഇവർക്കു പങ്കുണ്ട്. പലപലചരക്ക്-പച്ചക്കറി സ്ഥാപനങ്ങളെ ചലിപ്പിക്കുന്നതും ഇവരുടെ സാന്നിധ്യമാണ്. ഇവരില്ലെങ്കിൽ ഉത്പാദനമേഖലകൾ പലതും നിശ്ചലമാകും. ദൈവത്തിന്‍റെ സ്വന്തം നാട് അതിഥികളുടെ സ്വന്തം നാടുകൂടിയായി മാറിയിരിക്കുന്നു. അതേസമയം, ഇവരിലൂടെ നുഴഞ്ഞുകയറിയിരിക്കുന്ന ഭീകരവാദികളെയും ക്രമസമാധാന പ്രശ്നങ്ങളെയും മുളയിലെ നുള്ളാന്‍ സംസ്ഥാന ഭരണസംവിധാനങ്ങള്‍ മടിച്ചുനില്‍ക്കുന്നത് ആരെ ഭയന്നിട്ടാണ്?
(തുടരും).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.