സന്ധി മാറ്റിവച്ചതിനു ശേഷം?
Tuesday, July 9, 2024 12:07 AM IST
ഡോ. അരവിന്ദ് പി. വിജയൻ
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിച്ച ജോയിന്‍റ് റീപ്ലേസ്‌മെന്‍റ് സർജറി അഥവാ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പ്രയോജനം എത്രത്തോളമാണെന്ന് ഒരു ഓർത്തോപീഡിക് സർജൻ എന്ന നിലയിൽ നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. ചലനാത്മകത വീണ്ടെടുക്കാനും ജീവിതനിലവാരം ഉയർത്താനും ജോയിന്‍റ് റീപ്ലേസ്‌മെന്‍റ് സർജറി വഴി സാധിക്കും. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള രോഗികളിൽ ശ്രദ്ധേയമായ പുരോഗതി കാണുന്നുണ്ട്. എന്നിരുന്നാലും, പരമാവധി രോഗശമനത്തിലേക്കുള്ള യാത്ര ശസ്ത്രക്രിയയോടെ അവസാനിക്കുന്നില്ല.

ജോയിന്‍റ് മാറ്റി സ്ഥാപിച്ച ശേഷം ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സർജറിയുടെ നേട്ടങ്ങൾ വർധിപ്പിക്കാനും ദീർഘകാല ആശ്വാസം ഉറപ്പാക്കാനും നിർണായകമാണ്. പ്രായമായവരുടെ എണ്ണം കൂടുന്നതും ഓസ്റ്റിയോ ആർത്രൈറ്റിസിന്‍റെ വർധിച്ചുവരുന്ന നിരക്കും കാരണം ജോയിന്‍റ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ആവശ്യം ആഗോളതലത്തിൽ വർധിക്കുന്നുണ്ട്.

ഇന്‍റർനാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച്, ലോകമെമ്പാടും പ്രതിവർഷം 5,00,000 കാൽമുട്ട് മാറ്റിവയ്ക്കൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ 2019ൽ ഏകദേശം 1,50,000 കാൽമുട്ട് മാറ്റിവയ്ക്കലും 70,000 ഇടുപ്പ് മാറ്റിവയ്ക്കലും നടത്തിയതായി ഇന്ത്യൻ സൊസൈറ്റി ഓഫ് ഹിപ് ആൻഡ് ക്നീ സർജൻസ് (ISHKS) റിപ്പോർട്ട് ചെയ്തു. ഇത് ഇനിയും ഉയരാനാണു സാധ്യത.

സജീവമായിരിക്കുക

സന്ധി മാറ്റിവയ്ക്കലിനുശേഷമുള്ള ജീവിതം കടുപ്പമേറിയതല്ല. ശസ്ത്രക്രിയാനന്തരം സജീവമായി തുടരുന്നത് ജീവിതം കൂടുതൽ സുഗമമാകാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു:
പേശികളെ ബലപ്പെടുത്തുക: ബലമുള്ള പേശികൾ സന്ധിയെ പിന്തുണയ്ക്കുകയും സ്ഥിരത നൽകുകയും ചെയ്യുന്നു, കൂടാതെ സമ്മർദവും തേയ്മാനവും കുറയ്ക്കുന്നു.

ചലനപരിധി കൂട്ടുക: നിത്യേനയുള്ള വ്യായാമം നിങ്ങളുടെ ജോയിന്‍റ് വഴക്കമുള്ളതാക്കി കാഠിന്യം കുറയ്ക്കും.

അസ്ഥികളുടെ സാന്ദ്രത നിലനിർത്തുക: ഇംപ്ലാന്‍റിനു ചുറ്റുമുള്ള അസ്ഥികളെ ദുർബലപ്പെടുത്തുന്ന ഓസ്റ്റിയോപൊറോസിസ് തടയാൻ ശാരീരിക പ്രവർത്തനം സഹായിക്കുന്നു.

ഭാരം നിയന്ത്രിക്കുക: അധികഭാരം നിങ്ങളുടെ സന്ധികളിൽ അധിക ആയാസമുണ്ടാക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ആവശ്യത്തിനുള്ള ഭാരം നിലനിർത്താൻ സഹായിക്കും.

സങ്കീർണതകൾ തടയുക: ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുവഴി രക്തം കട്ടപിടിക്കൽ സന്ധികളുടെ കാഠിന്യം കുറയൽ തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

മെച്ചപ്പെട്ട മാനസികാരോഗ്യം: ശാരീരിക പ്രവർത്തനം എൻഡോർഫിനുകൾ പുറത്തുവിടുന്നതിലൂടെ മാനസികാരോഗ്യം കൂട്ടും, ഇതു ശസ്ത്രക്രിയാനന്തര ഉത്കണ്ഠയും വിഷാദവും കുറയ്ക്കാൻ സഹായിക്കും.


ആക്‌ടിവിറ്റി പ്ലാൻ

സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരിക എന്നതു ക്രമേണയുള്ള ഒരു പ്രക്രിയയാണ്. കൃത്യമായ വ്യായാമശീലം അനിവാര്യമാണ്:

ആദ്യഘട്ടം (ഒന്നു മുതൽ നാല് ആഴ്ചകൾ): ഫിസിക്കൽ തെറാപ്പിസ്റ്റ് നിർദേശിക്കുന്ന സൗമ്യമായ വ്യായാമങ്ങളിൽ ശ്രദ്ധക്കുക. വാക്കർ ഉപയോഗിച്ചു ചെറിയ ദൂരം നടക്കുക, ലൈറ്റ് ലെഗ് ലിഫ്റ്റുകൾ, പേശികൾ നിവർത്തുക എന്നിവ ഇതിൽ ഉൾപ്പെടും.

ഇന്‍റർമീഡിയറ്റ് ഘട്ടം (നാലു മുതൽ എട്ട് ആഴ്ച വരെ): നടത്ത ദൂരം ക്രമേണ കൂട്ടുക, ഭാരങ്ങളോ ബാൻഡുകളോ ഉപയോഗിച്ചു ലഘുവായ പ്രതിരോധ വ്യായാമം ഉൾപ്പെടുത്താം.

അഡ്വാൻസ്ഡ് ഘട്ടം (എട്ട് ആഴ്ചയ്ക്കുശേഷം): ഡോക്‌ടറുടെ അനുമതിയോടെ കുറഞ്ഞ സ്വാധീനം ചെലുത്തുന്ന നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ തായ് ചി പോലുള്ളവയിൽ ഏർപ്പെടാം.

ഊര്‍ജസ്വല ജീവിതം

സന്ധി മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഒരു സമ്മാനമാണ്. സജീവമായിരിക്കുകയും ഡോക്‌ടറുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതിലൂടെ ഗുണം മെച്ചപ്പെടുത്താനും വരുംവർഷങ്ങളിൽ വേദനയില്ലാത്ത ജീവിതം ആസ്വദിക്കാനും കഴിയും. മാർഗനിർദേശങ്ങൾ പാലിക്കുകയും ശരീരം ശ്രദ്ധിക്കുകയും വേണം. സുഗമവും ഗുണകരവുമായ വീണ്ടെടുക്കൽ പ്രക്രിയ ഉറപ്പാക്കുന്നതിന് ഡോക്‌ടർമാരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതും അനിവാര്യമാണ്.

സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനേകർക്ക് പുതുജീവിതം നൽകിയിട്ടുണ്ട്. സജീവമായിരിക്കുകയും കൃത്യമായുള്ള പുനരധിവാസ പദ്ധതി പാലിക്കുകയും ചെയ്യുന്നതിലൂടെ, രോഗികൾക്ക് അവരുടെ പുതിയ സന്ധിയുടെ ഗുണങ്ങൾ പരമാവധി വർധിപ്പിക്കാനും കൂടുതൽ ചലനശേഷിയും സ്വാതന്ത്ര്യവുമുള്ള ജീവിതം ആസ്വദിക്കാനും കഴിയും.

►ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ◄

ശരീരം ശ്രദ്ധിക്കുക: വേദന എന്നത് ശാരീരിക പ്രവർത്തനം മന്ദഗതിയിലാക്കാനോ പരിഷ്‌കരിക്കാനോ ഉള്ള ഒരു സിഗ്നലാണ്. വേദനയെ നിസാരമായി കണ്ടു സഹിക്കേണ്ടതില്ല.

ആരോഗ്യമുള്ള ശരീരം: ശരിയായ പ്രവർത്തനം പേശികളെ ലക്ഷ്യമിടുകയും സന്ധികളുടെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.

ഒരു ഫിസിക്കൽ തെറാപ്പിസ്റ്റിന്‍റെ സഹായം: ഒരു ഫിസിക്കൽ തെറാപ്പിസ്റ്റിന് നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും പുനരുജ്ജീവനത്തിനും അനുയോജ്യമായ വ്യക്തിഗത വ്യായാമ ഘടന സൃഷ്‌ടിക്കാൻ കഴിയും.

ഡോക്‌ടറിൽനിന്നുള്ള ക്ലിയറൻസ്: പുതിയ പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് ഡോക്‌ടറുമായി ചർച്ച ചെയ്യുക. ആരോഗ്യപുരോഗതിക്ക് സുരക്ഷിതവും ഉചിതവുമായ നിർദേശം അവർ നൽകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.