ദരിദ്രരെ മറന്ന് വനമാക്കിയത് 1,85,253 ഹെക്ടർ
Saturday, July 6, 2024 11:58 PM IST
ജയിംസ് വടക്കൻ
1963ലെയും 1970ലെയും 1971ലെയും നിയമങ്ങൾ മൂലം സർക്കാരിൽ കൈവന്ന ലക്ഷക്കണക്കിന് ഏക്കർ കൃഷിക്കാർക്കു നൽകാത്ത സർക്കാർ ദരിദ്രർക്ക് വീതിച്ചു നൽകാനായി ഏറ്റെടുത്തതടക്കം 1,85,252.91 ഹെക്ടർ കൃഷിഭൂമിയാണ് വനമാക്കിയത്.

1971ലെ കണ്ണൻദേവൻ ഭൂമി ഏറ്റെടുക്കൽ നിയമത്തിലൂടെ സർക്കാർ ഏറ്റെടുത്ത 26,638.21 ഹെക്ടറും വനസമാനമായതും കൃഷിക്ക് അനുയോജ‍്യവുമായ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുത്ത് കർഷകർക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന 1971ലെ  സ്വകാര്യവനം ഏറ്റെടുക്കൽ നിയമമനുസരിച്ച് ഏറ്റെടുത്ത 1,58,614.70 ഹെക്ടറുമാണ് വനമാക്കിയത്.

1971ലെ  സ്വകാര്യവനം ഏറ്റെടുക്കൽ നിയമമനുസരിച്ച് സതേണ്‍ സർക്കിൾ കോട്ടയം -1005.70, ഹൈറേഞ്ച് സർക്കിൾ കോട്ടയം -3477.60, സെൻട്രൽ സർക്കിൾ തൃശൂർ -430.90, ഈസ്റ്റേണ്‍ സർക്കിൾ പാലക്കാട് - 98593.90, നോർത്തേണ്‍ സർക്കിൾ കണ്ണൂർ - 54684.00, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്- 422.60 എന്നിങ്ങനെയാണ് ആകെ 158614.70 ഹെക്ടർ ഏറ്റെടുത്തത്.

രാജ്യത്തെ വനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വനനയങ്ങളുടെ ഭാഗമായി വന്നതാണ് നഷ്ടപ്പെടുന്ന വനത്തിന് പകരം അതേ അളവിൽ പുതിയ വനം സൃഷ്ടിക്കുക എന്ന പദ്ധതി. ഒഴിവാക്കാനാവാത്ത പൊതുപദ്ധതികൾക്കായി വനം ഏറ്റെടുക്കേണ്ടി വന്നാൽ അതേ അളവിൽ പുതിയ വനം വച്ചുപിടിപ്പിക്കണം. വനവിസ്തൃതി കുറയരുത് എന്നതാണ് ഈ നയത്തിന്‍റെ ലക്ഷ‍്യം.

അതേ വനനയത്തിൽ കൃഷിക്ക് യോഗ്യമായ ഭൂമി ഒരു കാരണവശാലും വനമാക്കരുതെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിൽ കർഷകർക്കു ലഭ‍്യമാക്കാതെ വനമാക്കിയ 1,85,252.91 ഹെക്ടർ ഭൂമിക്കു പകരം ഭൂമി റവന‍്യു വകുപ്പ് വനംവകുപ്പിൽനിന്ന് ഏറ്റെടുത്ത് കർഷകർക്കു നൽകണമെന്ന ആവശ‍്യമുയരുന്നത്. വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള നിബിഡവനമല്ലാത്ത 1,85,252.91 ഹെക്ടർ റവന‍്യു വകുപ്പിന് ഏറ്റെടുക്കുന്നതിൽ തടസമൊന്നുമില്ല. ഇത്രയും ഭൂമി കർഷകരുടെ കൈകളിലെത്തിയാൽ കേരളത്തിന്‍റെ കാർഷിക മേഖല വളരുകയും വനാവരണം കൂടുകയും ചെയ്യും.

2,07,694 ഹെക്ടർ വനേതര ഉപയോഗം


സംസ്ഥാന വനംവകുപ്പിന്‍റെ കൈവശമുള്ള 2,07,694 ഹെക്ടർ വനേതര ആവശ‍്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

വനംവകുപ്പ് വനേതര ആവശ്യത്തിനുപയോഗിക്കുന്ന 2,07,694 ഹെക്ടറിൽ 90,223 ഹെക്ടർ തേക്കാണ്. 10,549 ഹെക്ടറിൽ അക്കേഷ്യ, 6821 ഹെക്ടറിൽ യൂക്കാലി തോട്ടങ്ങളുമാണ്.

ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാകണം ഭരണകർത്താക്കൾ

കേരളത്തിൽ ഇതുവരെ നടപ്പാക്കിയിരിക്കുന്ന ഭൂപരിഷ്കരണ മിയമങ്ങൾ അതിന്‍റെ ലക്ഷ‍്യത്തിലെത്താത്തതിന്‍റെ പ്രധാന കാരണങ്ങൾ അധികാരത്തിലിരുന്നവരുടെ ഇച്ഛാശക്തയില്ലായ്മയും ഉദാസീനതയുമാണ്. ഈ വിഷയത്തിൽ കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണെന്ന് പറയാതെവയ്യ. ഭരിക്കുന്ന സർക്കാരിന്‍റെ നയങ്ങൾ രൂപീകരിക്കുന്നതുപോലും ഉദ്യോഗസ്ഥരാകുന്ന അവസ്ഥ ജനാധിപത‍്യപരമല്ല. ജനാധിപത്യം ഉദ്യോഗസ്ഥാധിപത്യത്തിന് കീഴിലാകുന്നതിന്‍റെ അപകടം വളരെ വലുതാണ്.

സംസ്ഥാനത്ത് നിയമസഭയ്ക്കാണ് നിയമം രൂപീകരിക്കാനും നയം രൂപീകരിക്കാനും അധികാരമുള്ളത്. നിയമരൂപീകരണത്തിലോ നയരൂപീകരണത്തിലോ നിയമപരമായും നയപരമായും തെറ്റുണ്ടെങ്കിൽ അത് തിരുത്തുക എന്നതു മാത്രമാണ് കോടതികളുടെയും ന്യായാധിപന്മാരുടെയും ഉത്തരവാദിത്വം. രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനങ്ങളും നയങ്ങളുമാണ് ജനാധിപത്യ ഭരണനിർവഹണത്തിൽ തെളിഞ്ഞുനിൽക്കേണ്ടത്. നിർമിക്കുന്ന നിയമങ്ങൾ ലക്ഷ‍്യത്തിലെത്തുന്നുണ്ടോയെന്ന് കൃത‍്യമായി വിലയിരുത്തുകയും വേണം. കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളുടെ കാര‍്യത്തിൽ ഇതൊന്നും നടന്നിട്ടില്ല.

കേരളത്തിലെ വനഭൂമിയുടെ ഉപയോഗം 2021 മാർച്ച് 31ലെ കണക്കനുസരിച്ച്
വനഭൂമി തരം വിസ്തൃതി (ഹെക്ടറിൽ)
ഇടതൂർന്ന വനം 9,06,385.00
തോട്ടങ്ങൾ 1,56,204.00
പാട്ടത്തിന് കൊടുത്തത് 51,490.00
തരംമാറ്റിയത് 38,412.00
ആകെ 11,52,491.00

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.