ഭൂപരിഷ്കരണ നിയമം; കള്ളക്കളികൾ തുടർക്കഥ
Friday, July 5, 2024 2:13 AM IST
ജയിംസ് വടക്കൻ
ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അതുവഴിയുണ്ടായ സാമൂഹ്യ മാറ്റങ്ങളും കേരളത്തിന്‍റെ ചരിത്രത്തിൽ ഇടംപിടിച്ചതാണ്. ഒന്നാമത്തെ കേരള സർക്കാരിന്‍റെ ഒന്നാമത്തെ നിയമനിർമാണം സ്റ്റേ ഓഫ് എവിക്‌ഷൻ പ്രൊസീഡിംഗ്സ് ആക്ട് 1957 (ആക്ട് 1 ഓഫ് 1957) ആയിരുന്നു. അതിനുശേഷം 1957 ഡിസംബർ 22ന് കെ.ആർ. ഗൗരി നിയമസഭയിലവതരിപ്പിച്ച് 1959 ജൂണ്‍ പത്തിന് നിയമസഭ പാസാക്കിയ കേരള അഗ്രേറിയൻ റിലേഷൻസ് നിയമത്തിന് 1961 ജനുവരിയിൽ രാഷ്‌ട്രപതിയുടെ അന്തിമാനുമതി ലഭിച്ചെങ്കിലും കേസുകളിൽ പെട്ട് നടപ്പിലാക്കാനായില്ല. ഈ സാഹചര്യത്തിലായിരുന്നു 1963ലെ കേരള ലാൻഡ് റിഫോംസ് ആക്ട് എന്ന ഭൂപരിഷ്കരണ നിയമം നിയമസഭ പാസാക്കിയത്.

1963ലെ മൂലനിയമത്തിൽ കശുമാവിൻതോട്ടം, കുരുമുളക് തോട്ടം, കമുകിൻതോട്ടം, റബർ, തേയില പ്ലാന്‍റേഷനുകൾ, വ്യവസായ സംരംഭങ്ങൾ, ഡയറി ഫാം, കുട്ടനാട്ടിലെ പാടശേഖരം എന്നിവയെ ഭൂപരിധിയിൽനിന്നൊഴിവാക്കിയിരുന്നു. ഭൂവുടമയും കുടിയാനും പരസ്പരം സമ്മതിച്ചുകൊണ്ട് പാട്ടം നിശ്ചയിക്കുന്നതിനും വ്യവസ്ഥ ചെയ്തിരുന്നു. പരിമിതികളേറെയുണ്ടെങ്കിലും ഈ നിയമം നടപ്പിലാക്കുന്നതിന് അന്നത്തെ സർക്കാർ ഇച്ഛാശക്തി പ്രകടിപ്പിച്ചില്ല എന്നാരോപണമുണ്ട്.

ഈ നിയമത്തിൽ പല വ്യവസ്ഥകളും യഥാർഥ കർഷകർക്കും കുടികിടപ്പുകാർക്കും ഗുണകരമല്ലെന്നു മനസിലാക്കി 1969 ലെ 35-ാം നിയമമായി ഒരു ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി നിയമത്തിൽകൂടി കശുമാവിൻതോട്ടം, കുരുമുളകുതോട്ടം, കമുകിൻതോട്ടം, കുട്ടനാടൻ പാടശേഖരം എന്നിവയെ ഭൂപരിധിയിൽനിന്നൊഴിവാക്കിയ മൂലനിയമത്തിലെ വ്യവസ്ഥകൾ റദ്ദ് ചെയ്തു. ഈ വ്യവസ്ഥ റദ്ദ് ചെയ്തതിനു പിന്നിൽ ചില സാമുദായിക, സാന്പത്തിക, രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായിരുന്നു എന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു.

ലാൻഡ് ബോർഡ് സർക്കുലർ

ഈ ഭേദഗതി നിയമത്തിന് 1969 ഡിസംബർ 16ന് അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കുന്പോഴാണ് രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുന്നത്. ഈ നിയമത്തെ ആസ്പദമാക്കി 2021 ഒക്ടോബർ 23ന് ലാൻഡ് ബോർഡ് ഒരു സർക്കുലർ പുറത്തിറക്കി.

“സംസ്ഥാനത്ത് പരിധിയിലധികം ഭൂമി കൈവശം വച്ചിരിക്കുന്നവരിൽനിന്നു മിച്ചഭൂമി ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി 1963ലെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം പുറപ്പെടുവിക്കുന്ന പൊതു മാർഗനിർദേശങ്ങൾ” എന്നായിരുന്നു സർക്കുലറിന്‍റെ തലക്കെട്ട്. എന്നാൽ, ഈ സർക്കുലർ തെറ്റാണെന്ന് സർക്കാരിന് മനസിലാക്കാൻ 2024 ജൂണ്‍വരെ 32 മാസം എടുത്തു എന്നുള്ളതുതന്നെ റവന്യു വകുപ്പിന്‍റെ നീക്കത്തെ സംശയത്തോടെ നിരീക്ഷിക്കാനും വിലയിരുത്താനും പൊതുജനങ്ങളെ നിർബന്ധിതരാക്കുന്നു.


എന്തു കാരണത്താലാണ് 23-10-2021 ലെ ലാൻഡ് ബോർഡിന്‍റെ സർക്കുലർ 11-6-2024 ൽ റവന്യു സെക്രട്ടറി ടിങ്കു ബിസ്വാൾ തിരുത്തിയതെന്ന് വ്യക്തമല്ല. എന്തിനാണ് തിരുത്തിയതെന്നറിയണമെങ്കിൽ 23-10-2021 ലെ സർക്കുലർ വിശദമായ പഠനത്തിന് വിധേയമാക്കണം.

1963ലെ ഭൂപരിഷ്കരണ നിയമം മിച്ചഭൂമി ഏറ്റെടുക്കുന്നതിനും ഭൂരഹിതർക്കും കർഷകർക്കും വിതരണം ചെയ്യുന്നതിനുമായുള്ള അഗ്രേറിയൻ റിഫോംസിന്‍റെ ഭാഗമായി കൊണ്ടുവന്നതായിരുന്നു.1970 ജനുവരി ഒന്നിനാണ് കേരള ഭൂപരിഷ്കരണ നിയമം 1963 കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. കേരള ചരിത്രത്തിൽ ഒരു വ്യക്തിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഏറ്റവും കൂടുതൽ മിച്ചഭൂമി ഏറ്റെടുത്തത് 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമത്തിലൂടെയായിരുന്നു.

ഇതിലൂടെ സർക്കാരിന് ലഭിച്ചത് 52,843 ഹെക്ടറായിരുന്നു. 1971ലെ സ്വകാര്യ വനം ഏറ്റെടുക്കൽ നിയമത്തിലൂടെ കർഷകർക്കും ആദിവാസികൾക്കും പട്ടികജാതി പട്ടികവർഗത്തിനും ഭൂരഹിതർക്കും വിതരണം ചെയ്യാനായി ഏറ്റെടുത്തത് 1,58,614.70 ഹെക്ടർ കൃഷിഭൂമിയായിരുന്നു. ഇങ്ങനെ ആകെ 2,11,458 ഹെക്ടർ ഭൂമി സർക്കാരിനു കൈവന്നു.

ടാറ്റയോടു വിധേയത്വം

ഭൂമി ഏറ്റെടുക്കലിനെതിരേ ടാറ്റാ കന്പനിയായ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കന്പനി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, ടാറ്റായുടെ ഹർജി സുപ്രീംകോടതി തള്ളുകയും കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമം ശരിവയ്ക്കുകയും ചെയ്തു. 1972ൽ അങ്ങനെയൊരു വിധി ഉണ്ടായിട്ടും മൂന്നാറിൽ കണ്ണൻ ദേവൻ കന്പനിക്ക് ഇപ്പോഴും 57,359.14 ഏക്കർ ഭൂമി എങ്ങനെ സ്വന്തമാക്കി വയ്ക്കാൻ സാധിച്ചു എന്ന പഠനത്തിൽനിന്നു വേണം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്‍റെ തോട്ടഭൂമിയെ സംബന്ധിച്ച ലാൻഡ് ബോർഡിന്‍റെ സർക്കുലർ തിരുത്തിയതിനെ ന്യായീകരിക്കാൻ.

തെറ്റുകൾ തിരുത്തുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ ആദ്യത്തെ തെറ്റുകൾ ആദ്യം തിരുത്തണം. അതുപോലെതന്നെ ഏറ്റവും വലിയ തെറ്റുകളായിരിക്കണം ആദ്യം തിരുത്തേണ്ടത്. 23-10-2021 ലെ ലാൻഡ് ബോർഡിന്‍റെ സർക്കുലർ തിരുത്തുകയല്ല അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 29-3-1974ലെ ലാൻഡ് ബോർഡ് ഉത്തരവ് മുതൽ തിരുത്തൽ നടത്തുകയാണു വേണ്ടത്.

(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.