കേരള നവോത്ഥാനത്തിലെ നിധീരിമാർഗം
Thursday, June 20, 2024 12:10 AM IST
മാത്യു ആന്‍റണി
എല്ലാത്തരം ഗുണഗണങ്ങളുമൊന്നുചേർന്നിട്ടുല്ലാസമോടുവിലസാനിടയായ ധീമാൻ
(മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള)


പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളം ജന്മം കൊടുത്ത മഹാന്മാരിൽ പ്രധാനിയാണ് നിധീരിക്കൽ മാണിക്കത്തനാർ. മാണിക്കത്തനാരുടെ ധൈഷണികചിന്തകളും പ്രവർത്തനങ്ങളും ക്രാന്തദർശിത്വവും കേരളസമൂഹത്തിന്‍റെ പുരോഗതിക്കും നിലനില്പിനും വഹിച്ച പങ്ക് ചിരസ്മരണീയമാണ്. വിദ്യാഭ്യാസം, വ്യവസായം, പത്രപ്രവർത്തനം, സാഹിത്യം, പൗരാവകാശം, സാമുദായിക ഐക്യം തുടങ്ങിയ മേഖലകളിലെ നിധീരിക്കലച്ചന്‍റെ ഇടപെടലുകൾ നവോത്ഥാന കേരളചരിത്രത്തിലെ സുപ്രധാന അധ്യായമാണ്.

ആധുനിക വിദ്യാഭ്യാസത്തെ സമുദായശക്തിക്കും സാമൂഹ്യ പുരോഗതിക്കുമുള്ള മാർഗമായി ആദ്യം തിരിച്ചറിഞ്ഞ ജൈവധൈഷണികനാണ് നിധീരിക്കൽ മാണിക്കത്തനാർ. അദ്ദേഹം നേതൃത്വം നല്കിയ സഭാ സ്വയംഭരണ സമരപ്രസ്ഥാനത്തിന്‍റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അഭിവാഞ്ചയായി രുന്നു. പള്ളികളോട് പൊന്നിൻ കുരിശുകൾ വിറ്റ് ഇംഗ്ലീഷ് പള്ളിക്കൂടങ്ങൾ തുടങ്ങാൻ നിരന്തരം ആഹ്വാനം ചെയ്തു.

വിദ്യാഭ്യാസം പോലെതന്നെ പത്രങ്ങളുടെ ശക്തിയെക്കുറിച്ചും നിധീരിലച്ചനു കൃത്യമായ ബോധ്യമുണ്ടായിരുന്നു. മലയാളത്തിലെ ആദ്യകാല പത്രങ്ങളായ സത്യനാദം, ദീപിക, മലയാള മനോരമ എന്നിവയുടെ സ്ഥാപനത്തിൽ നിധീരിക്കലച്ചന്‍റെ പങ്ക് ഇത് വ്യക്തമാക്കുന്നുണ്ട്.

ആധുനിക വിദ്യാഭ്യാസം നേടിയവർക്കു വായിച്ചാസ്വദിക്കാനുള്ള കാവ്യരചനകളിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. മഹാകവി വള്ളത്തോൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മലയാളഭാഷയുള്ളിടത്തോളം കാലം അതിന്‍റെ ചുവരിന്മേൽ മായാതെയും മങ്ങാതെയും അവശേഷിക്കുന്ന ഒരു മനോജ്ഞചിത്രമാണ് മഹാനായ നിധീരിക്കൽ മാണിക്കത്തനാർ.’’

കേരളത്തിലെ ഒന്നാമത്തെ പൗരാവകാശ ബഹുജനപ്രക്ഷോഭമായ മലയാളി മെമ്മോറിയലിന്‍റെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു മാണിക്കത്തനാർ. വിദ്യാഭ്യാസം നേടിയർക്ക് സർക്കാർ സർവീസിലുള്ള പ്രാതിനിധ്യത്തിനുവേണ്ടിയുള്ള മുറവിളിയായിരുന്നു അത്.

ക്രൈസ്തവ സഭകളുടെ ഐക്യത്തിലൂടെ ഒരു ആധുനിക കേരളം പടുത്തുയർത്തുന്നതിനുവേണ്ടിയുള്ള ആദ്യപരിശ്രമമായിരുന്നു ജാത്യൈക്യസംഘം. സംഘത്തിന്‍റെ നിയമാവലി പുതിയൊരു കേരളത്തിനുവേണ്ടിയുള്ള രൂപരേഖയാണ്. പള്ളിക്കൂടങ്ങളുടെയും കോളജുകളുടെയും സ്ഥാപനം, ചെലവു കുറഞ്ഞ വിദ്യാഭ്യാസം, സ്കോളർഷിപ്പുകളും സമ്മാനങ്ങളും ഏർപ്പെടുത്തൽ, വ്യവസായശാലകളും സഹകരണ സംഘങ്ങളും സ്ഥാപിക്കൽ തുടങ്ങിയവ ജാത്യൈക്യസംഘത്തിന്‍റെ സ്ഥാപനോദ്ദേശ്യങ്ങളായിരുന്നു. സംഘത്തിന്‍റെ പത്രികയായ നസ്രാണി ദീപികയാണ് മലയാളത്തിലെ ആദ്യത്തെ ദിനപത്രം.


പ്രഫ. ജോസഫ് മുണ്ടശേരിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: “സുറിയാനി കത്തോലിക്കരെ വൈദേശിക ഭരണത്തിൽനിന്നു മോചിപ്പിക്കാനെന്നപോലെ, കത്തോലിക്കരല്ലാത്ത സുറിയാനി ക്രിസ്ത്യാനികളെ കൂട്ടിപ്പിടിച്ച് ഒറ്റക്കെട്ടായി നിറുത്തി സമുദായശക്തി വർധിപ്പിക്കാനും നിധീരിക്കലച്ചൻ ആജീവനാന്തം പരിശ്രമിക്കുകയുണ്ടായി.’’

നസ്രാണിസഭയിലെ ചരിത്രരചനാ സംരംഭങ്ങളുടെ പ്രോദ്ഘാടകനും ആസൂത്രകനും മാണിയച്ചൻ ആയിരുന്നു. ലത്തീൻ ഭരണത്തിൽനിന്നു വിമോചിതയായ സുറിയാനി സഭയ്ക്കുവേണ്ടി ചരിത്രനിർമാണ പ്രവർത്തനങ്ങൾക്ക് അദേഹം നടുനായകത്വം വഹിച്ചു. അതുകൊണ്ടായിരുന്നു “ബഹുമാനപ്പെട്ട മാണിയച്ചൻ ചരിത്രകാരനാണെന്നു പറയുന്നതിനേക്കാൾ, അദ്ദേഹം തന്‍റെ കാലത്തെ ചരിത്രം രൂപീകരിച്ചെന്നു പറയുന്നതായിരിക്കും ശരി’’യെന്നു ഡോ. പി.ജെ. തോമസ് അഭിപ്രായപ്പെട്ടത്. ഒരേസമയം കവിയും എഴുത്തുകാരനും സംഘാടകനും ആത്മീയ-സമുദായ നേതാവും ബഹുഭാഷാ പണ്ഡിതനും ഒക്കെയായിരുന്ന ബഹുമുഖപ്രതിഭ.

സഭ, സമൂഹം, സമുദായം, സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിൽ നല്കിയ അദ്വിതീയ നേതൃത്വവും കർമകുശലമായ പ്രവർത്തനവും മൂലമാണ് മാണിയച്ചൻ മഹാനായി കരുതപ്പെടുന്നത്. തിരുവിതാംകൂർ “തെക്കേ ഇന്ത്യയിൽ നിധീരിക്കൽ മാണിക്കത്തനാരെപ്പോലെ മറ്റൊരു മഹാനില്ല. ’’ ചരിത്രപണ്ഡിതനായ എം.ഒ. ജോസഫ് നെടുങ്കുന്നത്തിന്‍റെ വാക്കുകളിൽ പറഞ്ഞാൽ, “കേരളസഭയിൽ നിധീരിക്കലച്ചനെക്കാൾ മഹാനായ ഒരാൾ ജനിച്ചിട്ടുണ്ടോ എന്നു സംശയമാണ്. നിധീരി അവരുടെ കിരീടംവയ്ക്കാത്ത രാജാവായിരുന്നു.’’

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.