പുകയാക്രമണമായ ചോദ്യങ്ങള്‍!
Saturday, December 16, 2023 3:00 AM IST
ഡൽഹിഡയറി /ജോർജ് കള്ളിവയലിൽ

ഇന്ത്യന്‍ പാര്‍ലമെന്‍റ് വെറുമൊരു കെട്ടിടമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ്. രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള പവിത്രമായ ഇടമാണത്. ലോക്‌സഭയുടെ ചേംബറിലേക്കു ചാടിയിറങ്ങി മഞ്ഞപ്പുക സ്‌പ്രേ ചെയ്തു ഭീതി പരത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചു. സഭാ നടപടികള്‍ നടക്കുന്നതിനിടെയാണ് സന്ദര്‍ശക ഗാലറിയില്‍നിന്നു രണ്ടുപേര്‍ താഴേക്കു ചാടി പുകയാക്രമണം നടത്തിയതെന്നതു പ്രശ്‌നത്തിന്‍റെ ഗൗരവം കൂട്ടുന്നു.

മഞ്ഞ വാതകത്തിനു പകരം വിഷവാതകം ആയിരുന്നെങ്കില്‍ എന്ന എംപിമാരുടെ ചോദ്യം പ്രധാനമാണ്. ഷൂസിനുള്ളില്‍ പുകക്കുറ്റി (സ്‌മോക് സ്‌കാനിസ്റ്റര്‍) ഒളിച്ചു കടത്താനും രണ്ടു പേര്‍ക്കു ലോക്‌സഭാ ഹാളിലേക്കു ചാടിയിറങ്ങാനും കഴിഞ്ഞാല്‍, ഇനിയെന്താകും സംഭവിക്കുകയെന്ന സംശയവും ബാക്കി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെയോ അശ്വനി വൈഷ്ണവ് അടക്കമുള്ള കേന്ദ്രമന്ത്രിമാരെയോ സ്ത്രീകളും മുതിര്‍ന്നവരുമായ എംപിമാരെയോ ശാരീരികമായി കൈയേറ്റം ചെയ്തിരുന്നെങ്കില്‍ എന്താകുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച

ഇന്ത്യയെ ഞെട്ടിച്ച 2001 ഡിസംബര്‍ 13ലെ ഭീകരാക്രമണത്തിന്‍റെ വാര്‍ഷികദിനത്തിലാണു സംഭവം. 22 വര്‍ഷം മുമ്പുണ്ടായ നടുക്കുന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഒമ്പതു സുരക്ഷാ ജീവനക്കാര്‍ക്ക് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്‍റിലെത്തി ആദരാഞ്ജലിയര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമാണു വീണ്ടും വന്‍ സുരക്ഷാവീഴ്ചയുണ്ടായത്.

2001-ലെ ഭീകരാക്രമണത്തിന്‍റെ വാര്‍ഷികമായ ഡിസംബര്‍ 13നോ അതിനുമുമ്പോ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിക്കുമെന്ന് അമേരിക്കയിലുള്ള ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പട്വന്ത് സിംഗ് പന്നു പരസ്യമായി വീഡിയോ ഭീഷണി മുഴക്കിയിരുന്നു. മോദി സര്‍ക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചതിനു പകരം വീട്ടുമെന്ന് ഖലിസ്ഥാന്‍ ഭീകരനായ പന്നു പ്രഖ്യാപിച്ചതു നിസാരമല്ല. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചതാണ്. എയര്‍ ഇന്ത്യ വിമാനം ആക്രമിക്കുമെന്നു ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം പന്നുവിനെതിരേ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസെടുക്കുകയും ചെയ്തിരുന്നു.

“പാര്‍ലമെന്‍റിന്‍റെ അടിത്തറതന്നെ ഇളക്കും’’ എന്ന ഖാലിസ്ഥാനി ഭീകരന്‍റെ ഭീഷണിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസും സുരക്ഷാ സേനയും പ്രത്യേക ജാഗ്രതയിലായിരുന്ന ദിവസമാണു പാര്‍ലമെന്‍റില്‍ അതീവ ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായത്. അതിനാല്‍ സംഭവത്തിന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഒഴിയാനാകില്ല. ഏതാനും ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതു ബലിയാടാക്കലാകും.

ചോദ്യക്കാരന്‍ കുറ്റക്കാരാനാകും കാലം

പാര്‍ലമെന്‍റിലും പുറത്തും പുകയാക്രമണം നടന്ന കഴിഞ്ഞ ബുധനാഴ്ചയിലെ സുരക്ഷാവീഴ്ചയെ ന്യായീകരിക്കാനാകില്ല. വ്യക്തമായ മുന്നറിയിപ്പുകളുണ്ടായിട്ടും ഇത്ര വലിയ വീഴ്ച എങ്ങനെയാണു സംഭവിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാന നേതാക്കളുടെ ജീവന്‍ അപകടത്തിലാക്കിയ സംഭവത്തിലെ വീഴ്ചയ്ക്ക് പക്ഷേ കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ ധാര്‍മിക ഉത്തരവാദിത്വം പോലും ഏറ്റെടുത്തില്ല! കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജി ഉണ്ടായില്ലെങ്കിലും ലോക്‌സഭയില്‍ തന്നെ വിശദീകരണം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഒഴിഞ്ഞുനില്‍ക്കാനാകില്ല. എന്തിനേറെ, സഭാനടപടികള്‍ക്കിടെ പുകയാക്രമണം നടത്തിയവര്‍ക്കു പാസ് നല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്കും പ്രശ്‌നമില്ല.

പക്ഷേ, പാര്‍ലമെന്‍റില്‍ ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട 14 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധം നടന്നപ്പോള്‍ ലോക്‌സഭയില്‍ ഇല്ലാതിരുന്ന ഡിഎംകെയിലെ എസ്.ആര്‍. പാര്‍ഥിപനെ കൂടി സസ്‌പെന്‍ഡ് ചെയ്തതു വെറും തമാശയല്ല. സഭയില്‍ പോലും ഇല്ലാതിരുന്നയാള്‍ പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തി ബഹളമുണ്ടാക്കിയെന്ന് എങ്ങിനെ, ആരാണ് കണ്ടെത്തിയത്. ആളു തെറ്റിയതാണെങ്കില്‍ യഥാര്‍ഥത്തില്‍ ബഹളമുണ്ടാക്കിയ എംപിയെ കൂടി സസ്‌പെന്‍ഡ് ചെയ്യാത്തതെന്താണ്? പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തീരുന്ന 22 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലോക്‌സഭ പാസാക്കിയ പ്രമേയം പിന്നീട് സ്പീക്കര്‍ക്കു തനിയെ തിരുത്താനാകുമോയെന്നതു ചോദ്യമായി ശേഷിക്കും.

പ്രതിഷേധിച്ചാല്‍ പുറത്താക്കണോ?

രാജ്യത്ത് ഏറ്റവുമധികം സുരക്ഷ ഏര്‍പ്പെടുത്തിയ പാര്‍ലമെന്‍റിലെ അതീവ ഗുരുതര സുരക്ഷാവീഴ്ചയുടെ ഉത്തരവാദികളെയല്ല, മറിച്ച് അതേക്കുറിച്ച് ചോദ്യം ഉന്നയിച്ചവരെ പുറത്താക്കിയ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ തീരാ കളങ്കമാകും. സഭാ നടപടികൾ തടസപ്പെടുത്തിയെന്നാരോപിച്ച് എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയാല്‍ യുപിഎ ഭരണകാലത്ത് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിച്ചിരുന്ന അന്നത്തെ പ്രതിപക്ഷമായ ബിജെപിയിലെ ഒരാളും ബാക്കിയുണ്ടാകുമായിരുന്നില്ല. 2 ജി സ്‌പെക്‌ട്രം ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് 2010ലെ പാര്‍ലമെന്‍റ് ശീതകാല സമ്മേളനം തുടര്‍ച്ചയായി സ്തംഭിപ്പിച്ചതു ബിജെപി നേതാക്കള്‍ മറക്കാനിടയില്ല.


നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാല്‍ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്ന രീതി തന്നെ തെറ്റാണ്. ബലപ്രയോഗങ്ങളും തെറിവിളികളുമില്ലാതെ മാന്യമായി പ്രതിഷേധിക്കാന്‍ ജനപ്രതിനിധികള്‍ക്കു പോലും അവസരം ഇല്ലാതായാല്‍ ജനാധിപത്യം മരിക്കുന്നതിനു തുല്യമാകും. സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത് വിചിത്രവും ജനാധിപത്യവിരുദ്ധവും രാജ്യത്തിനാകെ തീരാ കളങ്കവുമാണെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ട്. പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ അവിടെ പറയാതെ പുറത്ത് പ്രസ്താവന നടത്തിയ അമിത് ഷായുടെ നടപടിയെയും ഖാര്‍ഗെയും പ്രതിപക്ഷ നേതാക്കളും ചോദ്യം ചെയ്തു.

സര്‍വത്ര പാളിച്ച; ഉത്തരവാദിയാര് ‍‍?

പുതിയ പാര്‍ലമെന്‍റ് നിര്‍മാണത്തിലെ പ്ലാനിംഗ്, ഡിസൈന്‍, നിര്‍മാണം തുടങ്ങി സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കു വരെ ഉത്തരവാദിത്വം ആര്‍ക്കാണ്? പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സന്ദര്‍ശക ഗാലറിയുടെ മുന്‍ഭാഗത്തേതില്‍നിന്നു വ്യത്യസ്തമായി ഗാലറിയുടെ മുന്‍ഭാഗം കൂടുതല്‍ താഴേക്കും ലോക്‌സഭാ ഹാളിന്‍റെ പിന്‍ഭാഗം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തതാണു തിരിച്ചടിയായത്. അതൊടൊപ്പം ഗാലറികളില്‍നിന്നു താഴെ ലോക്സഭാ ചേംബറിലേക്ക് ആരെങ്കിലും ചാടാനുള്ള സാധ്യത എന്തുകൊണ്ടാണ് കാണാതെപോയത്? ഗാലറികളില്‍നിന്നു ചാടാന്‍ പോകുന്നവര്‍ക്കു പിടിച്ചുനില്‍ക്കാനും താഴോട്ടു ചാടാനും സൗകര്യപ്രദമായി നല്ല കമ്പികള്‍ പിടിപ്പിച്ചതും പാളിച്ചയല്ലേ?

പഴയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഇല്ലാതിരുന്ന ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയതാണ് രണ്ടു യുവാക്കളെയും ചാടാന്‍ സഹായിച്ചത്. സാങ്കേതികത്വം പറഞ്ഞ് ഇത്തരം ഡിസൈന്‍ സുരക്ഷാ വീഴ്ചകളെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യമാണ്. മുമ്പ് സന്ദര്‍ശക ഗാലറികളിലെ ഓരോ ബെഞ്ചിലും നിയോഗിച്ചിരുന്ന മഫ്തി പോലീസ് പുതിയ പാര്‍ലമെന്‍റിലെ ഗാലറിയില്‍ ഇല്ലാതിരുന്നതിനു കാരണമെന്താണ്? പല മുറികളായി തിരിച്ച പുതിയ ഗാലറികളില്‍ രണ്ടു പേര്‍ വീതമാണ് നിരീക്ഷണത്തിനുണ്ടായിരുന്നത്. എന്നാല്‍, പഴയ പാര്‍ലമെന്‍റിലെ സന്ദര്‍ശക ഗാലറിയില്‍ ഒരു ഡസനിലേറെ പേര്‍ ഒരോ സമയവും ഡ്യൂട്ടിയിലുണ്ടായിരുന്നു.

നാലു തലത്തിലുള്ള സുരക്ഷാ പരിശോധനകള്‍ കടന്നുപോയിട്ടും ഷൂസില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പോലും ഉണ്ടാകാതിരുന്നതിനും വിശദീകരണമില്ല. പുകക്കുറ്റി ഉണ്ടെങ്കില്‍ നടത്തത്തിന് വ്യത്യാസം കാണാനാകും. സംഭവത്തിന്‍റെ രണ്ടു ദിവസം മുമ്പ് കോട്ടയത്തുനിന്നെത്തിയ ഒരു മലയാളി സന്ദര്‍ശകന്‍റെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആദ്യ മൂന്നു ഘട്ടം പരിശോധനയിലും ആരും കണ്ടെത്തിയിരുന്നില്ല. ഏറ്റവുമൊടുവില്‍ സന്ദര്‍ശക ഗാലറിയിലേക്കു കടക്കുന്ന വാതിലില്‍ മാത്രമാണു കണ്ടെത്തിയത്. ദേഹ പരിശോധനയില്ലാതെ സംഭവ ദിവസം തന്നെ പാര്‍ലമെന്‍റിലെത്തിയ സ്ഥിരം ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരുമുണ്ട്.

മാര്‍ഗം തെറ്റ്; കാര്യം പ്രധാനം

പാര്‍ലമെന്‍റിലെത്തുന്ന ഏതു സന്ദര്‍ശകനും താഴത്തെ നിലയിലെ മ്യൂസിയത്തിലേക്കു പോകാനും അവിടെനിന്ന് എങ്ങോട്ടും പോകാനുമുള്ള സ്വാതന്ത്ര്യവും അപകടകരമാണ്. ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും ഇടയിലെ തന്ത്രപ്രധാനമായ സെന്‍ട്രല്‍ ഹാള്‍ ഇല്ലാതാക്കിയാണ് നടുഭാഗത്ത് മ്യൂസിയം സ്ഥാപിച്ചത്. ജനാധിപത്യ ശ്രീകോവിലിനെ വെറുമൊരു മ്യൂസിയമാക്കി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം ശരിയല്ല.

പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് കോടികള്‍ മുടക്കി പുതിയ മന്ദിരവും സുരക്ഷാ സംവിധാനവും ഒരുക്കുന്നവര്‍ക്ക് ജനങ്ങളോട് ഉത്തരം പറയാനും കടമയുണ്ട്. പാര്‍ലമെന്‍റില്‍ പോലും ഗുരുതര സുരക്ഷാവീഴ്ചയെക്കുറിച്ചു വിശദമായ ചര്‍ച്ചയില്ലെങ്കില്‍ പിന്നെയെവിടെനിന്നാണ് ജനം സത്യം അറിയുക? അറസ്റ്റിലായ പ്രതികളുടെ ലക്ഷ്യവും ഗൂഢാലോചനയും പ്രേരകശക്തിയും, പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തി സത്യം തെളിയിക്കപ്പെടട്ടെ. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം.

അതേസമയം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഏകാധിപത്യം, കര്‍ഷക- തൊഴിലാളി പ്രശ്‌നങ്ങള്‍ തുടങ്ങി പ്രതികള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ രാജ്യത്തെ ലക്ഷക്കണക്കിനാളുകളുടേതുകൂടിയാണ്. ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഉപയോഗിച്ച മാര്‍ഗം തെറ്റാണെങ്കിലും അതുകൊണ്ട് പ്രശ്‌നത്തിന്‍റെ മെറിറ്റ് ഇല്ലാതാകുന്നില്ല. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തു സമാധാനവും പുരോഗതിയും വികസനവും അകലെയാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.