തുടർന്നെത്തിയവരിൽ കീറോണ്‍ പൊള്ളാർഡിനൊഴികെ (20 പന്തിൽ 21) മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഇതോടെ 14 ഓവറിൽ 130/1 എന്ന നിലയിൽനിന്ന് 20 ഓവറിൽ 167/7 എന്ന നിലയിലേക്കു മുംബൈ തകരുകയായിരുന്നു.
രാജസ്ഥാനായി ജോഫ്രി ആർച്ചർ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ധവാൽ കുൽക്കർണി രണ്ടും ജയദേവ് ഉനാദ്ഘട് ഒന്നും വിക്കറ്റ് സ്വന്തമാക്കി.