Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന...
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
കണ്ണീര് നനവിലും കുഞ്ചു കൂര്ക്കപ്പാടത്ത...
ഐസക്കിയേലിന്റെ ഏദൻതോട്ടം
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍...
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
Previous
Next
Karshakan
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമുണ്ടായിരുന്നില്ല. ഒന്നു പോയാല്‍ മറ്റൊന്ന്. ഈ റൂട്ടില്‍ ഷിബി കുര്യന്റെ വക എട്ട് ബസുകളാണു സര്‍വീസ് നടത്തിയിരുന്നത്.
എന്നാല്‍, അശനിപാതംപോലെ എത്തിയ കോവിഡ് എല്ലാം തകര്‍ത്തുകളഞ്ഞു. 22 വര്‍ഷമായി നല്ല നിലയില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഒരോന്നായി ഷെഡ്ഡില്‍ കയറ്റി. എട്ട് ബസുകളില്‍ നിന്നു രണ്ടിലെത്താന്‍ അധികം നാള് വേണ്ടിവന്നില്ല. ജീവിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടിയ നാളുകള്‍.
രണ്ടു ബസുകളുമായി മുടന്തി നീങ്ങിയ ഷിബിയുടെ ജീവിതം മാറ്റി മറിച്ചതു മക്കളുടെ കുതിര കമ്പമാണ്. ഒപ്പം തകരാത്ത ആത്മവിശ്വാസവും. കൊറോണ കാലത്തിനു തൊട്ടു മുമ്പാണു മക്കള്‍ കുതിര സവാരി പഠിക്കണമെന്നു പറയുന്നത്. എന്നാല്‍, അതിനുള്ള സൗകര്യം കോട്ടയത്തുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു കുതിരയെ വാങ്ങി സവാരി പഠിക്കാന്‍ തീരുമാനിച്ചു.
പരിശീലനം ലഭിക്കാത്ത കുതിരയെയാണു വാങ്ങിയത്. പ്രശ്നക്കാരനാണെന്ന് അറിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ വാങ്ങിയ കുതിരയെ പരിശീലനത്തിന് ഉപയോഗിക്കാനുമായില്ല. എന്നാല്‍ പിന്‍വാങ്ങാന്‍ ഷിബി തയാറായില്ല. അതിനെ പരിശീലിപ്പിച്ചെടുത്തു. സാവധാനത്തില്‍ കുതിരകളോടു കമ്പമായി. കുതിരകളെ വാങ്ങുകയും പരിശീലനം നല്‍കുകയും വില്‍ക്കുകയും ചെയ്യുന്നതു പതിവായി.
ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 25ലധികം കുതിരകള്‍ ഷിബിയുടെ ഫാമില്‍ നിന്ന് വിറ്റു പോയി. ഇപ്പോള്‍ കുട്ടികളടക്കം 10 കുതിരകളുണ്ട്. ബിസിനസ് കുഴപ്പമില്ലാതെ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ ബ്രീഡിംഗ് ആരംഭിച്ചു. ഇതിനായി ലക്ഷണമൊത്ത ഒരു ആണ് കുതിരയെ വാങ്ങി. മൂന്നു വയസില്‍ പ്രായപൂര്ത്തയാകുന്ന കുതിരകളുടെ ഗര്‍ഭകാലം 11-12 മാസമാണ്.
കുതിരയുടെ ഗര്‍ഭ കാലാവധി 11 മാസമാണ്. ഇക്കാലത്ത് ശ്രദ്ധയോടെ യുള്ള പരിപാലനം ആവശ്യമാണ്. ഇതുവരെ ഇവിടെയുണ്ടായ ഒമ്പത് കുഞ്ഞുങ്ങളില്‍ അഞ്ചെണ്ണം വിറ്റു പോയി.
ഉയരം, നിറം, മാതാപിതാക്കളെ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവ യുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഇന്ത്യന്‍ ബ്രീഡു കള്‍ക്ക് 50,000 രൂപ മുതല്‍ വിലയുണ്ട്. കത്തിയവാറി, മാര്‍വാറി, സിന്ധി, പോണി ഇനങ്ങളാണ് പ്രചാത്തിലുള്ള ഇന്ത്യന്ബ്രീഡുകള്.
ഇതില്‍ മാര്‍വാറി ഇനത്തി നാണ് കൂടുതല്‍ വില. നല്ല ഉയരമുള്ള ലക്ഷണമൊത്ത മാര്വാറിക്ക് ഒരു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ വില ലഭിക്കും. 50-60 ലക്ഷം മുതല്‍ മൂന്നു കോടി രൂപ വരെ വില യുള്ള കുതിരകളുമുണ്ട്.
സവാരിക്ക് പുറമേ ഭാരം ചുമക്കാനും വണ്ടികള്‍ വലിക്കാനും കുതിരകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ ഭാരം താങ്ങാന്‍ കഴിവുള്ള പോണി ഇനത്തില്‍പ്പെട്ടവയെയാണ് ഇതിന് കൂടുതലായും ഉപയോഗി ക്കുന്നത്. ഉയരം കുറവുള്ള ഇനമാക യാല്‍ കുട്ടികളുടെ സവാരിക്കും ഇതാണ് ഉത്തമം.
കുതിര സവാരിക്ക് പ്രിയമേറുന്നു
കുതിര സവാരിയോട് ആളുകള്‍ക്ക് കമ്പമേറി വരുന്നുണ്ടെന്നു ഷിബി പറഞ്ഞു. അതുകൊണ്ടുതന്നെ ബിസി നസിനൊപ്പം റൈഡിംഗ് പരിശീലന ത്തിനും ഷിബി ഊന്നല്‍ നല്കുന്നു. ഏറ്റവും മികച്ച വ്യായാമം കൂടിയാണ് കുതിര സവാരി. ശാരീരികവും മാന സികവുമായ ഉല്ലാസത്തിന് ഇത്ര ത്തോളം മികച്ച മറ്റൊരു ഉപാധിയില്ല. കുതിര സവാരിയിലൂടെ ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കും.
കാലിന്റെ പെരുവിരല്‍ മുതല്‍ തലച്ചോര്‍ വരെ മുഴുവന്‍ അവയവങ്ങളെയും ഉത്തേ ജിപ്പിക്കും. ശാരീരിക ക്ഷമത വര് ധിക്കും. കുട്ടികള്‍ക്ക് ശാരീരിക ക്ഷമത കൈവരിക്കുന്നതിനൊപ്പം ധൈര്യം ആര്‍ജിക്കാനും ഇതുവഴി സാധിക്കുന്നു. എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, ഐ.ടി പ്രൊഫഷണല്‍സ് തുടങ്ങിയവരാണ് സവാരിക്കെത്തുന്നവരില്‍ ഏറെയും.
ഉദ്ഘാടന ചടങ്ങുകള്‍ക്കും വിഐ പികള്കളുടെ സ്വീകരണത്തിനും പ്രൗഢി കൂട്ടാന്‍ കുതിരകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിവാ ഹത്തിനും ആവശ്യക്കാരേറെയാണ്. വധൂവരന്മാര് കുതിരവണ്ടിയില്‍ എത്തു ന്നതാണു പൊതുവെയുള്ള രീതി. ഒറ്റക്ക് കുതിരപ്പുറത്തെത്തി താരമാകുന്ന വരന്മാരുമുണ്ട്.
കുതിരകളുടെ പരിപാലനം താരത മ്യേന എളുപ്പമാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണവും കുടി ക്കാന്‍ ഇടയ്ക്കിടെ ശുദ്ധമായ വെള്ളവും നല്‍കണം.
ഗോതമ്പിന്റെയും ചോള ത്തിന്റെയും തവിട്, ഓട്സ് തുടങ്ങിയവ മിക്സ് ചെയ്തതാണ് പ്രധാന ഭക്ഷണം തയാറാക്കുന്നത്. വലിയ കുതിരക്ക് 300 -400 രൂപയും കുട്ടികള്‍ക്ക് 150-200 രൂപയും പ്രതിദിനം തീറ്റച്ചെലവ് വരും. കുതിരകള്‍ക്ക് പൊതുവെ രോഗങ്ങള്‍ കുറവാണ്. എന്നാല്‍ ദഹനപ്രശ്ന ങ്ങളുണ്ടാകാറുണ്ട്.
വളര്‍ത്തു പക്ഷികളും നായക്കളും
നായ്ക്കളും പക്ഷികളും ഷിബിക്ക് മനസിന് ആനന്ദം പകരുന്ന പാഷ നാണ്. ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ്, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ആമസോണ്‍ ഗ്രേ പാരറ്റ്, എക്ലേസിസ് തുടങ്ങിയ വിഐപികളാണ് ഷിബിക്കൊപ്പമുള്ളത്. മക്കാവിന്റെ ബ്രീഡിംഗ് പെയറിന് 5 - 6 ലക്ഷം രൂപയാണ് വില. കുഞ്ഞു ങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ വില ലഭിക്കും.
ഭാര്യ: രാജി. മക്കള്‍: വിദ്യാര്‍ഥികളായ ഷാരുണ്‍, സ്റ്റാന്‍ലി, സേറ. ഫോണ്‍: 9400538772
- രാജു കുടിലില്‍
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്ന
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതരേഖ
കുട്ടപ്പന് ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്ന
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതരേഖ
കുട്ടപ്പന് ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെ
Latest News
വി.മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു
"ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം': അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ
അട്ടപ്പാടിയില്‍ പുലി ഇറങ്ങി; പശുവിനെ ആക്രമിച്ചെന്ന് നാട്ടുകാര്‍
പാലായിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു
അദാനി- മോദി ബന്ധം; ഖാർഗെയുടെ പരാമർശവും രാജ്യസഭാ രേഖകളിൽ നിന്ന് നീക്കി
Latest News
വി.മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു
"ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം': അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ
അട്ടപ്പാടിയില്‍ പുലി ഇറങ്ങി; പശുവിനെ ആക്രമിച്ചെന്ന് നാട്ടുകാര്‍
പാലായിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു
അദാനി- മോദി ബന്ധം; ഖാർഗെയുടെ പരാമർശവും രാജ്യസഭാ രേഖകളിൽ നിന്ന് നീക്കി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top