Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
Previous
Next
Karshakan
യുവകർഷകനൊരുക്കിയ "ഉണർവിന്റെ ഉദ്യാനം’
ചേർത്തല കെവിഎം ആശുപത്രിക്കു സമീപമുള്ള മരുത്തോർവട്ടം പള്ളി മൈതാനം ഉദ്യാനചികിത്സ നൽകുന്ന ഫലമനുഭവിക്കാൻ പറ്റിയ ഇടമായി മാറി. കോവിഡിനു ശേഷം മനസുണർത്തുകയെന്ന ലക്ഷ്യത്തോടെയാണിവിടെ നിറങ്ങളുടെ പൂരം അരങ്ങേറിയത്. യുവകർഷകൻ സുജിത്ത്, പള്ളിയുടെ പൂർണ പിന്തുണയോടെയാണ് പുഷ്പ, അടുക്കളത്തോട്ട പ്രദർശനമൊരുക്കിയത്. ഇതു കാണാൻ സാധിക്കാത്തവർക്കായി തൊട്ടടുത്ത മതിലകം പ്രത്യാശ കാൻസർ സെന്ററിന്റെ പരിസരവും ഒരുങ്ങുകയാണ്.
ന്ധകോവിഡൊക്കെ കഴിഞ്ഞു സ്കൂളുകളൊക്കെ തുറക്കുകയല്ലേ? കുട്ടികളും മുതിർന്നവരുമൊക്കെ വീട്ടിലിരുന്നു മടുത്തുകാണും, ഒരു ഉണർവാകട്ടെയെന്നു കരുതി- ചേർത്തല മായിത്തറ സ്വാമിനികർത്തിൽ സുജിത്തിന്റെ ഈ വാക്കുകളിൽ ഒരു ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്. അത് ഉദ്യാന ചികിത്സയുമായി ( ഹോർട്ടിക്കൾച്ചർ തെറാപ്പി) ബന്ധപ്പെട്ടതാണ്. എപ്പോൾ വേണമെങ്കിലും പൂക്കളൊരുക്കുന്ന ഈ കാഴ്ചകാണാൻ എത്താനവസരമൊരുക്കിയിരുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. പൂക്കളുടെ നിറവും മണവും അടുക്കളത്തോട്ടത്തിലെ കായകളുടെ സാമീപ്യവുമൊക്കെ മനസിനു നൽകുന്ന വല്ലാത്തൊരു കുളിർമയനുഭവിച്ചാണ് കാഴ്ചക്കാർ മടങ്ങിയത്.
തുടർകാഴ്ചയ്ക്ക് ആശുപത്രി അങ്കണം
രണ്ടാഴ്ചയാണ് സൂര്യകാന്തി ചെടികൾ വർണവസന്തം വിടർത്തുന്നത്. മഴകൂടിയുള്ളതിനാൽ പൂക്കൾ അതിനു മുന്നേ വാടും. അറിഞ്ഞുകേട്ടെത്തുന്നവർക്ക് സൂര്യകാന്തി കാഴ്ചകൾ നഷ്ടപ്പെടാതിരിക്കാൻ തൊട്ടടുത്തുള്ള മതിലകം പ്രത്യാശ കാൻസർ സെന്ററിന്റെ മുറ്റത്തും സുജിത്ത് സൂര്യകാന്തി കൃഷി ചെയ്തിട്ടുണ്ട്. മരുത്തോർവട്ടത്തെ പൂക്കൾ വാടുന്പോൾ മതിലകത്തെ പൂക്കൾ വിടരും. കാൻസർ ചികിത്സക്കെത്തുന്നവർക്കും ഈ വർണവസന്തം ഒരു ശാന്തിയാകും. സൂര്യകാന്തിക്കൊപ്പം നാടൻ ചെന്പട്ടുചീരയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ഇതിലൂടെയും നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. ഒരേക്കറിൽ മൾച്ചിംഗും ഡ്രിപ്പ് ഇറിഗേഷനും ഒക്കെ ചെയ്താണ് സൂര്യകാന്തി നട്ടിരിക്കുന്നത്.
സൂര്യകാന്തിയുടെ രണ്ടാം വരവ്
കുറച്ചു നാൾ മുന്‍പും സുജിത്ത് കഞ്ഞിക്കുഴിയിൽ സൂര്യകാന്തി കൃഷി ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഫ്ളവർ ഷോയ്ക്കായി സൂര്യകാന്തിക്കൊപ്പം ബംഗളൂരുവിൽ നിന്ന് ഒന്നര ലക്ഷം രൂപ മുടക്കി എത്തിച്ച ജറബറ അടക്കമുള്ള പൂക്കളും ദൃശ്യവിരുന്നൊരുക്കി.
ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്ളവറും സ്ട്രോബറിയും എല്ലാം ഉൾപ്പെടുത്തി 300 ഗ്രോബാഗുകളിൽ മനോഹരമായ ഒരു അടുക്കളത്തോട്ടവും ഒരുക്കിയിരുന്നു. സൂര്യകാന്തിത്തോട്ടത്തിൽ റിട്ട. എസ്.ഐ. ബോസിന്റെ നേതൃത്വത്തിൽ തേനീച്ച കോളനികളും സ്ഥാപിച്ചു. പള്ളിയുടെ പിറകിലെ ഒരേക്കറിൽ 8000 ചുവട് സംക്രാന്തി ഇനം സൂര്യകാന്തിച്ചെടികളാണ് പുഷ്പിച്ചത്.
ഫോട്ടോയും മറ്റും എടുക്കാനായി ഇടയകലം കുറച്ച് 20 സെന്റീമീറ്ററാക്കിയാണ് സൂര്യകാന്തിച്ചെടികൾ നട്ടിരുന്നത്. ഇതിനിടയിലായി നട്ട ചുവന്ന ചീര, സൂര്യകാന്തി പൂക്കുന്നതിനു മുന്നേ വിറ്റു. 50,000 രൂപ ഈയിനത്തിൽ ലഭിച്ചു. ചാണകവും ചാരവും കോഴിവളവുമായിരുന്നു അടിവളമായി നൽകിയത്. വിത്തുകൾ പ്രോട്രേയിൽ നട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മൾച്ചിംഗ് ഷീറ്റുവിരിച്ച് ഡ്രിപ്പ് ഇറിഗേഷൻ നടത്തിയ ബെഡ്ഡിലേക്കു പറിച്ചു നട്ടു. 45-50 ദിവസം വേണം ഇത് പൂവാകാൻ. പൂവ് വിരിഞ്ഞാൽ രണ്ടാഴ്ചവരെ പിന്നെ വസന്തമൊരുക്കി ഇവ വാടാതെ നിൽക്കും. ഇതിനു ശേഷം രണ്ടാഴ്ച വരെ ഉണക്കിയാണ് കുരു വേർതിരിക്കുന്നത്. ഇതു മില്ലിലെത്തിച്ച് ആട്ടി എണ്ണയാക്കിയാണു നൽകുന്നത്.
ആമസോണ്‍ നൽകിയ ബസുമതി: വിളഞ്ഞത് കഞ്ഞിക്കുഴിയിൽ
ബിരിയാണി ഉണ്ടാക്കാനുപയോഗിക്കുന്ന ബസുമതി അരി മുഹമ്മയിലും കഞ്ഞിക്കുഴിയിലുമായി എട്ടേക്കറിലാണ് സുജിത്ത് വിളയിച്ചത്. വിത്തന്വേഷിച്ച് ഏറെ നടന്നെങ്കിലും എങ്ങും ലഭിച്ചില്ല. തുടർന്ന് ആമസോണ്‍ ഓണ്‍ലൈൻ വിപണിയിൽ പരതി. കിലോയ്ക്ക് 450 രൂപ നിരക്കിൽ ആമസോണ്‍ വിത്തെത്തിച്ചു. പുസ ഇനമാണു ലഭിച്ചത്. സെപ്റ്റംബർ-ഒക്ടോബറിൽ വിതച്ച് ഫെബ്രുവരിയിൽ കൊയ്യുന്ന രണ്ടാംകൃഷിക്ക് വിത്തിറക്കുന്നതാണു മഴയിൽ നിന്നു രക്ഷനേടാൻ നല്ലത്.
എന്നാൽ വിത്തു ലഭിച്ച ജൂണിൽ തന്നെ സുജിത്ത് വിത്തിറക്കുകയായിരുന്നു. മഴപെയ്താൽ പൊക്കമുള്ള ബസുമതി വീണു പോകാതിരിക്കാൻ മുണ്ടകനും ഇടകലർത്തിയാണു നട്ടത്. മുണ്ടകനും ബസുമതിയും പ്രത്യേകം വിതച്ച് ഞാറു പറിച്ച് ഇടകലർത്തി നടുകയായിരുന്നു. മുണ്ടകൻ 210 ദിവസം കൊണ്ടാണു വിളവെടുപ്പു പാകമാകുന്നത്.
ബസുമതി 130-ാം ദിവസം വിളവെടുക്കാം. ബസുമതി വിളഞ്ഞപ്പോൾ യന്ത്രമുപയോഗിച്ചു തന്നെ കൊയ്തു. മുണ്ടകന്റെ പച്ചിലകൾ അരിഞ്ഞു പോയെങ്കിലും ഇവ വീണ്ടും കിളിർത്തു വിളയുമെന്നു സുജിത്ത് പറയുന്നു. പച്ചക്കറി കൃഷിക്കു ശേഷം മുഹമ്മ മുഹാരം, കഞ്ഞിക്കുഴി കുണ്ടേലാറ്റ് പാടം എന്നിവിടങ്ങളിലെ നാലേക്കർ വീതമുള്ള പാടങ്ങളിലാണ് ബസുമതി വിളഞ്ഞത്.
70 കിലോ ബസുമതിയും 40 കിലോ മുണ്ടകൻ വിത്തുമാണ് ഏട്ടേക്കറിൽ വിതച്ചത്. രണ്ടാംകൃഷിയിൽ മഴയില്ലാത്തതിനാൽ ബസുമതി ഒറ്റയ്ക്കു തന്നെ നടാം. ഒരേക്കറിലേക്ക് 50 ചാക്കു ചാരവും 50 ചാക്ക് കോഴിവളവും അടിവളമായി നൽകി.
ചാഴിപിടിച്ച് നെല്ല് കുറേയൊക്കെ പതിരായിപോയെന്നും സുജിത്ത് പറയുന്നു. ഒരേക്കറിൽ നിന്ന് 400-500 കിലോ വിളവു ലഭിച്ചു. ഒരു കിലോ നെൽവിത്തിന് 250 രൂപ നിരക്കിൽ ആവശ്യക്കാർക്കു നൽകാനാണു പദ്ധതി. കിലോ 150 രൂപയ്ക്ക് അരിയാക്കി നൽകാനും ഉദ്ദേശിക്കുന്നു.
ഫോണ്‍: സുജിത്ത്- 94959 29729, 97445 81016
ടോം ജോർജ്
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top