Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
Saturday, November 9, 2019 3:34 PM IST
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വായ്പ എടുക്കുന്നവരില്‍ ഭൂരിപക്ഷവും കര്‍ഷകരല്ല എന്ന സംസ്ഥാന കൃഷിവകുപ്പിന്റെ ആക്ഷേപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം. പദ്ധതി നിര്‍ത്തലാക്കുന്നതായി കേന്ദ്ര ധനവകുപ്പു സെക്രട്ടറി രാജീവ് കുമാര്‍ പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയതായാണ് വിവരം. പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ശിപാര്‍ശയും വന്നെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എന്ന് നിര്‍ത്തുമെന്ന് പറയുന്നില്ല. സാധാരണക്കാര്‍ക്ക് അര മണിക്കുറിനകം കാര്യമായ നൂലാമാലകളില്ലാതെ സ്വര്ണപ്പണയത്തിന്മേല് മൂന്നു ലക്ഷം രൂപവരെ ഹ്രസ്വകാലവായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇല്ലാതാകാന്‍ പോകുന്നത്.
ചില ബാങ്കുകള്‍ ഇതിനകം തന്നെ പദ്ധതി നിര്‍ത്തലാക്കുകയോ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. എന്നാല്‍ ഇതിന്റെ അന്തിമ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. കേന്ദ്രസംഘം പഞ്ചാബിലും കേരളത്തിലും ബാങ്കുകളില്‍ പരിശോധന നടത്തിയിരുന്നു. കേരളത്തില്‍ അഞ്ചു ജില്ലകളില്‍ 30 ബാങ്ക് ശാഖകളില്‍ സംഘം പരിശോധന നടത്തി. ഒമ്പതു ശതമാനമാണ് സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയുടെ പലിശ. കൃത്യമായി തിരിച്ചടച്ചാല്‍ നാലു ശതമാനം പലിശ നല്കിയാല് മതി.
കേരളത്തിലെ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യവുമായി ജൂലൈയില്‍ സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയിന് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മൊറട്ടോറിയം നീട്ടുന്നതുള് പ്പെടെ 10 ആവശ്യങ്ങളടങ്ങിയ ഒരു നിവേദനം ഈ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കൃഷി മന്ത്രി റിസര്‍വ് ബാങ്കിനു സമര്‍പ്പിച്ചിരുന്നു. സ്വര്ണപ്പണയത്തിന്മേല് കാര്‍ഷിക ആവശ്യങ്ങള്‍ക്കുവേണ്ടി ബാങ്കുകള്‍ നല്കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള വായ്പ നിയന്ത്രിക്കണമെന്നതായിരുന്നു സംസ്ഥാന കൃ ഷി മന്ത്രിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. പൊതു മേഖലാ ബാങ്കുകളും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യ ല്‍ കമ്പനികളും ഈ വായ്പ കര്‍ഷകരല്ലാത്തവര്‍ക്ക് നല്കി ദുരുപയോ ഗം ചെയ്യുന്നുവെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷിമന്ത്രിക്ക് കത്തെഴുതിയതായും റിപ്പോര്‍ട്ടുകള്‍ വന്നു.
2019 മാര്‍ച്ച് 31 ന് 76.28 ലക്ഷം അ ക്കൗണ്ടുകളിലായി 80803 കോടി രൂപയുടെ കാര്‍ഷിക വായ്പകളാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. ഇതില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ വിതരണം ചെയ്ത് 17350 കോടി രൂപ മാത്രമാണ്. 17 ലക്ഷത്തോളം കിസാന്‍ കാര്ഡുടമകള്ക്കാ ണ് ഇതു നല്‍കിയത്. സഹകരണ ബാങ്കുകളിലൂടെയാണ് 85 ശതമാനം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മൊത്തം കാര്‍ഷിക വായ്പകളുടെ 62 ശതമാനത്തോളം സ്വര്ണപ്പണയത്തിന്മേല് നല്കുന്ന വായ്പകളാണെന്നാണ് കൃഷിമന്ത്രിയുടെ നിഗമനം. ബാങ്കുകള്‍ നല്കുന്ന വായ്പകളുടെ 18 ശതമാനം കൃഷിമേഖലയ്ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിബന്ധന. യഥാ ര്‍ഥ കര്‍ഷകര്‍ക്ക് നല്‍കാതെ സം സ്ഥാനത്തെ പൊതുമേഖലാ വാണിജ്യ ബാങ്കുകള്‍ സ്വര്ണപ്പണയത്തിന്മേല് കാര്‍ഷിക വായ്പ മറ്റുള്ളവര്‍ക്കു നല്കി ഈ മുന്‍ഗണനാ നിബന്ധന തെറ്റിക്കുന്നുവെന്നാണ് കൃഷി മന്ത്രിയുടെ ആക്ഷേപം.
സ്വര്‍ണം കൈവശമില്ലാത്ത കര്‍ഷകര്‍ക്ക് ഈ കാര്‍ഷിക വായ്പ പ്രയോജനപ്പെടുത്താനാവുന്നില്ല. വായ്പ എടുക്കുന്നവര്‍ക്ക് കൃഷിഭൂമി ഉണ്ടെ ന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വായ്പ എടുക്കുന്നവര്‍ കര്‍ഷകരാണെന്ന് ഉറപ്പാക്കാന്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് സംസ്ഥാന കൃഷിവകുപ്പിന്റെ മറ്റൊരാവശ്യം.
തെറ്റുന്ന നിഗമനം
എന്നാല്‍ സ്വര്‍ണം പണയം വച്ച് കാര്‍ഷിക വായ്പ എടുക്കുന്നവരാരും കര്‍ഷകരല്ല എന്ന നിഗമനം ശരിയല്ല. കര്‍ഷകരുടേതല്ലാത്ത തെറ്റിന്റെ പേരില്‍ അനര്‍ഹര്‍ കൈപ്പറ്റുന്നതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമായ ഒരു വായ്പാസംവിധാനം തന്നെ ഇല്ലാതാകാന്‍ പോകുന്ന സ്ഥിതിയാണുള്ളത്. കര്‍ഷകര്‍ക്കോ കാര്‍ഷിക മേഖലയ്ക്കോ സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ പ്രയോജനകരമല്ലെന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്.
സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ ഷിക വായ്പയ്ക്കു പകരം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള കാര്‍ഷിക വായ്പ ബാങ്കുകള്‍ വ്യാപകമാക്കണമെന്നാണ് കൃഷി മന്ത്രിയുടെ ആവശ്യം. ഒരു ലക്ഷം രൂപവരെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വഴി ഈടില്ലാതെ ലഭിക്കുമായിരുന്ന പരമാവധി കാര്‍ഷിക വായ്പ. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഗവണ്മെന്റ് കെസിസി വഴിയായി ഈടില്ലാതെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ പരിധി 1.60 ലക്ഷം രൂപയായി ഉയര്‍ത്തി. കൃഷി ഭൂമിയുടെ കൈവശാവകാശ രേഖയു ള്ള കര്‍ഷകര്‍ക്കു മാത്രമാണ് കെസി സി വായ്പയ്ക്ക് അര്‍ഹത. പാട്ടക്കൃഷിക്കാര്‍ക്ക് കെസിസി വായ്പ ലഭിക്കണമെങ്കില്‍ കരമടച്ച രസീതും സമ്മതപത്രവും നല്‍കേണ്ടിവരും.
കെസിസി വായ്പയ്ക്ക് എസ്ബി ഐ പോലുള്ള ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി രണ്ടാഴ്ചയാണ്. കൃഷിഭൂമിയുടെ വിസ്തൃതിയുടെയും കൃഷി ചെയ്യുന്ന വിളയുടെയും അടിസ്ഥാനത്തിലാണ് കെസിസി വായ്പയുടെ തോത് നിശ്ചയിക്കുന്നത്.
ഓരോ വിളയ്ക്കും നല്‍കേണ്ട വായ്പയുടെ പരിധി ജില്ലാതല ബാ ങ്കേഴ്സ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. സഹകരണ ബാങ്കുകള്‍, വാ ണിജ്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്ക് എന്നിവയെല്ലാം കെസിസി വായ്പകള്‍ കര്‍ഷകര്‍ക്കു നല്‍കും. ആര്.സി. ഗുപ്ത കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1998ല്‍ നബാ ര്‍ഡാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആരംഭിച്ചത്. കെസിസി വാ യ്പകള്‍ അഞ്ചുവര്‍ഷംവരെ പുതുക്കി നല്‍കുമെങ്കിലും വായ്പയുടെ വിനിയോഗം ഓരോ വര്‍ഷവും ബാങ്കുകള്‍ വിലയിരുത്തും. കേരളത്തില്‍ പൊതുമേഖലാ വാണിജ്യബാങ്കുകള്‍ കെസി സി വായ്പകളെ പ്രോത്സാഹിപ്പിക്കാ തെ സ്വര്‍ണപ്പണയ വായ്പയെ പ്രോ ത്സാഹിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.
കേരളത്തിലെ കര്‍ഷകര്‍ക്ക് കെ സിസിയെ കുറിച്ച് അറിവില്ലായ്മയൊന്നുമില്ല. കേരളത്തിലെ പൊതുമേഖലാ വാണിജ്യബാങ്കുകള്‍ സ്വര്ണപണയത്തിലുള്ള കാര്‍ഷിക വായ്പകള്‍ ക്കുവേണ്ടി കെസിസി പദ്ധതിയെ നിരുത്സാഹപ്പെടുത്തുന്നുമില്ല.
സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ ഷിക വായ്പയില്‍ വ്യാപകമായ ക്രമക്കേടുനടന്നെന്ന് ആക്ഷേപം ഉന്നയിച്ചത് സംസ്ഥാന കൃഷി വകുപ്പാണ്. കെസിസി പദ്ധതിയുടെ പേരില്‍ കര്‍ഷകര്‍ക്കു കിട്ടിക്കൊണ്ടിരുന്ന സ്വര്‍ണപ്പണയ വായ്പാപദ്ധതി നിര്‍ത്തലാക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ 18,000 കോടി രൂപയുടെ നേരിട്ടുള്ള നഷ്ടമാണ് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായത്. ഈ വര്‍ഷത്തെ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും കുറഞ്ഞത് 2000 കോടി രൂപയുടെ യെങ്കിലും നഷ്ടം കാര്‍ഷിക മേഖലക്ക് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമല്ലാതായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നഷ്ടപരിഹാരം കൊണ്ടോ വിള ഇന്‍ഷ്വറന്‍സ് കൊണ്ടോ മാത്രം ഈ നഷ്ടം നികത്താനാവില്ല. വിളകളുടെ അടിസ്ഥാനത്തില്‍ നല്കുന്ന കെസി സി വായ്പകൊണ്ട് കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാനാവില്ല. രാജ്യത്തെ അമ്പതു ശതമാനത്തിലേറെ കര്‍ഷകര്‍ ഇന്ന് കടക്കെണിയിലാണ്. രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള കര് ഷക കുടുംബങ്ങളുടെ മുന്‍ നിരയില്‍ കേരളവുമുണ്ട്.
കര്‍ഷകര്‍ക്ക് ഏറെ സഹായകമായിരുന്ന സ്വര്‍ണപ്പണയ വായ്പ പദ്ധ തി നിര്‍ത്തലാക്കാനുള്ള നീക്കം തി കഞ്ഞ കര്‍ഷക ദ്രോഹമാണ്.
സ്വര്‍ണപ്പണയ വായ്പാ പദ്ധതി കേരളത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നത് കുത്തകകളൊന്നുമല്ല. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഉള് പ്പെടെയുള്ള സാധാരണക്കാരായിരുന്നു. കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവര്‍, കൃഷിഭൂമി കൈവശമില്ലാതെ ചെറിയ സംരംഭങ്ങളിലേ ര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെല്ലാം സ ഹായകമായിരുന്നു ഈ പദ്ധതി. അ ത്തരമൊരു പദ്ധതിയാണ് അങ്ങോട്ടുകയറിയുള്ള ആക്രമണം കൊണ്ട് ഇല്ലാതാകാന്‍ പോകുന്നത്. കെസിസി വായ്പകള്‍ക്ക് ബാങ്ക് ഓഫീസര്‍മാരുടെ പരിശോധനയും കൃത്യമായ വിലയിരുത്തലുകളും വേണ്ടിവരും. എന്നാല്‍ സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പകള്‍ക്ക് അത്തരം നടപടിക്രമങ്ങളൊന്നും വേണ്ട. തിരിച്ചടവിന് മുടക്കമില്ലാത്തതിനാല് ബാങ്കുകള്‍ക്കും ഈ പദ്ധതി താരതമ്യേന അപകട രഹിതമായിരുന്നു. പദ്ധതി നിര്‍ത്തലാക്കുന്നത് ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ തിരിച്ചടിയാകും.
സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ സുഗമമായി ജീവിക്കുന്നതിനുള്ള അവകാശം കര്‍ഷകര്‍ക്കുമുണ്ട്. എന്നാല്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ സഹായമെത്തിക്കുന്നതിനുപകരം എന്തിനും ഏതിനും കര്‍ഷകര്‍ കൃഷി ഓഫീസ് കയറിയിറങ്ങി ബ്യൂറോക്രസിയുടെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നതാണ് സംസ്ഥാന കൃഷി വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. വിളകള്‍ക്ക് തളിക്കാന്‍ കീടനാശിനി വാങ്ങണമെങ്കില്‍ കര്ഷകന് അതിന് കൃഷി ഓഫീസറുടെ കുറിപ്പടിവാങ്ങണം. ഇപ്പോള്‍ കാര്‍ഷിക വായ്പ എടുക്കണമെങ്കില്‍ അതിനും കര്‍ഷകനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൃഷി ഓഫീസറോടു വാങ്ങണമെന്നാണ് സംസ്ഥാന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശം. കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിക്കാന്‍ യോഗ്യരായ ഓഫീസര്‍മാര്‍ ബാങ്കുകളില്‍ ഉണ്ടെന്നിരിക്കെ ഇത്തരം നിബന്ധനകള്‍ കര്‍ഷകരെ ദ്രോഹിക്കാനേ സഹായകമാവുകയുള്ളു. സ്വര്‍ണപ്പണയ വായ്പകളുടെ ദുരുപയോഗം തടയണമെന്ന വാദം ന്യായമാണെങ്കിലും പദ്ധതി അപ്പാടെ നിര്‍ത്താനുള്ള നീക്കം കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും. സ്വകാര്യ പണമിടപാടുകാര്‍ക്കും ബ്ലേഡുപലിശക്കാര്ക്കുമായിരിക്കും ഇതിന്റെ പ്രയോജനം. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുന്നതുപോലെയാണിത്.
ഡോ. ജോസ് ജോസഫ്
ഫോണ്‍: - 93871 00119
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top