Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പച്ചക്കറികളിലെ താരമായി മുരിങ്ങ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
ചേന ചൊറിയാതിരിക്കാന്‍
ജാതിക്കാത്തോട്ടം....
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല...
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
കുരുമുളകും ഔഷധവൃക്ഷങ്ങളും
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ്...
ചെലവു പകുതി, വിളവു നൂറുമേനി
Previous
Next
Karshakan
കാര്‍ഷിക കാഴ്ചകളുടെ സമ്മിശ്രകൃഷിയിടം
കൃഷി മനസിന് ആരോഗ്യം പകരുന്നതാണ്. കാര്‍ഷിക കാഴ്ചകള്‍ മനസിനു വിരുന്നൊരുക്കും. ഇത്തരത്തില്‍ കൃഷി ക്രമീകരിക്കുകയാണ് മലയാളിയായ കുര്യന് ജോസ്. മലയാളക്കരയില്‍ നിന്ന് അയല്സംസ്ഥാനങ്ങളിലെത്തി ഇവിടെ കൃഷി ചെയ്യുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്നാട്ടിലെ തേനിക്കടുത്തുള്ള ലോവര്‍ക്യാമ്പില്‍ കൃഷി ഫലവത്താക്കുയാണ് കുര്യന് ജോസ്. കൊച്ചിയിലെ വ്യവസായിയായ ഇദ്ദേഹം 35 ഏക്കറിലാണ് പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ സമ്മിശ്രകൃഷി നടത്തുന്നത്.
മാതളമാണ് പ്രധാന പഴവര്ഗവിള. ഏഴായിരം ചെടികളാണ് ഈ തോട്ടത്തിലുള്ളത്. പ്രതികൂല സാഹചര്യങ്ങളെയും ലവണാംശത്തെയും അതിജീവിക്കാനുള്ള കഴിവാണ് മാതളകൃഷിയിലേക്ക് ഇറങ്ങാന്‍ പ്രേരകമായത്. കൂടാതെ ഗ്ലാമര്‍ പഴമെന്ന നിലയില്‍ വിലയും ഡിമാന്‍ഡും കൂടുതലുണ്ട്. ജലക്ഷാമമുള്ള പ്രദേശങ്ങളിലും കൃഷി ചെയ്യാന്‍ കഴിയും. മാതളത്തിന് വരണ്ട കാലാവസ്ഥയോടാണ് കൂടുതല്‍ പ്രിയം.
മാതളകൃഷി
രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ കുറ്റിച്ചെടിയായി വളരുന്നതാണ് മാതളം. ശീതകാലത്ത് ഇലപൊഴിക്കുന്ന ഇവ സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാം. ഒരേക്കറില്‍ എഴുന്നൂറ് ചെടികള്‍ വരെ നടാം.
നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവെടുക്കാം. വെള്ളവും വളവും ഡ്രിപ്പ് സം വിധാനത്തിലൂടെ നല്കുന്നു. മികച്ച വിളവു നല്കുന്ന 'ഭഗവ്' എന്ന ഇനമാണ് ഭൂരിഭാഗവും. ചെടികള്‍ തമ്മില്‍ പത്തടിയും വരികള്‍ തമ്മില്‍ പതിന ഞ്ചടിയുമാണ് നല്‍കിയിരിക്കുന്ന അ കലം. ഒരേക്കറില്‍ അഞ്ഞൂറു തൈ കള്‍ നട്ടിരിക്കുന്നു.
രണ്ടടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് ചാണകവും കമ്പോ സ്റ്റും എല്ലുപൊടിയും ചേര്‍ക്കും. മേല്‍ മണ്ണിട്ട് മൂടിയ ശേഷമാണ് തൈകള്‍ നടുന്നത്. ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതെ സംരക്ഷിക്കണം. വേനല്‍ക്കാലത്ത് നനയും നല്‍കണം. ഗുണമേന്മയുള്ള തൈക ളല്ലെങ്കില്‍ പുഷ്പിക്കാന്‍ താമസി ക്കും. ഭക്ഷ്യയോഗ്യമായ പഴങ്ങളും കുറവായിരിക്കും. വളര്‍ച്ച അനുസരിച്ചാണ് വളപ്രയോഗം ക്രമീകരിക്കേണ്ടത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. ചാണകവും ജീവാണുവളങ്ങളും കമ്പോസ്റ്റും വര്‍ഷത്തില്‍ മൂന്നുതവണ നല്‍കും. വളര്‍ച്ചയും വിളവും കുറവുള്ളവയ്ക്ക് രണ്ടോ മൂന്നോ തവണ വളം നല്‍കും. അഞ്ചു വര്‍ഷമാകുന്നതോടെ നല്ല വിളവു കിട്ടിത്തുടങ്ങും. മാതളക്കൃഷി തുടങ്ങിയിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു ചെടിയില്‍ നിന്ന് കുറഞ്ഞത് പതിനഞ്ചു കിലോവരെ വിളവു ലഭിക്കുന്നുണ്ട്. കൂടുതല്‍ ഉത്പാദനത്തിന് ശാ സ്ത്രീയ വളപ്രയോഗം ആവശ്യമാണ്. ഓരോ വിളവെടുപ്പിനു ശേഷവും കമ്പുകോതല്‍ നടത്തണം. ശിഖര വളര്‍ച്ച കൂട്ടിയാല്‍ ഉത്പാദനം വര്‍ധിപ്പിക്കാം. ഓഗസ്റ്റ് മുതല്‍ പുഷ്പിച്ചു തുടങ്ങുന്ന മാതളത്തില്‍ നിന്ന് മേയ് വരെ വിളവു ലഭിക്കും.
കുമളിയില്‍ നിന്ന് പതിനഞ്ച് കി ലോമീറ്റര്‍ അകലെയാണ് ലോവര്‍ ക്യാ മ്പ്. ഇവിടത്തെ തരിശായതും വരണ്ടതുമായ മണ്ണിനെ ശാസ്ത്രീയമായി സംരക്ഷിച്ച് മികച്ച കൃഷിയിടമാക്കി യിരിക്കുന്നു. ജൈവരീതിയില്‍ കൃഷിനടക്കുന്ന ഈ തോട്ടത്തില്‍ മാതള ത്തോടൊപ്പം അല്‍ഫോന്‍സ്, മല്ലിക, സേലം തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട നാനൂറ് മാവുകളുമുണ്ട്. കാട്ടുപന്നികളുടെ ശല്യമുള്ളതിനാല്‍ പച്ചക്കറികൃഷി പേരിനു മാത്രം. കരിക്കിനായി ഉപയോഗിക്കുന്ന വിവിധതരം തെങ്ങുകളാണ് ഈ കൃഷിയിടത്തിന്റെ മറ്റൊ രാകര്ഷണം. എണ്ണൂറ് തെങ്ങുകളില്‍ നിന്ന് നാല്പത്തിയഞ്ചു ദിവസം കൂടുമ്പോള്‍ കരിക്കെടുക്കുന്നു. ഒന്നിന് ഇരുപത് രൂപ നിരക്കില്‍ മൊത്തക്കച്ചവടക്കാര്‍ക്കാണ് നല്‍കുന്നത്. ഹാ ര്വെസ്റ്റ് ഫ്രഷ് ഫാം എന്ന പേരിലറിയപ്പെടുന്ന ഒരു ജൈവ സമ്മിശ്രകൃഷിയിടമാണിത്.
കണ്ണിനിമ്പം പകരുന്നതരത്തില്‍ വിളകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഫാം ടൂറിസം മുന്നില്‍ കണ്ടുകൊണ്ടാണ് ഓരോ വിളകളും ചിട്ടയോടെ നട്ടു പരിപാലിക്കുന്നത്. ജലത്തിനായി നിര്‍മിച്ച കൃത്രിമക്കുളത്തില്‍ പത്തു ലക്ഷം ലിറ്റര്‍ വെള്ളം നിറയ്ക്കാം. ഇതില്‍ ആയിരത്തോളം രോഹു മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ഇതിനടുത്തായിട്ടാണ് വിശാലമായ ഹെര്‍ബല്‍ ഗാര്ഡന്. ഇവിടെ നക്ഷത്ര വൃക്ഷങ്ങള്‍ക്കു പുറമെ ചന്ദനം, ഒലിവ്, തുടങ്ങി അപൂര്‍വ വൃക്ഷങ്ങളും നൂ റില്‍പ്പരം ഔഷധസസ്യങ്ങളുമുണ്ട്. ചെറിയ തടാകങ്ങള്‍ കൃഷിയിടത്തെ ആകര്‍ഷകമാക്കുന്നു. അതില്‍ ആമ്പലും ചെറുമത്സ്യങ്ങളും ഇതില്‍ വളര്‍ത്തുന്നു. ജൈവവള നിര്‍മാണത്തിനായി വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, തമിഴ്നാട് ജനുസായ കാങ്കയം തുടങ്ങിയ പശുക്കളെ വളര്‍ത്തുന്നു.
ഇവയുടെ ചാണകവും മൂത്രവും വളനിര്മാണത്തിനുപയോഗിക്കുന്നു. കൂടാതെ നാലുവശവും കമ്പികെട്ടി ക രിങ്കോഴി, വാത്ത, താറാവ്, നാടന്‍ കോ ഴികള് തുടങ്ങിയവയെ വളര്‍ത്തുന്നു. ഇവയുടെ കാഷ്ഠവും വളമാണ്.
സമ്മിശ്രകൃഷിയിലൂടെ മാത്രമേ കാര്‍ഷിക രംഗത്ത് നേട്ടം കൈവരിക്കാന്‍ സാധിക്കൂ എന്ന കാഴ്ചപ്പാ ടാണ് കുര്യന്. ചെമ്പൂവന്‍, ഞാലിപ്പൂവന്, റോബസ്റ്റ, നേന്ത്രന് തുടങ്ങിയ വാഴകളും കൃഷി ചെയ്തിട്ടുണ്ട്. ഫാം മാനേജറും മലയാളിയുമായ ആന്റണി ചെറുതുരത്തിലിന്റെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. സപ്പോര്‍ട്ട, റെഡ്ലേഡി പപ്പായ, പ്ലാവ് തുടങ്ങിയവയോടൊപ്പം റോസ് വുഡ്, മഹാഗണി, ഈട്ടി തുടങ്ങി പത്തിലേറെ മരങ്ങളും അതിരില്‍ പരിപാലിക്കുന്നു. തേനീച്ചകളെയും ഈ തോട്ടത്തില്‍ കാണാന്‍ സാധിക്കും. അമ്പതു തേനീച്ചപ്പെട്ടികള്‍ ഈ കൃഷികേന്ദ്രത്തിലുണ്ട്. ചെറിയൊരു പോളിഹൗസില്‍ വെള്ള കുക്കുംമ്പറാണ് പ്രധാന ഇനം. കീടാക്രമണത്തെ ചെറുക്കാന്‍ കൃഷിയിടത്തില്‍ സോളാര്‍ കെണികള്‍ സ്ഥാപിച്ചിരിക്കുന്നു. കൃഷിയിടത്തില്‍ വഴികള്‍ നിര്‍മിച്ച് അതിന് ഇരുവശവും മുളകളും വിവിധതരം പനകളും നട്ട് ആകര്‍ഷകമാക്കിയിരിക്കുന്നു.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിവിധതരം പഴവര്ഗച്ചെടിക ളെയും പക്ഷിമൃഗാദികളെയും ഉള്‍പ്പെടുത്തി ഈ സ്ഥലത്തെ മികച്ച കാര്‍ ഷിക ഫാമായി ഉയര്‍ത്താനാണ് കുര്യ ന് ജോസിന്റെ പ്ലാന്‍. ഫോണ്‍: 9388610249
നെല്ലി ചെങ്ങമനാട്
പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ
തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ
തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാ
കാപ്സിക്കത്തിലെ സോഷ്യല്‍മീഡിയ പാമ്പ്
ഓഗസ്റ്റില്‍ ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും താരമായിരുന്നു കാ പ്സിക്കത്തിലെ വിഷപ്പാമ്പ്. ഈ മാസം ഏറ്റവുമധികം ആളുകള്‍
കണ്ടാല്‍ പന്നല്, ഇത് ചുരുളി
കണ്ടാല്‍ തോട്ടുവശങ്ങളില് നില്ക്കുന്ന പന്നലാണെന്നേ തോന്നൂ. എന്നാല്‍ ഇലക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന പന്നല് ഇനത്തില
കറുത്തപൊന്നും കൃഷിരീതികളും
കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും കര്‍ഷകനും എന്നും താങ്ങാണു കുരുമുളക്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് പ്രധാന നേട്ടം
പ്രളയാനന്തര കൃഷി മണ്ണിനെ സംരക്ഷിച്ച്
മണ്ണിനെ പരിചരിക്കാനും സംരക്ഷിക്കാനും മറക്കു ന്നത് നമ്മെത്തന്നെ മറക്കുന്നതിനു തുല്യമാണ്.' മഹാത്മജിയുടെ വാക്കു കളാണിവ. ശാസ
നല്ല പാല്, നല്ല ആരോഗ്യം
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ പാലും നല്ലതാണെന്നു പറയാന്‍ കഴിയില്ല. മോശമാണെന്നും പറയാന്‍ കഴിയി
അമിത വണ്ണം കുറയ്ക്കാന്‍ കീഴാര്‍നെല്ലി
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. അത്യാര്‍ത്തവം, രക്താതിസാരം, അമിത രക്തസമ്മര്‍ദ്ദം, പനി, നീര്, അസ്ഥിസ്രാവ
പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി
കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരു
പയറിലെ മൊസേക്കിനെ ചെറുക്കാന്‍ ഗീതിക
പയര്‍ കര്‍ഷകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നതാണ് മൊസേക്ക് രോഗം. ഇതിനെ ചെറുക്കാന്‍ പുതിയ പയര്‍ ഇനം. കേരള കാര്‍ഷിക സര്‍വകലാശാല
വാഴപ്പഴത്തില്‍ തുരുമ്പു കണ്ടാല്‍
ഞങ്ങളുടെ പറമ്പിലുള്ള മൂപ്പെത്തിയ വാഴക്കുലയിലെ കായകളില്‍ തുരുമ്പുപിടിച്ചതുപോലെ കാണുന്നുണ്ടോ? വാഴപ്പഴം നന്നായി മൂത്തതിന്റെ
Latest News
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി
മന്ത്രിസഭാ വികസനം; യെദിയൂരപ്പ ഡൽഹിയിലേക്ക്
സുഡാനിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
Latest News
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി
മന്ത്രിസഭാ വികസനം; യെദിയൂരപ്പ ഡൽഹിയിലേക്ക്
സുഡാനിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top