Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ...
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
Previous
Next
Karshakan
റബറിനെ ഒഴിവാക്കാതെ ജാതിയെ കൂടെക്കൂട്ടി...
റബറിനു വിലയിടിഞ്ഞതോടെ പലരും റബറിനെ ഉപേക്ഷിച്ചു. പകരം എന്തെന്ന ചോദ്യത്തിന് പലരും കണ്ടെത്തിയ ഉത്തരം ജാതിയാണ്. എന്നാല്‍ റബറിനെ ഒഴിവാക്കാതെ ജാതിയെ കൂടെക്കൂട്ടിയിരിക്കുകയാണ് കോഴിക്കോട് കൂടരഞ്ഞി വാലുമണ്ണേല്‍ ഏബ്രഹാം എന്ന ജോസ്.തന്റെ കൃ ഷിയിടത്തിലേക്കു ചാഞ്ഞു കിടന്ന അയല്പക്കത്തെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ സ്വന്തം ജാതി മരങ്ങള്‍ വളര്‍ന്ന് നല്ലവിളവു തരുന്നത് ജോസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് ഈ പരീക്ഷണത്തിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജാതി മരങ്ങ ള്ക്കിടയിലെ സ്ഥലത്ത് റബര്‍ തൈകള്‍ നട്ടു.
ജാതിയും റബറും മിശ്രവിളകള്‍
പതിനഞ്ചുവര്‍ഷം പ്രായമുളള ജാതിക്കിടയില്‍ പത്തു വര്‍ഷമായ റബര്‍ മരങ്ങള്‍. തന്റെ കൃഷിരീതി ശരിയാണെന്ന്നിറയെ കായ്ച്ച ജാതി ശിഖരങ്ങള്‍ കാണിച്ച് അദ്ദേഹംപറയുന്നു.
എട്ടുമീറ്റര്‍ അകലത്തില്‍ ജാതി തൈകള്‍ നട്ട് അതിനിടയില്‍ ഒരു റബര്‍ തൈ എന്ന രീതിയിലാണ് ആദ്യത്തെ ഒരു നിര. അടുത്ത നിരയില്‍ റബര്‍ തൈകള്‍ മാത്രം. അതിനടുത്ത നിരയില്‍ ആദ്യത്തെ രീതി ആവര്‍ത്തിക്കുന്നു. ആവശ്യമായ അകലം നല്കിയാല് റബറിന്റെ തണല്‍ ജാതിക്ക് അനുയോജ്യമാണെന്ന് ജോസ് പറയുന്നു.വിളകള്‍ തമ്മില്‍ ഏറ്റവും അനുയോജ്യമായ അകലം പത്തു മീറ്ററാണെന്നും അദ്ദേഹം പറയുന്നു.
പ്രായമുള്ള ജാതിമരങ്ങളില്‍ ചിലത് പ്രളയത്തില്‍ നശിച്ചു. അവയ്ക്കു പകരം തൈകള്‍ നട്ടു വരികയാണ്.കൃഷിയിടത്തില്‍ തൈകളടക്കം 135 ജാതിയുണ്ട്. 87 വലിയ ജാതി മരങ്ങള്‍ കായ്ഫലം നല്‍കുന്നതാണ്. നല്ല ജലാംശമുള്ള മണ്ണാണെങ്കില്‍ നിറയെ വിളവു ലഭിക്കും. നനവില്ലാത്ത പറമ്പാണെ ങ്കില്‍ കായുണങ്ങും. വെള്ളക്കെട്ടുള്ള സ്ഥലത്ത് കൃഷി പാടില്ല. മരം മരച്ചു നില്ക്കും. രാവിലെ ജാതിപത്രി ശേഖരിച്ച് ഉണക്കണം. വൈകുന്നേരം പെറുക്കാം എന്നു കരുതിയാല്‍ ചീ ഞ്ഞു പോകും.മഴക്കാലത്ത് ജാതി പത്രി അലുമിനിയം ഡിഷിലും ജാതിക്ക, കമ്പി വലയിലുമിട്ട് അടു ക്കളയിലെ കനല്‍ച്ചൂടില്‍ ഉണക്കും. മഴയില്ലാത്തപ്പോള്‍ നാലു മണിക്കൂര്‍ വെയില് കിട്ടിയാല്‍ ഉണക്ക് പാക മാകും.
കാണേണ്ട തോട്ടസംവിധാനം
ജാതിയും റബറും മാത്രമല്ല തെങ്ങും കവുങ്ങും കുരുമുളകും വാഴയും പുതുതായി നട്ടു തുടങ്ങിയ വാനി ലയും മാങ്കോസ്റ്റിന്‍, റംബൂട്ടാന്,മാവ്, പേര, സപ്പോട്ട, ചാമ്പ മുതലായ ഫല വൃക്ഷങ്ങളും തലയുയര്‍ത്തി നില് ക്കുന്നുഇദ്ദേഹത്തിന്റെ ഈ സമ്മി ശ്രകൃഷിത്തോട്ടത്തില്.
കുറ്റിക്കുരുമുളക് അഴകാണ്
ചട്ടിയിലും ഗ്രോബാഗിലുമായുള്ള കുറ്റിക്കുരുമുളക് ചെടികളാണ് മഴമ റ യിലെഒരു ഭാഗം. കരിമുണ്ട, പന്നി യൂര്‍ ഇനങ്ങളില്‍പ്പെട്ട എഴുപതു ചെടികളുണ്ട്. കൊളുബ്രിനം ഉപയോ ഗിച്ച് ഗ്രാഫ്റ്റ് ചെയ്തവയാണ് മുഴു വനും. സ്വന്ത മായി ഗ്രാഫ്റ്റു ചെയ്തും കുറ്റിക്കുരുമുളക് വളര്‍ത്തുന്നു. ചാണക വുംഎല്ലുപൊടിയുംചകിരിച്ചോറും മണ്ണും തരിമണലും ചേര്‍ന്ന മിശ്രിതം നിറച്ച ചട്ടിയിലാണ് കുറ്റിക്കുരുമുളക് നടുന്നത്.
സമ്മിശ്രകൃഷി
തെങ്ങിലും പ്ലാവിലും കരിമുണ്ട, പന്നിയൂര്‍ ഇനങ്ങളിലെ കുരുമുളക് കയറ്റി വിട്ടിരിക്കുന്നു. ചാണകമാണ് പ്രധാന വളം. തെങ്ങിനും കുരുമുള കിനും കുമ്മായപ്രയോഗം നടത്തിയ ശേഷമാണ് വളപ്രയോഗം. പൊട്ടാഷ് മാത്രമാണ് രാസവളമായി ഉപയോഗി ക്കുന്നത്.
പശു വളര്‍ത്തലും തീറ്റപ്പുല്‍കൃഷിയും
പശു വളര്‍ത്തലും തീറ്റപ്പുല്‍ കൃഷി യും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്പ്പോലെയാണിവിടെ. കോഴിയും താറാവും മീനും തേനീച്ചയും കൃഷിയിടത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു മികച്ച സമ്മിശ്രകൃഷി ത്തോട്ടമാണ് ഇദ്ദേഹം ഒരുക്കിയിരി ക്കുന്നത്.കൂടരഞ്ഞി കൃഷിഭവന്, ആത്മ സംയോജിത കൃഷിത്തോട്ടം പദ്ധതിയില്‍ ഉള്‍പ്പെടു ത്തിഇദ്ദേഹ ത്തിന് സഹായം അനു വദിച്ചിട്ടുണ്ട്. പശു ഉള്ളതിനാല്‍ ജൈവവളം അന്വേഷിച്ച് നടക്കേണ്ടി വരുന്നില്ല.രണ്ടായിരം രൂപ വില വരുന്ന ആറ് ഖല്ഗങ്ങളാണ് കൃഷിയിടത്തിലെ പുതിയ അംഗങ്ങള്‍. ചെറുതേനീച്ചക്കോളനികള്‍ ചിരട്ട യുപയോഗിച്ചാണ് ഉണ്ടാക്കിയെടു ക്കുന്നത്. പൊത്തിലിരിക്കുന്ന തേനീ ച്ചകള് പെട്ടിയില്‍ കയറാന്‍ ആറു മാസമെടു ക്കും.എന്നാല്‍ ചിരട്ടയി ലേക്ക് ഒന്നര മാസം കൊണ്ട് തേനീച്ച കയറും.
'നല്ല വിളവു ലഭിക്കാന്‍ മനുഷ്യ സാമീപ്യം വിളകള്‍ക്കാവശ്യമാണ്, കൃഷിക്കാരന് വിളകള്‍ക്ക് ഒപ്പമുണ്ടാ കണം'- ഒരു കൃഷിക്കാരന് എങ്ങനെ യായിരിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയാ ണ് ജോസ്.
കര്‍ഷക പെന്ഷന് വാങ്ങുന്നുണ്ടെ ങ്കിലും കൃഷിയില്‍ നിന്ന് വിരമിക്ക ലില്ലെന്ന പക്ഷക്കാരനാണ് ജോസ്. പതിനേഴാം വയസില്‍ പിതാവിനൊപ്പം കൃഷിയിടത്തിലെത്തിയ ജോസ് 69-ാം വയസിലും തന്റെ മൂന്നേക്കറില്‍ കര്മ്മനിരതന്. പുലര്‍ച്ചേ കൃഷിയിട ത്തി ലിറങ്ങുന്ന ശീലത്തിനു മാറ്റമില്ല. ശാസ്ത്രീയമായ രീതിയിലാണ് കൃഷിയിടമൊരു ക്കിയിരിക്കുന്നത്.രണ്ടോ മൂന്നോ വിളകളില്‍ ഒതുങ്ങാതെ പരമാവധി വിളകള്‍ ചെയ്യാന്‍ പരിശ്രമിച്ചിരിക്കുന്നു. എല്ലാക്കാലത്തും വരുമാനത്തിനായി ദീര്‍ഘകാല വിളകളും ഇടവിളകളായി പച്ചക്കറികളും കിഴങ്ങുവിളകളും കൃഷിചെയ്യുന്നു.
മിഷേല്‍ ജോര്‍ജ്
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്
കൂടരഞ്ഞി, കോഴിക്കോട്
ഫോണ്‍: ഏബ്രഹാം വാലുമണ്ണേല്‍- 9847122182
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
Latest News
പതിറ്റാണ്ടുകളായ സ്വപ്നത്തിന് സാക്ഷാത്കാരം; ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു
"ആപത്ത് കർഷകർ തിരിച്ചറിയുന്നില്ല, അറിഞ്ഞാൽ രാജ്യം കത്തും' രാഹുൽ
"കർഷകർ വളഞ്ഞു, ബൈക്കിൽ സിനിമാ സ്റ്റൈലിൽ രക്ഷപ്പെട്ടു'; സിദ്ദു കേന്ദ്രത്തിന്റെ ഏജന്റെന്ന് ആരോപണം-വീഡിയോ
ക്ഷണം പ്രതീക്ഷിച്ചു; എങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി. വേണുഗോപാൽ
"വായ് തുറന്നാൽ വിജയരാഘവന് വർഗീയത മാത്രം'; വിമർശനവുമായി ചെന്നിത്തല
Latest News
പതിറ്റാണ്ടുകളായ സ്വപ്നത്തിന് സാക്ഷാത്കാരം; ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു
"ആപത്ത് കർഷകർ തിരിച്ചറിയുന്നില്ല, അറിഞ്ഞാൽ രാജ്യം കത്തും' രാഹുൽ
"കർഷകർ വളഞ്ഞു, ബൈക്കിൽ സിനിമാ സ്റ്റൈലിൽ രക്ഷപ്പെട്ടു'; സിദ്ദു കേന്ദ്രത്തിന്റെ ഏജന്റെന്ന് ആരോപണം-വീഡിയോ
ക്ഷണം പ്രതീക്ഷിച്ചു; എങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി. വേണുഗോപാൽ
"വായ് തുറന്നാൽ വിജയരാഘവന് വർഗീയത മാത്രം'; വിമർശനവുമായി ചെന്നിത്തല
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top