Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
ക്ഷീരവിജയത്തിന് കാലിത്തീറ്റവിളകൾ
Tuesday, August 24, 2021 12:21 PM IST
കന്നുകാലി വളർത്തലിൽ ചെലവിന്‍റെ 60 ശതമാനം കാലിത്തീറ്റയ്ക്കാ യാണു മാറ്റിവയ്ക്കപ്പെടുന്നത്. ഗുണമേ·യുള്ള കാലിത്തീറ്റവിളകളെ ഒപ്പം കൂട്ടിയാൽ 30-40 ശതമാനത്തോളം ചെലവു കുറയ്ക്കാം. പച്ചപ്പുല്ലിന്‍റെ അഭാവം മൃഗങ്ങളിൽ പോഷകാഹാരക്കുറവിനു കാരണമാകും. തന്മൂലം പാലുത്പാദനം കുറയും. ഒരു കറവക്കാലത്ത് ഇന്ത്യൻ പശുക്കൾ ശരാശരി 1000 കിലോ പാലാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇസ്രയേലിൽ ഇത് 10,000 കിലോയാണ്.
കന്നുകാലികളുടെ പ്രധാന ഉൗർജസ്രോതസായ കാർബോഹൈഡ്രേറ്റുകൾ പ്രദാനം ചെയ്യുന്നത് സസ്യങ്ങളാണ്. കന്നുകാലി വളർച്ചയ്ക്കും പാലുത്പാദനത്തിനും ആവശ്യമായ പ്രോട്ടീനുകൾ, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ, വിറ്റാമിനുകൾ തുടങ്ങിയവ പച്ചപ്പുല്ലിൽ നിന്നു ലഭിക്കുന്നുണ്ട്.
കന്നുകാലികളുടെ ഭാരത്തിന്‍റെ 2-3 ശതമാനം വരെയാണ് ഉണക്കത്തൂക്കത്തിന്‍റെ അടിസ്ഥാനത്തിൽ നൽകേണ്ട തീറ്റ. ധാന്യങ്ങൾ, പിണ്ണാക്ക് തുടങ്ങിയ സാന്ദ്രീകൃതതീറ്റ, പുല്ല്, വൈക്കോൽ തുടങ്ങിയ പരുഷാഹാരം എന്നിവ 60:40 എന്ന അനുപാതത്തിലാണ് നൽകേണ്ടത്. ഇരുപതുഗ്രാം ഗുണമേ·യുള്ള പുല്ല്, ആറു കിലോഗ്രാം പയർവർഗ തീറ്റ എന്നിവയിലെ അസംസ്കൃതപ്രോട്ടീൻ ഒരു കിലോഗ്രാം സാന്ദ്രീകൃതതീറ്റയ്ക്കു തുല്യമാണ്. ഗർഭിണി പശുക്കൾക്ക് ഒരു ദിവസം 25-30 കിലോഗ്രാം പച്ചപ്പുല്ല് ആവശ്യമുണ്ട്. വൈക്കോലിനൊപ്പം അഞ്ചു കിലോഗ്രാം പച്ചപ്പുല്ലെങ്കിലും പ്രതിദിനം നൽകിയാലേ വിറ്റാമിൻ-എയുടെ കുറവു പരിഹരിക്കപ്പെടൂ. പുല്ല്, പയർവർഗവിളകൾ എന്നിവ മിശ്രിതമായി നൽകിയാൽ സാന്ദ്രീകൃതതീറ്റ കുറയ്ക്കാൻ സാധിക്കും.
ദഹനപ്രക്രീയയും പച്ചപ്പുല്ലും
കാലികളുടെ ദഹനപ്രക്രിയയിൽ വളരെ വലിയ പങ്കാണു പച്ചപ്പുല്ലിനുള്ളത്. ഉൗർജത്തിന്‍റെ 60-62 ശതമാനം വരെ ഈ പ്രക്രിയ വഴിയാണു ലഭിക്കുന്നത്. കാലിത്തീറ്റവിളകളെ പ്രധാനമായും പുല്ലുവർഗവിളകൾ, പയർ വർഗവിളകൾ, ധാന്യവർഗവിളകൾ, വൃക്ഷവിളകൾ എന്നിങ്ങനെ നാലായി തിരിക്കാം.
പുല്ലുവർഗവിളകൾ
സങ്കരനേപ്പിയർ: ബജ്റയും നേപ്പിയറും തമ്മിൽ സങ്കലനം ചെയ്തുണ്ടാക്കിയ ഇനമാണ് സങ്കരനേപ്പിയർ.
പ്രത്യേകതകൾ: പോഷകഗുണം കൂടുതൽ, മൃദുലമായ ഇലകൾ, ഉത്പാദനം കൂടുതൽ, ഓക്സലേറ്റിന്‍റെ അളവു കുറവ്.
നടീൽ വസ്തു: പുൽക്കടകൾ, തണ്ടിൻ കഷണങ്ങൾ.
സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനിൽക്കാത്ത ഏതു മണ്ണിലും ഇവ വളർത്താം. മൂന്നു-മൂന്നര മാസം പ്രായമായ തണ്ടുകൾ രണ്ടോ മൂന്നോ മുട്ടുകളുള്ള ചെറിയ കഷണങ്ങളാക്കണം. ഒരു മുട്ട് മണ്ണിനടിയിൽ പോകത്തക്കവിധം നടാം. ചാലുകളും ബണ്ടുകളും എടുത്തോ നിരപ്പായ സ്ഥലത്തോ കൃഷി ചെയ്യാം. തനിവിളയായി 60 ഃ 60 സെന്‍റീമീറ്റർ അകലത്തിലും ഇടവിളയായി 60 ഃ 30 സെന്‍റീമീറ്റർ അകലത്തിലും നടാം. ഒരു സെന്‍റിൽ 111 ചെടികൾ നടാം. രണ്ടരമാസത്തോടെ ആദ്യ വിളവെടുപ്പു നടത്താം. ശേഷം ഓരോ 45 ദിവസത്തിലും പുല്ലു മുറിക്കാം.
ഇനങ്ങൾ:
ഒരു ഹെക്ടറിൽ 400 ടണ്‍വരെ ഉത്പാദനശേഷിയുള്ള തമിഴ്നാട് കാർഷിക സർവകലാശാലയുടെ സിഒ-3, സിഒ-5 ഇനങ്ങൾ.
കേരള കാർഷിക സർവകലാശാലയുടെ സുപ്രിയ, സുഗുണ, സുസ്ഥിര എന്നിവയും മികച്ച വിളവു തരും.
ഒരു ചെടിയിൽ നിന്ന് അഞ്ചു കിലോ വരെ പുല്ലു ലഭിക്കും. ഒരു പശുവിന് ഒരു വർഷം മുഴുവൻ ആവശ്യമായ പുല്ലിനു ശാസ്ത്രീയ രീതിയിൽ രണ്ടര സെന്‍റിൽ തീറ്റപ്പുൽ കൃഷി ചെയ്താൽ മതിയാകും. ശരാശരി പരിചരണമുറകളും കാലാവസ്ഥയുമാണെങ്കിൽ അഞ്ചുസെന്‍റിലെ തീറ്റപ്പുൽകൃഷി ധാരാളം.
വളപ്രയോഗം: പത്തു സെന്‍റിലെ കൃഷിക്ക് 1000 കിലോ ചാണകമോ ജൈവവളമോ ആവശ്യമാണ്. 18 കിലോ യൂറിയ, 10 കിലോ രാജ്ഫോസ്, 3.5 കിലോ പൊട്ടാഷ് എന്നിവയും ചേർത്തു നിലമൊരുക്കാം. രാജ് ഫോസും പൊട്ടാഷും അടിവളമായും യൂറിയ തുല്യഭാഗങ്ങളാക്കി ഓരോ വിളവെടുപ്പിനു ശേഷവും അടിവളമായി നൽകണം.
തണലുള്ള സ്ഥലത്തിനു ഗിനിപ്പുല്ല്
ഇനി നിങ്ങളുടേതു തണലുള്ള സ്ഥലമാണെങ്കിൽ ഗിനിപ്പുല്ലുകൃഷി ചെയ്യാം. കേരളത്തിലെ കാലാവസ്ഥയിൽ ഇടവിളയായി കൃഷി ചെയ്യാൻ അനുയോജ്യം. കാൽസ്യം ഓക്സലേറ്റിന്‍റെ അംശം വളരെക്കുറവുമാണ്. 14 ശതമാനത്തോളം പ്രോട്ടീനുണ്ട്.
നടീൽവസ്തു: വിത്തുകൾ, പുൽത്തട. 60 x 30 സെന്‍റീമീറ്റർ അകലത്തിലാണു നടേണ്ടത്. രണ്ടര മാസത്തിൽ അരയടി ഉയരത്തിൽ മുറിച്ചെടുക്കാം.
ഇനങ്ങൾ:
വിദേശ ഇനങ്ങളായ മാക്കുനി, ഹാമിൽ, റിവേഴസ് ഡെയിൽ ടിഡി50.
• കേരളകാർഷിക സർവകലാശാലയുടെ ഹരിത, മരതകം, ഹരിതശ്രീ. ഒരു ഹെക്ടറിൽ നിന്ന് 80-100 ടണ്‍ വിളവു ലഭിക്കും.
• തമിഴ്നാട് കാർഷിക സർവകലാശാലയുടെ ഹെക്ടറിന് 350 ടണ്‍ ഉത്പാദനമുള്ള Co(GG)3.
വളപ്രയോഗം: സങ്കരനേപ്പിയറിന്‍റെതുപോലെയുള്ള സംയോജിതവളപ്രയോഗരീതിയാണു നല്ല വിളവിന് അഭികാമ്യം. 10 സെന്‍റിന് 400 കിലോ ചാണകം അടിവളമായി നൽകാം. തൊഴുത്തു കഴുകിയ വെള്ളം, സീവേജ് തുടങ്ങിയവ ഉപയോഗിച്ചാൽ രാസവളപ്രയോഗം ഒഴിവാക്കാം.
മറ്റു പുല്ലിനങ്ങൾ
വെള്ളക്കെട്ടുള്ള സ്ഥലങ്ങൾക്ക് പാരപ്പുല്ല്, ജലസേചനമില്ലാത്ത നിലത്തിനു യോജിച്ച ഗാംബപുല്ല്, ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാൻ സാധിക്കുന്ന കോംഗോസിഗ്നൽ, കൊഴുക്കട്ടപ്പുല്ല്, ശർക്കരപ്പുല്ല്.
പയറുവർഗ വിളകൾ
പയറുവർഗ വിളകളിൽ 20-25 ശതമാനം വരെ അസംസ്കൃത പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മറ്റു പുല്ലുവർഗവിളകളുമായി ചേർത്തുകൊടുത്താൽ കാലിത്തീറ്റയുടെ ഗുണമേ· വർധിപ്പിക്കാം. ഇവ ശരീരഭാരത്തിന്‍റെ 1-2 ശതമാനമാണു നൽകേണ്ടത്.
ഇനങ്ങൾ:
സ്റ്റൈലോ: കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച ഇനമാണ് സ്റ്റൈലോ. തെങ്ങിൻതോപ്പുകളിൽ ഇടവിളയാക്കാം. കരീബിയൻ സ്റ്റൈലോ യും കുറ്റിസ്റ്റൈലോയുമാണ് പ്രചാരത്തിലുള്ളത്. വിത്തുവിതച്ചു നടുന്നതാണ് പ്രധാനരീതി. ഏക്കറിന് 600 ഗ്രാം വിത്തു മതിയാകും. വിത്തിനു കട്ടികൂടുതലായതിനാൽ 12 മണിക്കൂർ തണുത്ത വെള്ളത്തിൽ കുതിർത്ത ശേഷം നടണം. വിതച്ച് 3-4 മാസത്തിനുള്ളിൽ വിളവെടുക്കാം. പിന്നീട് ഓരോ 45 ദിവസത്തിനുശേഷവും വിളവെടുപ്പു തുടരാം. ഒരു വർഷം ഒരു ഹെക്ടറിൽ നിന്ന് 25-30 ടണ്‍ വരെ വിളവു ലഭിക്കും.
വൻപയർ: മറ്റൊരു കാലിത്തീറ്റ വിളയാണ് വൻപയർ. ഇടവിളയായും മിശ്രവിളയായും കൃഷിചെയ്യാം. തനിവിളയായി തരിശു നെൽപ്പാടങ്ങളിൽ അനുയോജ്യം. ചെടികൾ 50 ശതമാനം പുഷ്പിക്കുന്പോൾ വിളവെടുക്കാം. ഏകദേശം 45 ദിവസം മതിയാകുമിതിന്. ഒരു ഹെക്ടറിൽ നിന്ന് 30 ടണ്ണോളം കാലിത്തീറ്റ ലഭിക്കും.
ഇനങ്ങൾ:
കേരളകാർഷിക സർവകലാശാലയുടെ ഐശ്വര്യ. 18.5 ശതമാനം അസംസ്കൃത പ്രോട്ടീൻ ഈ ഇനത്തിലുണ്ട്.
കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ മാത്രം വളരുന്ന കാലിത്തീറ്റ രാജ്ഞി ആൽഫാൽഫ (ലൂസേണ്‍) രാജാവ് ബെർസിം(ഈജിപ്ഷ്യൻ ക്ലോവർ).
ശരീരവളർച്ചയ്ക്കും പാലുത്പാദനത്തിനും സഹായിക്കുന്ന ഈ പയർവർഗവിളകൾ പച്ചപ്പുല്ലിനോടൊപ്പം നൽകിയാൽ സാന്ദ്രീകൃത തീറ്റയുടെ അളവു വളരെയധികം കുറയ്ക്കാം.
ധാന്യവർഗവിളകൾ
മക്കച്ചോളം, തീറ്റച്ചോളം, ബജ്റ എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച ധാന്യവിളകളാണ്. കൊയ്തൊഴിഞ്ഞ നെൽപാടങ്ങളിൽ മൂന്നാം വിളയായി കൃഷിചെയ്യാം. ഒരു ഹെക്ടറിൽ നിന്ന് 20 ടണ്ണോളം വിളവ് ഈ ഹ്രസ്വകാലവിളകൾ നൽകും.
മക്കച്ചോളം
പശുക്കൾ വളരെയധികം ഇഷ്ടപ്പെടുന്ന ധാന്യവർഗവിളയാണു മക്കച്ചോളം. 32 കിലോഗ്രാം ഒരേക്കറിന് എന്ന അളവിൽ വിത്തുകൾ വിതക്കാം. 20 കിലോഗ്രാം, ഏക്കറിന് എന്ന തോതിൽ കുത്തിയിടാം. നട്ട് 60 ദിവസമാകുന്പോൾ വിളവെടുക്കാം.
ഇനങ്ങൾ: ആഫ്രിക്കൻ ടാൾ, ഡെക്കാൻ, ഗംഗാസഫേദ്, വിജയ് കോംപോസിറ്റ് എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച ഇനങ്ങളാണ്.
തീറ്റച്ചോളം
വരൾച്ചാബാധിത പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് തീറ്റച്ചോളം. ഒരു തവണമാത്രം വിളവെടുക്കുന്ന ഖട20, ഖട3 എന്നിവയും ഒന്നിൽ കൂടുതൽ തവണ വിളവെടുക്കാൻ പറ്റുന്ന ഇഛഎട29, ഇഛ31, ഇീ27 തുടങ്ങിയ ഇനങ്ങളുമുണ്ട്.
തീറ്റച്ചോളം പുഷ്പിച്ചതിനുശേഷമേ കാലികൾക്ക് ആഹാരമായി നൽകാവൂ. രണ്ടു മാസം വരെ തണ്ടിലും ഇലകളിലും ഹൈഡ്രോസൈനിക് അമ്ലത്തിന്‍റെ അളവ് വളരെക്കുടുതലാണ്. അതിനാൽ ചെടികൾ 50 ശതമാനം പുഷ്പിക്കുന്ന അവസ്ഥയിലാണു വിളവെടുക്കേണ്ടത്.
ബജ്റ
മഴകുറഞ്ഞ പ്രദേശങ്ങൾക്ക് യോജിച്ച മറ്റൊരു വിളയാണ് ബജ്റ(കന്പം) പച്ചക്ക് കൊടുക്കാൻ സ്വാദിഷ്ഠമായ ഈ കാലിത്തീറ്റ നട്ട് 60-75 ദിവസമാകുന്പോൾ വിളവെടുക്കാം. വിത്തു വിതച്ചോ നുരിയിട്ടോ നടാവുന്നതാണ്. സിഒ- 8, ജയന്‍റ് ബജ്റ തുടങ്ങിയവ നല്ലയിനങ്ങളാണ്.
വൃക്ഷവർഗവിളകൾ : സുബാബുൾ, കള്ളിയാൻഡ്ര
ഇപ്പോൾ പ്രചാരമേറിക്കൊണ്ടിരിക്കുന്നതും ലാഭകരമായി കൃഷിചെയ്യാൻ സാധിക്കുന്നവയുമാണ് വൃക്ഷവർഗവിളകൾ. ന്ധലെഗുമിനേസിയേ’ കുടുംബത്തിൽപ്പെട്ട പല വൃക്ഷങ്ങളും ഈ ഗണത്തിൽപ്പെടുന്നു. ഇവയുടെ ഇലകളിൽ 20 ശതമാനത്തിൽ കൂടുതൽ പ്രോട്ടീനുണ്ട്. കരോട്ടിൻ, വിറ്റാമിൻ-എ, ധാതുലവണങ്ങൾ എന്നിവയാലും സന്പുഷ്ടമാണ്. ഇവയിലെ ടാനിൻ, സാപ്പോണിൻ എന്നീ രാസഘടകങ്ങൾ അയവിറക്കുന്ന മൃഗങ്ങളുടെ പുളിപ്പിക്കൽ ക്ഷമത വർധിപ്പിക്കും. മീഥൈൻ വാതകത്തിന്‍റെ പുറന്തള്ളൽ ഒരു പരിധിവരെ കുറയ്ക്കുകയും ചെയ്യും.
ഇനങ്ങൾ: വിത്തുകളിലൂടെ പ്രജനനം നടത്തുന്ന സുബാബുൾ (പീലിവാക), മൃദുലമായ ഇലകളുള്ള കള്ളിവാക (കള്ളിയാൻഡ്ര), വേലിവാക (ഹെഡ്ജ് ലൂസേണ്‍) അഗസ്ത്യമുരിങ്ങ, മുരിങ്ങ, കന്പുകളിലൂടെ പ്രജനനം നടത്താവുന്ന ശീമക്കൊന്ന എന്നിവ വൃക്ഷവർഗ വിളകൾക്ക് ഉദാഹരണമാണ്.
സുബാബുളിൽ മൈമോസിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നതിനാൽ തീറ്റയുടെ 10 ശതമാനത്തിൽ താഴെവേണം ഇവ ഉൾപ്പെടുത്താൻ. എന്നാൽ വേലിവാക, കള്ളിവാക എന്നീ വൃക്ഷങ്ങളുടെ ഇലകളിൽ ഈ രാസഘടകമില്ല.
മുരിങ്ങ: നല്ല കാലിത്തീറ്റ
ഇന്ന് വളരെയധികം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണ് മുരിങ്ങ. മൃഗങ്ങൾ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ ഇലകൾ ഉൗർജം, ധാതുലവണങ്ങൾ (കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം) വിറ്റാമിനുകൾ (എ, ഇ, ബി, സി) കരോട്ടിനോയിഡുകൾ, അമിനോ അമ്ലങ്ങൾ എന്നിവയാൽ സന്പുഷ്ടമാണ്. പാലിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനും ഗർഭധാരണശേഷി കൂട്ടുന്നതിനുമെല്ലാം മറ്റു വിളകളോടൊപ്പം മുരിങ്ങയിലകൂടി ചേർത്തു കൊടുക്കുന്നത് ഉത്തമമാണ്.
സൈലേജും ഹേയും
അധികം വരുന്ന കാലിത്തീറ്റ വിളകളെ സൈലേജും ഹേയുമാക്കി സൂക്ഷിച്ചു വയ്ക്കാം. കൂടുതൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ വിളകളാണ് സൈലേജ് നിർമാണത്തിന് ഉത്തമം.
വായൂസഞ്ചാരമില്ലാതെ അടച്ചുകെട്ടി തീറ്റപ്പുല്ലുകൾ പുളിപ്പിച്ച് അവയുടെ ഗുണമേ· വർധിപ്പിക്കുന്ന രീതിയാണ് സൈലേജ് നിർമാണം. വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ ഇതുമൂലം സാധിക്കും. പച്ചപ്പുല്ലുകൾ വെയിലത്ത് ഉണക്കി ഗുണമേ· നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതാണു ഹേ. കാലിത്തീറ്റയ്ക്ക് ക്ഷാമമുണ്ടാകുന്ന വേനൽക്കാലത്ത് ഉപയോഗിക്കാൻ പറ്റിയവയാണ് ഇവ.
ഉത്പാദനക്ഷമതയും ഗുണമേ·യുമുള്ള ഇനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്താൽ തീറ്റപ്പുൽ ക്ഷാമം പരിഹരിക്കാൻ സാധിക്കും. വർഷം മുഴുവൻ തീറ്റപ്പുൽ ലഭ്യത ഉറപ്പുവരുത്തി, എല്ലാത്തരം വിളകളും കാലിത്തീ റ്റയിൽ ഉൾപ്പെടുത്തണം. ഇതുവഴി കാലിത്തീറ്റ ചെലവു ഗണ്യമായി കുറയ്ക്കാനാകും. കന്നുകാലികളുടെ ഉത്പാദനക്ഷമതയും വർധിക്കും. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിൽ തീറ്റപ്പുൽകൃഷിക്ക് വലിയ സ്ഥാനമാണുള്ളത്.
വിത്തുകൾ വാങ്ങാം
കേരള കന്നുകാലി വികസന ബോർഡിന്‍റെ പാലക്കാട് ധോണിഫാമിലെ സീഡ് യൂണിറ്റിൽ തീറ്റപ്പുൽ, ധാന്യവിത്തുകൾ, തണ്ടുകൾ എന്നിവ ലഭ്യമാണ്. തീറ്റപ്പുൽ വിത്തുകളായ ഗിനിപ്പുല്ല് (400 രൂപ /കിലോ ഗ്രാം) മക്കച്ചോളം, മണിചോളം (75 രൂപ/കിലോ ഗ്രാം), മണിച്ചോളം (COFS- 450 രൂപ/കിലോ), ഫോഡർ പയർ (120/കിലോ), സ്റ്റൈലോ ഹമാറ്റ ( 125 /കിലോ), സൈറ്റലോ സ്കാബ്ര (300 രൂപ/കിലോ) കാലിത്തീറ്റ മരമായ സുബാബുൾ (200 രൂപ /കിലോ), പുൽതൈകളായ സി.ഒ-3,4 (75 പൈസ ഒരു കടയ്ക്ക്) സിഒ-5 (ഒരു രൂപ ഒരു കടയ്ക്ക്) എന്നിവ ലഭിക്കും. അസോള, മണ്ണിരകന്പോസ്റ്റ്, ജൈവവളം എന്നിവയും വാങ്ങാം. വിത്തുകൾ കൊറിയർ വഴി അയച്ചു തരും.
വിളിക്കേണ്ട നന്പർ: 9048702812, 8304978251.
ഡോ. ബിനി കെ, ഡോ. ദേവി
(അസിസ്റ്റന്‍റ് പ്രഫസേഴ്സ്, കെവികെ, കോട്ടയം)
ഡോ. ബിനി കെ- 9496794723
ഡോ. ദേവി- 94478 62562
ഡോ. ഗായത്രി ജി.
(അസിസ്റ്റന്‍റ് പ്രഫസർ, കോളജ് ഓഫ് അഗ്രിക്കൾച്ചർ, വെള്ളായണി)
ഡോ. ഗായത്രി ജി. - 95442 67233.
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top