Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
Previous
Next
Karshakan
വരുമാനത്തിന് പാലുത്പന്നങ്ങളും
പാലുത്പന്ന നിര്‍മാണവും സംരംഭക സാധ്യതയുള്ളതാണ്. പുളിപ്പിച്ച (കിണ്വനം) പാല് ഉത്പന്നങ്ങളുടെ രുചിയിലും ഗുണത്തിലും പൂര്‍വികര്‍ക്കുണ്ടായിരുന്ന വിശ്വാസത്തിന് ശാസ്ത്രം ഗാരണ്ടി. തൈര്, യോഗര്‍ട്ട,് ചീസ് തുടങ്ങി പുളിപ്പിച്ചുണ്ടാക്കുന്ന പാലുത്പന്നങ്ങള്‍ ഭക്ഷ്യപ്രേമികളുടെ ഇഷ്ടവിഭവമാണ്.
പാല് വേഗം ചീത്തയാകുന്ന ഒരുഭക്ഷണ പദാര്‍ഥമാണ്. എന്നാല്‍ കിണ്വനത്തിലൂടെ ഉപയോഗപ്രദമായ സൂക്ഷ്മ ജീവികള്‍ പാലിലെ ഘടകങ്ങളെ ലാക്ടിക് ആസിഡായും ഡൈ അസറ്റൈല്‍ ആള്ഡിഹൈഡായും ഈതൈല്‍ ആള്ക്കഹോളായും മാറ്റുന്നു. ഈ ഘടകങ്ങള്‍ പാലിനെ കേടാക്കുന്ന സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നു. തന്മൂലം ഇത്തരം ഉത്പന്നങ്ങള്‍ക്ക് സൂക്ഷി പ്പുകാലം കൂടുതലായിരിക്കും.
കിണ്വനം രണ്ടു രീതിയില്‍
കിണ്വനം രണ്ടു രീതിയില്‍ നടത്താം. പാലിലെ അന്നജമായ ലാക്ടോസിനെ ലാക്ടിക് ആസിഡായി മാറ്റാന്‍ കഴിവുള്ള ഒരുകൂട്ടം ബാക്ടീരിയകളെ പാലില്‍ ചേര്‍ക്കുക എന്നതാണ് അതില്‍ ആദ്യത്തേത്. പുളിപ്പിക്കല്‍ പ്രക്രിയ യ്ക്കായി യീസ്റ്റ് വര്‍ഗത്തില്‍പ്പെട്ട സൂക്ഷ്മാണുക്കളെ ഉപയോഗിക്ക ലാണ് രണ്ടാമത്തെ മാര്‍ഗം. ഈ രണ്ടു മാര്‍ഗങ്ങളും ഒന്നിച്ചുപയോഗിച്ചു ണ്ടാക്കുന്ന ധാരാളം ഉത്പന്നങ്ങള്‍ വിവിധ രാജ്യങ്ങളിലും പ്രാദേശിക തലത്തിലും പ്രചാരത്തിലുണ്ട്. അവ യില്‍ ഏറ്റവും പ്രചാരത്തിലുള്ളതാ ണ് തൈര്, യോഗര്‍ട്ട്, ചീസ്, കെഫിര്‍, സോര്‍ ക്രീം എന്നിവ. ഇവയിലോരോ ന്നിലും പുളിപ്പിക്കാനുപയോഗിക്കുന്ന സൂക്ഷ്മാണുക്കള്ക്കനുസരിച്ച്, ലാക്ടിക് ആസിഡും ഡൈ അസ റ്റൈല് ആള്‍ഡിഹൈഡും അടങ്ങുന്ന, വ്യത്യസ്ത വസ്തുക്കള്‍ ഉരിത്തിരി ഞ്ഞു വരും. ഈ വസ്തുക്കളാണ് പുളിപ്പിച്ചുണ്ടാക്കുന്ന പാലു ത്പന്നങ്ങ ളുടെ തനതായ രുചിക്കും ഹൃദ്യമായ മണത്തിനും കാരണം. കെഫീര്‍, കുമിസ് എന്നിവയിലാകട്ടെ സൂഷ്മാ ണുണു കിണ്വനത്തിലൂടെ ഈതൈല്‍ ആല്‍ക്കഹോളാണ് ഉത്പാദിപ്പിക്ക പ്പെടുന്നത്.പുളിപ്പിക്കല്‍ നടത്തു മ്പോള്‍ ഉണ്ടാകുന്ന ലാക്റ്റിക് ആസി ഡ്പാലിലെ സംരക്ഷകവസ്തുവായി വര്‍ത്തിക്കുന്നു.
തൈരില്‍ ചില പൊടിക്കൈകള്‍
പാല് പുളിപ്പിച്ചുണ്ടാക്കുന്ന ഉത് പന്നങ്ങളില് നമ്മുടെ നാട്ടില്‍ ഒന്നാം സ്ഥാനത്തുള്ളത് തൈരാണ്. വിപ ണന സാധ്യത മുന്‍ നിര്‍ത്തി ഉത്പാദിപ്പിക്കുമ്പോള്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഗുണമേന്മ വര്‍ധിപ്പിക്കാം.കൊഴുപ്പ് നീക്കം ചെയ്ത തോ അല്ലാത്തതോ ആയ പാല് നമുക്ക് ഇതിനായി ഉപയോഗിക്കാം. ആരോഗ്യപരമായ കാരണങ്ങളാല്‍ കൊഴുപ്പു നീക്കം ചെയ്ത പാലില്‍ നിന്നു നിര്‍മിക്കുന്ന തൈരിന് സ്വീകാ ര്യതകൂടുതലാണ്. തൈര് തയാറാ ക്കാനായെടുക്കുന്ന പാല് നന്നായി തിളപ്പിച്ച്തണുക്കാന് വയ്ക്കുക. പഴക്കമില്ലാത്ത, ഗുണമേന്മയുള്ള തൈരില്‍ നിന്നായിരിക്കണം 'ഉറ' അഥവാ ആരംഭകം എടുക്കേണ്ടത്.ഉറ ചേര്‍ക്കുമ്പോള്‍ ഉറയും പാലും ഒരേ താപനിലയില്‍ ആയിരിക്കണം. അന്ത രീക്ഷ താപനിലയാണ്ണു നല്ല കട്ടിയു ള്ള തൈര് ലഭിക്കുന്നതിനുത്തമം.
ഒരു ലിറ്റര്‍ പാലില്‍ നിന്ന് ഏതാണ്ട് അത്ര തന്നെ തൈരു ലഭിക്കും. പാലി നെ അപേക്ഷിച്ച് സൂക്ഷിപ്പുകാലം കൂടുതലാണെന്നതും ഗുണപ്രദമായ ഘടകങ്ങളുടെ അളവു കൂടുതലാണെ ന്നതും പ്രത്യേകതകളാണ്. പ്രോബ യോട്ടിക് സ്വഭാവമുള്ളതിനാല്ദഹ നവ്യൂഹത്തിന്റെ ആരോഗ്യത്തിന് ഇതു നല്ലതാണ്. പാല് വില്പനയക്കെത്തിക്കുന്നതുപോലെ തന്നെ ഗുണമേന്മയുള്ള പോളിത്തീന്‍ കവറു കളിലും കാര്‍ട്ടണുകളിലും തൈര് വിപണനത്തിനു തയാറാക്കാം. താ ഴ്ന്ന താപനിലയില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒന്നു കൂടിയാണ് തൈര്.
ചെറു രൂപ-രുരുചി മാറ്റങ്ങളോടെ മോര്, സംഭാരം, ലെസി എന്നിവയായി വിപണനത്തിനെത്തിക്കാവുന്നതാ ണ്. കാര്‍ബണേറ്റഡ്, സംരക്ഷകങ്ങള്‍ എന്നിവചേര്‍ത്ത പാനീയങ്ങള്‍ക്കു പകരമായി കുറഞ്ഞ വിലയില്‍ ലഭ്യമാക്കാവുന്നവയാണിവ. മൃദുപാനീയങ്ങളുടെ പ്രധാന ഉപഭോ ക്താക്കളായ യുവജനങ്ങളുടെ ഭക്ഷ ണശീലത്തില് ആരോഗ്യകരമായ മാറ്റം വരത്താന് ഇത്തരം ഉത്പന്നങ്ങള്‍ക്കു കഴിയും. റെഡി റ്റു ഡ്രിങ്ക്, റെഡി റ്റു സേര്‍വ് ഉത്പന്നങ്ങളായി വി പണിയില്‍ ഇറക്കിയാല്‍ വലിയ ലാഭം നേടിത്തരുന്നവയാണിവയെല്ലാം. തൈര് നന്നായി ഉടച്ച് ദ്രാവകരൂപ ത്തിലാക്കിയാല് മോരായി.
വ്യത്യസ്ത രുചികളില്‍ ലസി
വെണ്ണ നീക്കം ചെയ്ത തൈരില്‍ പഞ്ചസാര ചേര്‍ത്തു നിര്‍മിക്കുന്ന, പോഷകഗുണമേറെയുള്ള പാനീയ മാണ് ലെസി. ഒരു ലിറ്റര്‍ തൈരില്‍ 100 ഗ്രാം പഞ്ചസാര ചേര്‍ത്തു തയാ റാക്കാം. ഇഷ്ടമനുസരിച്ച് ഫ്ളേവറു കളും ചേര്‍ക്കാം. മാമ്പഴം, പൈനാ പ്പിള്‍, സ്ട്രോബറി എന്നിങ്ങനെയുള്ള പഴങ്ങളുടെ പള്‍പ്പ് ചേര്‍ത്തും ലസി കൂടുതല്‍ രൂചികരമാക്കാം.ഏലക്കാ, ഗ്രാമ്പൂ എന്നിങ്ങനെയുള്ള സുഗന്ധ വ്യജ്ഞനങ്ങള്‍ ചേര്‍ത്തും സ്വാദിഷ്ട മായ ലസി തയാറാക്കാം. പിസ്ത, കോഫീ, ചോക്ലേറ്റ് ഫ്ളേവറുകളാണ് ഉപഭോക്തൃ സ്വീകാര്യതയുള്ളവ. ഇങ്ങനെ വീട്ടില്‍ത്തന്നെ ലഭ്യമായ ഗുണമേന്മയുള്ള പാലും പഴങ്ങളും ഉപയോഗിച്ച് വ്യത്യസ്തരുരുചികളില് ലസി തയാറാക്കാം. ഭക്ഷണ-പാനീ യങ്ങളുടെ തെരഞ്ഞെടുപ്പില്‍ ആരോ ഗ്യം, രുചി, ആകര്‍ഷകത്വം എന്നിവ മാനദണ്ഡമാക്കുന്നവരെ ലസി ഒരു പോലെ സംതൃപ്തരാക്കും.
വേനല്‍ക്കാല സുഹൃത്ത്, സംഭാരം
പണ്ടുകാലം മുതലേമലയാളിയുടെ വേനല്‍ക്കാല സുഹൃത്തായ പാനീയമാണ് സംഭാരം.ഉടച്ച തൈരി നൊപ്പം അല്പം ഉപ്പും വെള്ളവും പച്ചമുളകും ഇഞ്ചിയും കറിവേപ്പി ലയും ചതച്ചിട്ടുണ്ടാക്കുന്ന സംഭാര ത്തിന്റെ രുചിയെയുംദാഹശമന ത്തിനുള്ള കഴിവിനെയും വെല്ലുന്ന മറ്റൊരുത്പന്നമില്ല. വേനല്‍ക്കാല ങ്ങളില്‍ യാതൊരു പാക്കേജിംഗി ന്റെയും ആവശ്യമില്ലാതെ തന്നെ വിറ്റഴിക്കാന്‍ സാധിക്കുന്ന ഒരുരു വിഭവമാണ് സംഭാരം.
ഉത്തരേന്ത്യയില്‍ നിന്ന് ഛക്ക
മധുര പലഹാരങ്ങളാകട്ടെ പ്രധാന ഭക്ഷണത്തോടൊപ്പമുള്ള സ്റ്റാര്‍ട്ടറു കളോ ഉപവിഭവങ്ങളോ ആക ട്ടെഉത്തരേന്ത്യന് ഭക്ഷണശീലത്തി ന്റെ അവിഭാജ്യഘടകമാണ് പാലു ത്പന്നങ്ങള്‍. പുളിപ്പിച്ച പാലില്‍ നിന്നുണ്ടാക്കാവുന്ന നിരവധി വിഭവ ങ്ങളുണ്ട് അവരുടെ പാചകക്കുറിപ്പു കളില്‍. അവയില്‍ മിക്കതും നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്തവ. ഇപ്രകാരമുള്ള ഒന്നാണ് ഛക്ക. തൈരില്‍ നിന്ന് ഖരഭാഗം മാത്രം വേര് തിരിച്ചെടുക്കുന്നതാണിത്. നറും പാല് നന്നായി ചൂടാക്കി, തിളവരുന്നതിനുമുമ്പിളക്കി, വളരെ വേഗം തണുപ്പിക്ക ണം. അതിലേക്ക് തൈര് ചേര്‍ത്ത് നന്നായി ഇളക്കി 12 മണിക്കൂര്‍ അനക്കാതെ വയ്ക്കണം. ഉറഞ്ഞ തൈര് ഒരു മസ്ലിന് തുണിയില്‍ കെട്ടി വെള്ളം വാര്‍ത്തുകളയുക. ചെറിയ ഒരു ഭാരം കയറ്റി വച്ചാല്‍ വെള്ളം എളുപ്പത്തില്‍ വാര്‍ന്നു പോകും. വെള്ളം വാര്‍ത്തു കളഞ്ഞശേഷം ലഭിക്കുന്ന വസ്തുവാണ് ഛക്ക.
മധുര പലഹാരമായി ശ്രീഖണ്ട്
മധുര പലഹാരമായി ഉപയോഗി ക്കുന്ന ഒരുരു ഉത്തരേന്ത്യന്‍ ഉത്പന്ന മാണിത്. തൈരില്‍ നിന്നും ഛക്ക വേര്‍തിരിച്ചെടുത്ത ശേഷം ഇതില്‍ പഞ്ചസാര, മണം ലഭിക്കുന്നതിനുള്ള വസ്തുക്കള്‍ എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു തയാറാക്കുന്ന ഒരു ക്ഷീരോത്പന്നമാണിത്. 40 ശതമാനം വരെ ജലാംശവും 54 ശതമാനം പഞ്ച സാരയും അഞ്ചു ശതമാനം കൊഴു പ്പും ഇതില്‍ അടങ്ങിയിരിക്കു ന്നു.രുരുചി വര്‍ധിപ്പിക്കുന്നതിനായി ഏലം, പൈനാപ്പിള്‍ എന്നീ ഫ്ളേ വറുകള് അനുയോജ്യമാണ്. പരിര ക്ഷണവസ്തുക്കള് ചേര്‍ക്കാതെ തന്നെ നാലു ഡിഗ്രി താപനിലയില്‍ രണ്ടാഴ്ച വരെ കേടുകൂടാതെ ഇരിക്കുംന്നു. പരിരക്ഷണ വസ്തുക്കള്‍ ചേര്‍ത്താല്‍ സൂക്ഷിപ്പു കാലം 45 ദിവസം വരെ നീട്ടാവുന്നതാണ്. ശ്രീഖണ്ട്ഉപയോഗിച്ച് തയാറാ ക്കാവുന്ന മറ്റൊരുരു പലഹാരമാണ് ശ്രീഖണ്ട് വാഡി. ശ്രീഖണ്ട് ഉയര്‍ന്ന താപനിലയില്‍ നല്ലതുപോലെ ചൂടാ ക്കി ജലാംശം മുഴുവന്‍ വറ്റിച്ചു കളഞ്ഞു തയാറാക്കുന്ന ഉത്പന്ന മാണിത്.മിശ്രിതം, വശങ്ങളില് നിന്നു വിട്ടു വരുന്ന പാകത്തില്‍ നെയ് പുരട്ടിയ രു ട്രേയിലേക്കു പകര്‍ത്തുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃ തിയില്‍ മുറിച്ചേടുത്ത് ഉപയോഗിക്കാ വുന്നതാണ്.
യോഗര്‍ട്ട്: തൈരിന്റെ വിദേശീയ രൂപം
നമ്മുടെ നാട്ടില്‍ സര്‍വസാധാര ണമായതൈരിന്റെ വിദേശീയ രൂപമാ ണിത്.തയാറാക്കുന്ന രീതിയും ഏറെ ക്കുറെ സമാനമാണ്. ഉറയായി ഉപയോഗിക്കുന്ന സൂക്ഷ്മജീവി കളുടെ വ്യത്യാസമാണ് തൈരില്‍ നിന്നു യോഗര്‍ട്ടിനെ വ്യത്യാസപ്പെടു ത്തുന്നത്.യോഗര്‍ട്ടിന്റെ നിര്‍മാണ ത്തില്‍ ഉറയുടെയും പാലിന്റെയും അനുപാതം 1: 1 ആണെന്നതും ശ്രദ്ധേ യമാണ്. ഒരുരു ലിറ്റര്‍ പാലില്‍ നിന്നു യോഗര്‍ട്ട് തയാറാക്കുന്നതിനു പാലി നെ60 ഡിഗ്രി വരെ ചൂടാക്കിയ ശേഷം അതിലേക്ക് 40 ഗ്രാം കൊഴുപ്പില്ലാത്ത പാല്‍പ്പൊടി, 60 ഗ്രാം പഞ്ചസാര എന്നിവ ചേര്‍ത്തു നന്നായി യോജിപ്പി ക്കുക.ഈ മിശ്രിതം വീണ്ടും 90 ഡിഗ്രിവരെ ഡ്ബിള്‍ ബോയിലിംഗ് രീതിയില്‍ ചൂടാക്കിയ ശേഷം 42 ഡിഗ്രിയിലേക്ക് തണുപ്പിക്കുക. തുടര്‍ന്ന് 10 മില്ലിഗ്രാം യോഗര്‍ട്ട് ആരം ഭകം ചേര്‍ത്തു യോജിപ്പിച്ച ശേ ഷംകപ്പുകളില് പകര്‍ന്ന് ഉറഞ്ഞ് സെറ്റാകാന്‍ അനുവദിക്കുക. നാലു മണിക്കൂര്‍ കൊണ്ട് യോഗര്‍ട്ട് തയാ റാവും.കൂടുതല്‍ പുളിച്ചു പോകാ തിരിക്കാനായി താഴ്ന്ന താപനില യില്‍ സൂക്ഷിക്കാവുന്നതാണ്.
കേള്‍ക്കുമ്പോള്‍ നൂതന പേരൊക്കെയുണ്ടെങ്കിലും വളരെ ലളിതമായി ഉണ്ടാക്കുകയും ഉപയോഗികയും ചെയ്യാവുന്ന ഉത്പന്നങ്ങളാണ് ഇവയെല്ലാം. രുഇത്തരം ഉത്പന്നങ്ങള്‍ മാത്രമായി നല്കുന്ന ഷോപ്പിനും വിപണനത്തിനും വന്‍ സാധ്യതകളുണ്ട്.
വിദ്യ ടി. എ.
സ്കില്‍ഡ് അസിസ്റ്റന്റ്കമ്യൂണിക്കേഷന് സെന്റര്‍
കാര്‍ഷിക സര്‍വകലാശാല, മണ്ണുത്തി
നിജ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
Latest News
ജസ്നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
Latest News
ജസ്നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top