എന്‍ജിനിയര്‍മാര്‍ക്കു സൈന്യത്തില്‍ അവസരം
വിവിധ ട്രേഡില്‍ എന്‍ജിനിയറിംഗ് ബിരുദം ഉള്ളവര്‍ക്കും എംഎ/ എംഎസ്‌സി ഉള്ളവര്‍ക്കും സൈന്യത്തില്‍ അവസരം. ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കും (ടിജിസി) ആര്‍മി എജ്യുക്കേഷന്‍ കോറിലേക്കുമാണ് (എഇജി) അവസരം. ടിജിസില്‍ 60 ആര്‍മി എജ്യുക്കേഷന്‍ കോറില്‍ 20 ഒഴിവുണ്ട്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
പ്രായം എന്‍ജിനിയറിംഗ് വിഭാഗം: 20- 27 വരെ. എഇസി വിഭാഗം: 23-27. ശമ്പളം പരിശീലനകാലയളവില്‍ പ്രതിമാസം 21,000 രൂപ സ്റ്റൈപ്പന്‍ഡായി ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്‍റ് റാങ്കില്‍ ( 15,600- 39,100 രൂപ) സ്കെയിലില്‍ നിയമിക്കും.

യോഗ്യത: അതത് ട്രേഡില്‍ ബിഇ/ ബിടെക് ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. എഇസി വിഭാഗം ഇംഗ്ലീഷ്/ ഇക്കണോമിക്സ്/ ഹിസ്റ്ററി/ ജ്യോഗ്രഫി/ പൊളിറ്റിക്കല്‍ സയന്‍സ്/ ഫിലോസഫി/ സൈക്കോളജി/ സോഷ്യോളജി/ ഇന്‍റര്‍നാഷണല്‍ റിലേഷന്‍/ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ്/ ഫിസിക്സ്/ ബോട്ടണി/ ജിയോളജി/ സയന്‍സ്/ ഇലക്‌ട്രോണിക്സ്/ എംകോം/ എംസിഎ/എംബിഎ/ ചൈനീസ്/ തിബറ്റന്‍/ ബര്‍മീസ്/ പുഷ്തോ/ ദാരി/ അറബിക് എന്നിവയില്‍ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് എംഎ/ എംഎസ്‌സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.