പാചക കലയില്‍ പ്രാവീണ്യം നേടാം
പാചക കലയിൽ പ്രഫഷണലുകളെ സൃഷ്ടിക്കുന്നതിനൊപ്പം ഭാരതത്തിന്‍റെ രുചി വൈവിധ്യം പാകപ്പെടുത്തി എടുക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ തിരുപ്പതിയിലും നോയിഡയിലുമായി ആരംഭിച്ചതാണ് ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്.

പാചകം മാത്രമല്ല കല, വിഭവങ്ങൾ കഴിക്കുന്നവർക്കു മുന്പിൽ അവതരിപ്പിക്കുന്നത് പാചകത്തിനേക്കാൾ വലിയ കലയാണെന്നാണ് ഷെഫുമാർ പറയുന്നത്. കളിനറി സർവീസ് എന്ന പേരിൽ മാത്രം കോഴ്സുകൾ നടക്കുന്ന സ്ഥാപനങ്ങൾ ലോകത്തെവിടെയുമുണ്ട്. കളി നറി കോഴ്സിൽ പാചകം മാത്രല്ല, കിച്ചണ്‍ മാനേജ്മെന്‍റ്, റസ്റ്ററന്‍റ് അഡ്മിനിസ്ട്രേഷൻ, ടേബിൾ ലേ ഒൗട്ട്, ഡെക്കറേഷൻ, കമ്യൂണിക്കേഷൻ, ഓർഗനൈസേഷൻ മാനേജ്മെന്‍റ് എന്നിവയിലെല്ലാം ഇവർ നിപുണത തെളിയിക്കേണ്ടതുള്ളതിനാൽ പഠന, പരിശീലനത്തിൽ ഇതെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സിലുള്ളതുപോലെ വിദേശ ഭാഷയും പഠിക്കണം.

വിപുലമായ സൗകര്യങ്ങൾ

വിദ്യാർഥികൾക്കു വിപുലമായ സൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയിരിക്കുന്നത്. തിരുപ്പതിയിൽ 70 പേർക്ക് ഇരിക്കാവുന്ന ഒര കുസീൻ തിയറ്റർ ഡെമോണ്‍സ്ട്രേഷൻ ക്ലാസുകൾക്കുവേണ്ടി സജ്ജീകരിച്ചിരിക്കുന്നു. അത്യാധുനിക രീതിയിലുള്ള ഒരു മ്യൂസിയം ഇതിന്‍റെ ഒരു പ്രത്യേകതയാണ്. ഏകദേശം 300 കുട്ടികൾക്ക് കാന്പസിൽ താമസിച്ച് പഠിക്കുന്നതിനുള്ള ഹോസ്റ്റൽ സംവിധാനങ്ങളും, കൂടാതെ അതിഥിമന്ദിരങ്ങൾ, ദേശീയ അന്തർദേശീയ നിലവാരമുള്ള റസ്റ്ററന്‍റുകളും പ്രത്യേകരീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.

ഈ അധ്യയനവർഷം തിരുപ്പതിയിലും നോയിഡയിലും 120 സീറ്റുകൾ വീതം നികത്തുന്നത് അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. മേയ് 19നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെ അഡ്മിഷൻ. പ്രായപരിധി: ജനറൽ കാറ്റഗറിയിൽപ്പെട്ടവർക്ക് 2019 ഓഗസ്റ്റ് ഒന്നിന് 22 വയസ് കവിയാൻ പാടില്ല. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. നിയമാനുസൃത സ്കോളർഷിപ്പും അർഹരായവർക്ക് ലഭിക്കും.
എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ.
പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഹോസ്റ്റൽ സൗകര്യം കാന്പസുകളിൽ ഉണ്ടായിരിക്കും. മേയ് ഏഴിനകം അപേക്ഷിക്കണം. ഇപ്പോൾ പ്ലസ്ടു എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. കേന്ദ്ര സർവകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണു കോഴ്സ് നടത്തുന്നത്.

കാന്പസിലുള്ള എല്ലാ സൗകര്യങ്ങളും പൂർണമായും എയർകണ്ടീഷൻ ചെയ്തിട്ടുള്ളതാണ്
പ്രവേശന പരീക്ഷ ഇന്ത്യയിലുടനീളം 15 സെന്‍ററുകളിൽവച്ചായിരിക്കും നടത്തുക. കേരളത്തിൽ തിരുവനന്തപുരവും ഒരു സെന്‍ററാണ്.

അവസരങ്ങൾ

ഹോട്ടൽ തുടങ്ങി മറ്റ് അതിഥി സൽക്കാര സ്ഥാപനങ്ങളിൽ ഷെഫ്, വിമാന കന്പനികളുടെ സ്കൈഷെഫ് മേഖലയിൽ, സേനാ വിഭാഗങ്ങളുടെ അതിഥി സൽക്കാരരംഗം, ദേശീയ അന്തർദേശീയ ഫാസ്റ്റ് ഫുഡ് രംഗത്ത് എക്സിക്യൂട്ടീവ്സ്, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങളിലെ ഭക്ഷണ വിഭവ ശേഖരണ വിതരണരംഗം, കളിനറി ഇൻസ്റ്റിറ്റ്യൂട്ട്, ഹോട്ടൽ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട്, ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ, ആധുനിക യാത്രാ കപ്പലുകളിലും വിമാനങ്ങളിലും റെയിൽവേയിലും കാറ്ററിംഗ്, പോഷകാഹാര വിദഗ്ധർ, സ്വയംതൊഴിൽ മേഖലകളിൽ സംരംഭകർ.

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെ എല്ലാ സമയങ്ങളിലും തേടിയെത്തുന്നുണ്ടെന്നുള്ളത് ഈ മേഖലയിൽ അഭ്യസനം നടത്തുന്ന വിദ്യാർഥികൾക്ക് വലിയ പ്രോത്സാഹനമാണ്. www.ici.nic.in/ww.thims.gov.in

തയാറാക്കിയത്
ജോർജ് അലക്സാണ്ടർ
(ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്)