ഉമ്മൻ ചാണ്ടി എത്തിയിട്ടും രക്ഷയില്ല; ആന്ധ്രയിൽ കോൺഗ്രസിനു കിട്ടിയത് 1.17% വോട്ട് മാത്രം
ഉമ്മൻ ചാണ്ടി എത്തിയിട്ടും രക്ഷയില്ല; ആന്ധ്രയിൽ കോൺഗ്രസിനു കിട്ടിയത് 1.17% വോട്ട് മാത്രം
Saturday, May 25, 2019 12:54 AM IST
അമരാവതി: ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടി എത്തിയിട്ടും കോൺഗ്രസിനു രക്ഷയില്ല. 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലൊഴികെ കോൺഗ്രസിനു കെട്ടിവച്ച കാശു പോലും കിട്ടിയില്ല. 3,68,878 വോട്ടാണ് ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടിയത്. അതായത് പോൾ ചെയ്ത 3.13 കോടി വോട്ടിൻെ 1.17 ശതമാനം മാത്രം. നോട്ടയ്ക്ക് 4,01,969 വോട്ട് കിട്ടിയ സ്ഥാനത്താണു കോൺഗ്രസിന്‍റെ ദയനീയ പ്രകടനം. 2014ൽ കോൺഗ്രസിന് 8,02,072 വോട്ട് കിട്ടിയിരുന്നു. കല്യാൺദുർഗ് നിയമസഭാ മണ്ഡലത്തിൽ പിസിസി അധ്യക്ഷൻ എൻ. രഘുവീര റെഡ്ഡി 28,662 വോട്ട് നേടി. ഇദ്ദേഹം മാത്രമാണു പതിനായിരത്തിലധികം വോട്ട് നേടിയ ഏക കോൺഗ്രസ് സ്ഥാനാർഥി. ആന്ധ്രപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപവത്കരിച്ചതാണു ആന്ധ്രയിൽ കോൺഗ്രസിനെ കടപുഴക്കിയത്.

മോദിതരംഗത്തിലും ആന്ധ്രയിൽ ബിജെപിയുടേത് അതിദയനീയ പ്രകടനമാണ്. 2,64,303 വോട്ട് മാത്രമാണു നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത്. പോൾ ചെയ്ത വോട്ടിന്‍റെ 0.84 ശതമാനം മാത്രമാണിത്. 2014ൽ ടിഡിപിയുമായി സഖ്യത്തിൽ മത്സരിച്ച ബിജെപിക്ക് നാലു സീറ്റ് കിട്ടിയിരുന്നു. ലോക്സഭയിലേക്ക് ബിജെപി 0.96 ശതമാനം വോട്ടാണു നേടിയത്. കോൺഗ്രസിന് 1.29 ശതമാനം വോട്ട് കിട്ടി.

ആന്ധ്ര തൂത്തുവാരിയ വൈഎസ്ആർ കോൺഗ്രസിന് നിയമസഭയിലേക്ക് 49.9 ശതമാനം വോട്ടും ലോക്സഭയിലേക്ക് 49.1 ശതമാനം വോട്ടും കിട്ടി. ടിഡിപിക്ക് നിയമസഭയിലേക്ക് 39.2 ശതമാനവും ലോക്സഭയിലേക്ക് 39.6 ശതമാനവും വോട്ടാണു കിട്ടിയത്. 175 അംഗ സഭയിൽ വൈഎസ്ആർ കോൺഗ്രസിന് 151 എംഎൽഎമാരുണ്ട്. ടിഡിപി 23 സീറ്റും ജനസേന പാർട്ടി ഒരു സീറ്റും നേടി. പുലിവെന്തുല മണ്ഡലത്തിൽ 90,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു ജഗൻമോഹൻ റെഡ്ഡി വിജയിച്ചത്. ചന്ദ്രബാബു നായിഡു കുപ്പം മണ്ഡലത്തിൽ 30,000 വോട്ടിനു വിജയിച്ചു.
വൈഎസ്ആർ കോൺഗ്രസിൽനിന്നു കൂറുമാറി ടിഡിപിയിലെത്തിയ എംഎൽഎമാരിൽ മിക്കവരും പരാജയപ്പെട്ടു. ഇവരിൽ നാലു മന്ത്രിമാരും ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.