സംഘപരിവാർ ആക്രമണം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
സംഘപരിവാർ ആക്രമണം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
Friday, April 19, 2024 3:58 AM IST
തിരുവനന്തപുരം: തെലുങ്കാനയിൽ സംഘപരിവാർ അക്രമിസംഘം സ്കൂൾ ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോണിൽ സംസാരിച്ചു.

അക്രമി സംഘത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കർശന നടപടി സ്വീകരിക്കാൻ ഇതിനോടകം പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഏപ്രിൽ 16നാണ് കത്തോലിക്കാ മാനേജ്മെന്‍റിനു കീഴിലുള്ള സെന്‍റ് മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിനു നേരേ സംഘപരിവാർ ആക്രമണമുണ്ടായത്. കാവി വസ്ത്രങ്ങൾ ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ അക്രമിസംഘം ഗേറ്റിനു മുന്നിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമയ്ക്കു നേരെ കല്ലേറ് നടത്തുകയും സ്കൂളിന്‍റെ ജനല്‍ച്ചില്ലുകൾ തകർക്കുകയും ചെയ്തു.


അക്രമത്തിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് തെലുങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.