വന്യജീവി ആക്രമണം ; കുറച്ചു നാള്‍കൂടി തുടരും: വനംമന്ത്രി
വന്യജീവി ആക്രമണം ; കുറച്ചു നാള്‍കൂടി തുടരും: വനംമന്ത്രി
Tuesday, March 19, 2024 2:53 AM IST
കൊച്ചി: പ്രശ്‌നപരിഹാരത്തിനുള്ള ശാശ്വത പ്രതിവിധി ഇനിയും കണ്ടെത്താനായിട്ടില്ലാത്തതിനാല്‍ ജനവാസമേഖലയിലെ വന്യജീവി ആക്രമണം കുറച്ചുനാള്‍കൂടി തുടര്‍ന്നേക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.

മുമ്പില്ലാത്ത വിധം വന്യജീവികള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങിവരുന്നതു സംബന്ധിച്ച നിഗമനങ്ങള്‍, കണക്കിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ശരിയല്ലെന്ന് ബോധ്യപ്പെടും.

കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലുണ്ടാക്കിയിട്ടുള്ള വ്യതിയാനമാകാം ഇതിനുള്ള യുക്തിസഹമായ കാരണം. പരമ്പരാഗതമായി ചെയ്തുവരുന്ന ഫെന്‍സിംഗ് പോലുള്ള മാര്‍ഗങ്ങള്‍ തുടരുന്നതിനൊപ്പം കാടിനുള്ളില്‍ ആവശ്യത്തിനു ജലലഭ്യത ഉറപ്പാക്കുകകൂടി ചെയ്താല്‍ വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാനാകുമെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

നാട്ടിലേതുപോലെ കാട്ടിലും ചൂട് കൂടിവരികയാണ്. വരും മാസങ്ങളില്‍ ചൂട് ഇനിയും കൂടും. വരള്‍ച്ച വന്യജീവികളെ ബാധിക്കാതിരിക്കാന്‍ കാടിനുള്ളിലെ കുളങ്ങളിലും തടയണകളിലും ജലലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇത്തരത്തില്‍ തിരുവനന്തപുരം ജില്ലയിലെ വനമേഖലയില്‍ 24 കുളങ്ങളില്‍ ജലം എത്തിച്ചു.


പദ്ധതി വിജയമായതിനാല്‍ മറ്റു ജില്ലകളിലെ വനമേഖലകളിലേക്കും ഇതു വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ്. കാടിനുള്ളിലെ കുളങ്ങളുടെയും ചതുപ്പുകളുടെയും തടയണകളുടെയും എണ്ണം ലഭ്യമാക്കാന്‍ അതത് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള നടപടികളോട് കേന്ദ്രസര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുന്നില്ല. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും തയാറായില്ല.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദീര്‍ഘ, ഹ്രസ്വകാല പദ്ധതികള്‍ സമർപ്പിച്ചപ്പോള്‍ സ്വന്തം നിലയ്ക്കു ചെയ്യാന്‍ കേരളത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.