‘നിരാമയ വൈദേകം’ രണ്ടു റിസോർട്ടുകൾ ഒന്നായെന്നു വി.ഡി. സതീശൻ
‘നിരാമയ വൈദേകം’ രണ്ടു റിസോർട്ടുകൾ ഒന്നായെന്നു വി.ഡി. സതീശൻ
Tuesday, March 19, 2024 2:52 AM IST
തിരുവനന്തപുരം: സിപിഎം -ബിജെപി എന്നു പറയുന്നതു പോലെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോർട്ടും ഇ.പി. ജയരാജന്‍റെ കുടുംബത്തിനു ബന്ധമുള്ള വൈദേകം റിസോർട്ടും ചേർന്ന് നിരാമയ വൈദേകം എന്ന പേരുമാറ്റമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

രാജീവ് ചന്ദ്രശേഖറും ഇ.പി ജയരാജനും തമ്മിൽ കൂടിയാലോചന നടത്തിയെന്ന ആരോപണം തങ്ങൾ ഉന്നയിച്ചിട്ടില്ല. പക്ഷേ, രണ്ടു പേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ട്. ആ കരാറിനെ തുടർന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്. ഇനിയും കൂടുതൽ തെളിവ് വേണമെങ്കിൽ കേസ് കൊടുക്കട്ടെ.

കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാമെന്നു സതീശൻ പറഞ്ഞു. എൽഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധമുള്ള സ്ഥാപനവും ബിജെപിയുടെ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്‍റെയും സ്ഥാപനവും തമ്മിൽ കരാറുണ്ടാക്കി ഒന്നിച്ചാണ് കച്ചവടം നടത്തുന്നതെന്നാണ് ആദ്യം മുതൽക്കേ ഉന്നയിച്ച ആരോപണം.


ഇൻകം ടാക്സ്, ഇഡി പരിശോധനകൾ നടന്നതിന് പിന്നാലെയാണ് കരാറുണ്ടാക്കിയത്. ഇതോട കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നിലച്ചു. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നും ബിജെപിയുടെ പല സ്ഥാനാർഥികളും മികച്ചതാണെന്നുമാണ് ഇടതുമുന്നണി കണ്‍വീനർ പറഞ്ഞത്.

സുരേന്ദ്രനോ ബിജെപിക്കാരോ പറയാത്തതാണ് ജയരാജൻ പറഞ്ഞത്. കേന്ദ്രത്തിലെ ബിജെപിയെ സന്തോഷിപ്പിക്കാൻ പിണറായി വിജയനാണ് ഈ പാവത്തിനെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.