മാര്‍ പവ്വത്തിലിന്‍റെ ദര്‍ശനങ്ങള്‍ ഐക്കണായി മാറും: മാര്‍ ആലഞ്ചേരി
മാര്‍ പവ്വത്തിലിന്‍റെ ദര്‍ശനങ്ങള്‍ ഐക്കണായി മാറും: മാര്‍ ആലഞ്ചേരി
Tuesday, March 19, 2024 2:19 AM IST
ചങ്ങനാശേരി: മാര്‍ ജോസഫ് പവ്വത്തിലിന്‍റെ സഭാദര്‍ശനങ്ങളും സഭാവിജ്ഞാനീയവും പഠനവിഷയമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിക്കുശേഷം സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.

പവ്വത്തില്‍ പിതാവിന്‍റെ അജപാലന ശുശ്രൂഷ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും മികച്ച മാതൃകനല്‍കുന്ന ഐക്കണായി നിലകൊള്ളുമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.


വിശുദ്ധ കുര്‍ബാനയ്ക്കുശേഷം മര്‍ത്ത്മറിയം പള്ളിയിലെ മാര്‍ ജോസഫ് പവ്വത്തിലിന്‍റെ കബറിടത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ഒപ്പീസ് നടന്നു. രാവിലെ മെത്രാപ്പോലീത്തന്‍ പാരിഷ്ഹാളില്‍ മാര്‍ പവ്വത്തില്‍ സഭാചാര്യനും സാമൂഹികപ്രതിഭയും എന്ന വിഷയത്തില്‍ പ്രഥമ അനുസ്മരണ സിമ്പോസിയവും സംഘടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.