വെള്ളം ലഭിക്കാതെ ഉണങ്ങിയ നെൽകൃഷിക്കു കർഷക തീയിട്ടു
വെള്ളം ലഭിക്കാതെ ഉണങ്ങിയ നെൽകൃഷിക്കു കർഷക തീയിട്ടു
Monday, March 18, 2024 2:49 AM IST
കൊല്ലങ്കോട്: വടവന്നൂരിൽ വയലിൽ വെള്ളം ലഭിക്കാത്തതിനാൽ ഉണങ്ങിയ നെൽകൃഷിക്ക് അറുപതുകാരിയായ കർഷക തീയിട്ടു. വടവന്നൂർ മുണ്ടകപ്പുള്ളിക്കാട് പരേതനായ മുരുകന്‍റെ ഭാര്യ കമലാക്ഷിയാണ് അരയേക്കർ വയലിൽ തീയിട്ടത്. മീൻകര കനാലിൽ നിന്നാണ് നെൽകൃഷിക്ക് ആവശ്യമായ വെള്ളം ലഭിച്ചിരുന്നത്. എന്നാൽ കതിരിട്ട സമയം മുതൽ കനാൽവെള്ളം ലഭിച്ചില്ലെന്ന് കമലാക്ഷി പറയുന്നു.

സ്വകാര്യ ധനകാര്യ ഇടപാടുകാരിൽനിന്ന് പലിശയ്ക്ക് 15,000 രൂപയോളം വായ്പ വാങ്ങിയാണ് കമലാക്ഷി കൃഷിയിറക്കിയത്. ഈ സംഖ്യ തിരിച്ചടയ്ക്കാൻ ആവാതെ വിലപിക്കുകയാണ് കർഷകയിപ്പോൾ. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കൃഷിയുണങ്ങി ഇവർക്ക് നഷ്ടംസംഭവിച്ചിരുന്നു.


കാവളംകോട് പാടശേഖരസമിതി അംഗമാണ് കമലാക്ഷി. ഇവരുടെ വയലിനു സമീപമുള്ള ഏകദേശം ഇരുപതേക്കറോളം നെൽകൃഷിയും സമാനമായ രീതിയിൽ നശിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് സമിതിയുടെ സമയോചിത ഇടപെടലുകൾ ഉണ്ടാവാത്തതാണ് നെൽകൃഷി നശിക്കാൻ കാരണമായതെന്ന് കമലാക്ഷി പരാതിപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.