കേസ് നൽകിയാൽ ജയരാജനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിടും: സതീശൻ
കേസ് നൽകിയാൽ ജയരാജനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിടും: സതീശൻ
Monday, March 18, 2024 2:49 AM IST
ചെങ്ങന്നൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ കമ്പനിയായ നിരാമയ റിട്രീറ്റ്‌സും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമുള്ള വൈദേഹം റിസോര്‍ട്ടും തമ്മില്‍ കരാറുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

ഇരുകൂട്ടരും തമ്മില്‍ ബിസിനസ് പാട്ണര്‍ഷിപ്പുമുണ്ട്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറോ ഇ.പി. ജയരാജനോ നിഷേധിച്ചിട്ടില്ല. തമ്മില്‍ കണ്ടിട്ടില്ലെന്നു മാത്രമാണ് ജയരാജന്‍ പറഞ്ഞത്. അവര്‍ കണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. കേസ് നല്‍കിയാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. ജയരാജന്‍റെ കുടുംബാംഗങ്ങളും നിരാമയ റിട്രീറ്റ് നടത്തിപ്പുകാരും ഒന്നിച്ചുനില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി തെളിവുകളുണ്ട്.


കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് ചിത്രം ഇപ്പോള്‍ പുറത്തുവിടാത്തത്. ബിജെപിയുമായി സിപിഎമ്മിന് അന്തര്‍ധാര മാത്രമല്ല പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് നടത്താനുള്ള തരത്തിലേക്ക് ബന്ധം വളര്‍ന്നു. ഇ.പി. ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബി‌ജെപിക്ക് സ്‌പേസ് ഉണ്ടാക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത്. കേസുകളെക്കുറിച്ചുള്ള ഭയമാണ് പിണറായിയെ ഇതിനു പ്രേരിപ്പിക്കുന്നത്. -സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.