University News
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം
ബിബിൻ വർഗീസ്

പ്ലസ് ടു പഠനത്തിനുശേഷം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ മികച്ച പ്രഫഷനിലേക്കെത്താൻ സഹായകരമാണ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ. കേരളത്തിലെ ഗവണ്‍മെന്‍റ്, സ്വാശ്രയ സ്ഥാപനങ്ങളിലെ 20242025 വർഷത്തെ 16 പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 15വരെയാണ് അപേക്ഷിക്കാവുന്നത്.

യോഗ്യതകൾ

പ്ലസ് ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് ജയിച്ചിരിക്കണം. ഫാർമസി ഡിപ്ലോമ പ്രവേശനത്തിന്, ബയോളജിക്കുപകരം മാത്തമാറ്റിക്സ് പഠിച്ചവർക്കും അപേക്ഷിക്കാം. ഫാർമസി ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 35 ശതമാനം) വേണം. ഡിപ്ലോമ ഇൻ ഫാർമസി പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യപരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച് ജയിച്ചിരിക്കണം. മാർക്ക് വ്യവസ്ഥയില്ല. വിഎച്ച്എസ്ഇയുടെ ഭാഗമായി ചില വൊക്കേഷണൽ കോഴ്സുകൾ പഠിച്ചവർക്ക്, ചില കോഴ്സുകളിൽ സംവരണമുണ്ട്.

യോഗ്യതാപരീക്ഷയുടെ രണ്ടാം വർഷത്തെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം ലഭിച്ച മാർക്കിന്‍റെ അടിസ്ഥാനത്തിലാവും റാങ്ക് ലിസ്റ്റ് തയാറാക്കുക. പ്രായം (സർവീസ് വിഭാഗം ഒഴികെ): 17 വയസ് പൂർത്തിയായിരിക്കണം. ഉയർന്ന പരിധി ഇല്ല.

കോഴ്സുകൾ

1. ഡിപ്ലോമ ഇൻ ഫാർമസി (ഡിഫാം)
2. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡിഎച്ച്ഐ)
3. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡിഎംഎൽടി)
4. ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡിആർആർടി)
5. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡിആർടി)
6. ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ്(ഡിഒഎ)
7. ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ്(ഡിഎംസി)
8. ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ് (ഡിഎച്ച്സി)
9. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡിഒടിഎടി)
10. ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡിസിവിടി)
11. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡിഎൻടി)
12. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡിഡിടി)
13. ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി (ഡിഇടി)
14. ഡിപ്ലോമ ഇൻ ഡെന്‍റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻസ് (ഡിഎ)
15. ഡിപ്ലോമ ഇൻ റെസ്പറേറ്ററി ടെക്നോളജി (ഡിആർ)
16. ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെന്‍റ് ടെക്നോളജി(ഡിഎസ്‌എസ്‌)

അപേക്ഷ സമർപ്പിക്കേണ്ട രീതി

എല്ലാ കോഴ്സുകൾക്കും അപേക്ഷിക്കുന്നതിന് ഓണ്‍ലൈനായി ഒരു അപേക്ഷ സമർപ്പിച്ചാൽ മതിയാകും. ഓണ്‍ലൈൻ സൗകര്യം www. lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവരുടെ അപേക്ഷ റദ്ദാക്കപ്പെടാവുന്നതാണ്.

അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 600 രൂപ, എസ്‌സിഎസ്ടി വിഭാഗത്തിന് 300 രൂപ, സർവീസ് വിഭാഗത്തിന് 600 രൂപ. ഓണ്‍ലൈൻ മുഖേനയോ വെബ്സൈറ്റിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ചോ ഫെഡറൽ ബാങ്കിന്‍റെ ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം.
More News