രാഷ്‌ട്രീയക്കാർ കർഷകരെ തുണയ്ക്കുമെന്ന് കരുതേണ്ടതില്ല: മാർ അറയ്ക്കൽ
രാഷ്‌ട്രീയക്കാർ കർഷകരെ തുണയ്ക്കുമെന്ന്  കരുതേണ്ടതില്ല: മാർ അറയ്ക്കൽ
Sunday, January 15, 2017 12:16 PM IST
വാഴക്കുളം: രാഷ്‌ട്രീയക്കാരോ വ്യവസായികളോ കർഷകരെ തുണയ്ക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും ഭക്ഷണത്തിനുശേഷം കർഷകരെ മറക്കുന്നവരാണ് ഭൂരിഭാഗം ആളുകളെന്നും ഇൻഫാം രക്ഷാധികാരിയും കാഞ്ഞിരപ്പിള്ളി ബിഷപ്പുമായ മാർ മാത്യു അറയ്ക്കൽ . ഇൻഫാം കർഷക ദിനാചരണത്തിന്‍റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലാഭേച്ഛ വെടിഞ്ഞു വിഷരഹിത പച്ചക്കറി ഉത്പാദനത്തിനും ഉത്പന്ന നിർമാണത്തിനും കർഷകർ ദൃഢപ്രതിജ്ഞയെടുക്കുന്നതു സമൂഹത്തിന്‍റെ ആരോഗ്യപരമായ ഉന്നമനത്തിനുതകുമെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു. ഉപഭോഗസംസ്കാരം ഒഴിവാക്കി സ്വന്തമായി ഉത്പാദനം ആരംഭിക്കുന്നത് അവനവന്‍റെ ആരോഗ്യത്തിനു സഹായകമാകുമെന്നും പ്രാദേശികമായി കൂടുതൽ ആവശ്യമുള്ള ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് ഉത്പാദനം ത്വരിതപ്പെടുത്തുന്നത് കാർഷിക മേഖലയുടെ ആകമാന വളർച്ചയ്ക്ക് ശക്തികൂട്ടുമെന്നും ബിഷപ് പറഞ്ഞു.

ഒരേസമയം ഒരേതരം ഉത്പന്നങ്ങൾ കൂടുതലായി വിപണിയിലെത്തുന്നത് വിപണി വില ഇടിക്കുമെന്നു യോഗം ഉദ്ഘാടനം ചെയ്ത ഇൻഫാം ദേശീയ പ്രസിഡന്‍റ് പി.സി. സിറിയക് പറഞ്ഞു. സമ്മിശ്ര കൃഷിരീതി അവലംബിക്കുന്നതാണ് കർഷകർക്കു പ്രയോജനപ്രദമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈവേ സംരക്ഷണ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയിൽ, ഇൻഫാം സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ട്, ജനസേവ ശിശുഭവൻ രക്ഷാധികാരി ജോസ് മാവേലി, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോർജ്, വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, ബ്ലോക്ക് പഞ്ചായത്തംഗം ജോസി ജോളി എന്നിവർ പ്രസംഗിച്ചു.

ഇൻഫാം സംസ്ഥാനതലത്തിൽ തെരഞ്ഞടുത്ത മികച്ച പച്ചക്കറിക്കൃഷി ചെയ്ത സ്കൂളുകൾക്കും അധ്യാപകർക്കും ബിഷപ് മാർ മാത്യു അറയ്ക്കൽ പുരസ്കാരങ്ങൾ നല്കി. വ്യക്തിഗത അവാർഡിന് അർഹരായ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പെരുന്പിള്ളിക്കുന്നേൽ വിതരണം ചെയ്തു. ജനസേവ ശിശുഭവൻ രക്ഷാധികാരി ജോസ് മാവേലിക്ക് ജനരക്ഷാ അവാർഡും നല്കി ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വാഴക്കുളം ടൗണിൽ കർഷകറാലിയും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.