Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആത്മാഭിമാനത്തിന്റെ അണയാത്ത വിപ്ലവജ്വാല
Friday, June 18, 2021 1:02 AM IST
തിരുവിതാംകൂറില്‍ ജാതിവഴക്കങ്ങള്‍ അടക്കിവാണിരുന്ന കാലം. രാജവീഥികളിലൂടെ ചക്രത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശം നല്‍കിക്കൊണ്ട് 1870 ല്‍ മഹാരാജാവിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ സമൂഹത്തിലെ പ്രമാണിമാരുടെ എതിര്‍പ്പുമൂലം ദശകങ്ങളോളം ആ ഉത്തരവ് നടപ്പായില്ല. തോരണങ്ങളും മണിയും കെട്ടിയ കാളവണ്ടിയായിരുന്നു അന്ന് സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ പ്രധാന വാഹനം. വില്ലുവണ്ടി എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. വിശേഷവസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലിരുന്ന് മണികിലുക്കിക്കൊണ്ട് അവര്‍ കടന്നുവരുമ്പോള്‍ കാല്‍നടയാത്രക്കാരായ കീഴാളര്‍ വളരെ ദൂരെനിന്നുതന്നെ വഴിമാറി നടക്കേണ്ടിയിരുന്നു.
വില്ലുവണ്ടിയാത്ര
തിരുവനന്തപുരം വെങ്ങാനൂരിലെ അധ്വാനിയായൊരു കര്‍ഷകനായിരുന്നു അയ്യന് പുലയന്. ഉദാരമനസുള്ള ജന്മിയില്‍നിന്നു പതിച്ചുകിട്ടിയ അഞ്ചേക്കര്‍ സ്ഥലത്ത് കൃഷിചെയ്തു കിട്ടിയ വരുമാനം കൊണ്ട് മക്കളെയും സ്വാശ്രയത്വം ശീലിപ്പിച്ചു വളര്‍ത്താന്‍ അദ്ദേഹവും ഭാര്യ മാലയും ശ്രദ്ധിച്ചിരുന്നു. അയ്യന്റെ മൂത്ത മകന് കാളി 1893 ല്‍ തന്റെ മുപ്പതാം വയസില്‍ അധ്വാനിച്ചുകിട്ടിയ പണംകൊണ്ട് സ്വന്തമായൊരു വില്ലുവണ്ടി വാങ്ങി.
പുലയര്‍ അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം ധരിക്കുന്നതുപോലും തെറ്റായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് മുണ്ടും മേല്‍മുണ്ടും വെളുത്ത ബനിയനും തലപ്പാവും ധരിച്ച് രാജകീയവേഷത്തില്‍ പൊതുവഴിയിലൂടെയൊരു യാത്ര നടത്തി. വെങ്ങാനൂരില്‍നിന്നു ബാലരാമപുരം ആറാലുംമൂട് വഴി പുത്തന്‍കടവ് ചന്തയിലേക്കായിരുന്നു ആദ്യയാത്ര. അയ്യന്‍കാളിയുടെ പുതുപുത്തന്‍ വില്ലുവണ്ടിയില്‍ നിന്നുള്ള മണികിലുക്കം അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിന്റെ കോട്ടകൊത്തളങ്ങളെ പിടിച്ചുകുലുക്കാന്‍ പോന്നതായിരുന്നു.
രാജകീയ വേഷവിധാനം
ഒരു അധഃസ്ഥിത സമൂഹത്തില്‍നിന്നാണ് ഒരു യുവാവ് ആദ്യമായി രാജകീയ വേഷവിധാനങ്ങളണിഞ്ഞ് വില്ലുവണ്ടിയാത്ര നടത്തിയത്. അത് നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ വിളംബരമായിരുന്നു. ബ്രിട്ടീഷ് ഭരണവും വിദ്യാഭ്യാസവും ക്രിസ്ത്യന്‍ മിഷനറിമാരുടെ ആഗമനവും സമൂഹത്തിന്റെ മനോഭാവത്തില്‍ വരുത്താന്‍ തുടങ്ങിയ മാറ്റങ്ങളുടെ കൂടി സൂചനയായിരുന്നു അത്.
അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ പുലയസമൂഹത്തില്‍ ഉയര്‍ന്നുവന്ന പുതിയ മാറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഉന്നത ജാതിക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചത്. ബാലരാമപുരത്തും കഴക്കൂട്ടത്തും കണിയാപുരത്തുമെല്ലാം പലവട്ടം അധഃ സ്ഥിതരുടെ ചോര വീണു. എന്നാല്‍ തന്നോടൊപ്പമുള്ള യുവാക്കള്‍ക്ക് കായികപരിശീലനം നല്കി എതിര്ത്തുനില്ക്കാന് അയ്യന്‍കാളി തയാറായതോടെ മാടമ്പിമാര്‍ മെല്ലെ പിന്‍വലിയാന്‍ തുടങ്ങി.
ദളിതർക്കു പള്ളിക്കൂടം
ദളിത് സ്ത്രീകളെയും സമൂഹത്തെയും ആധുനികതയുടെ പാതയിലേക്കെത്തിക്കണമെങ്കില് വിദ്യാഭ്യാസം അനിവാര്യമാണെന്ന് അയ്യന്‍കാളി തിരിച്ചറിഞ്ഞു. അങ്ങനെയാണ് 1904 ല്‍ വെങ്ങാനൂരില്‍ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ചത്. പക്ഷേ അന്ന് രാത്രിതന്നെ സവര്‍ണര്‍ അത് തീയിട്ടു നശിപ്പിച്ചു. വിദ്യാഭ്യാസമടക്കമുള്ള മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നവരുടെ പാടങ്ങളില്‍ ഇനി പണിക്കിറങ്ങാനാവില്ലെന്ന പ്രഖ്യാപനമായിരുന്നു അയ്യന്‍കാളിയുടെ മറുപടി. ഒടുവില്‍ തൊഴിലാളികള്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നല്‍കാമെന്ന് അംഗീകരിക്കാന്‍ ജന്മിമാര് നിര്‍ബന്ധിതരായി. കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരമായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഈ സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി 1907 ല്‍ അയിത്തജാതിക്കാരുടെ കുട്ടികള്‍ക്കും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായി.
ശ്രീമൂലം പ്രജാസഭയിൽ
1911 ല്‍ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ശ്രീമൂലം പ്രജാസഭയിലേക്കു നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം സവര്‍ണരിലെ പുരോഗമനവാദികളില്‍ നിന്നുതന്നെ ഉയര്‍ന്നപ്പോള്‍ ആദ്യം നിര്‍ദേശിക്കപ്പെട്ട പേര് അയ്യന്കാളിയുടേതായിരുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിനായി അയ്യന്‍കാളിയെ കൂട്ടിക്കൊണ്ടുവരാന്‍ തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക വില്ലുവണ്ടിയിലാണ് പോയത്.
സവര്‍ണനായ തഹസില്‍ദാര്‍ക്കൊപ്പം ആ വില്ലുവണ്ടിയിലിരുന്ന് അയ്യന്‍കാളി ദിവാന് പി. രാജഗോപാലാചാരിയുടെ ഓഫീസിലേക്ക് പോകുമ്പോള്‍ 18 വര്‍ഷങ്ങള്‍ക്കുമുമ്പ് അതേ മണ്ണിലൂടെ നടന്ന പഴയ വില്ലുവണ്ടിയാത്രയുടെ ഓര്‍മകളില്‍ തിരുവനന്തപുരത്തെ മണ്തരികള് പോലും ഉള്‍പ്പുളകം കൊണ്ടിരിക്കണം.
പുലയരുടെ രാജാവെന്നാണ് 1937 ല്‍ അയ്യന്‍കാളിയെ വന്നുകണ്ട മഹാത്മാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തന്റെ സമൂഹത്തില്‍നിന്നു പത്ത് ബിഎക്കാരെങ്കിലും ഉണ്ടാകുന്നതിനുള്ള സഹായം ചെയ്തുതരണമെന്നാണ് അന്ന് അയ്യന്‍കാളി മഹാത്മാഗാന്ധിയോട് അഭ്യര്‍ഥിച്ചത്. 1941 ജൂണ്‍ 18 ന് 77-ാം വയസില്‍ ചരിത്രത്തിലേക്കു മറഞ്ഞിട്ടും സാധാരണക്കാരന്റെ ആത്മാഭിമാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി അദ്ദേഹം കൊളുത്തിയ വിപ്ലവജ്വാല ഇന്നും അണയാതെ നില്ക്കുന്നു.
ശ്രീജിത് കൃഷ്ണന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Latest News
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top