മീനാക്ഷിക്ക് ജന്മദിനാശംസകളുമായി കാവ്യ മാധവൻ. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് കാവ്യ കുറിച്ചത്. മീനാക്ഷിയുടെ 25-ാം ജന്മദിനാഘോഷത്തിൽ കുടുംബാംഗങ്ങളെല്ലാവരും പങ്കുചേർന്നിരുന്നു.

ദിലീപ്, കാവ്യ മാധവൻ, മഹാലക്ഷ്മി, ദീലിപിന്‍റെ കുടുംബാംഗങ്ങൾ എന്നിവരും ആഘോഷത്തിലുണ്ടായിരുന്നു.

അച്ഛന് ആദ്യം മീനാക്ഷി കേക്ക് നൽകി. പിന്നീട് കാവ്യക്കും മഹാലക്ഷ്മിക്കും നൽകി. ശേഷം 'മോളെ, ചേച്ചിക്ക് കേക്ക് കൊടുക്കൂ' എന്ന് മഹാലക്ഷ്മിയോട് കാവ്യ പറഞ്ഞു. ചേച്ചിക്ക് വേണ്ടി കുഞ്ഞനുജത്തി കേക്ക് നൽകുമ്പോൾ കൈയടിച്ചു സന്തോഷം പങ്കിടുന്ന കാവ്യയെയും ദിലീപിനെയും വീഡിയോയിൽ കാണാം.




ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്.