തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിന്‍റെ ഉള്ളടക്കം ഡിജിപി ഉടൻ മുഖ്യമന്ത്രിയെ ധരിപ്പിക്കും.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. റിപ്പോർട്ടിൽ അജിത് കുമാറിനെതിരെ പരാമർശം ഉണ്ടെന്നാണ് സൂചന. പി.വി.അന്‍വർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കൂടാതെ എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുള്ളത്.

പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥർ വൈകുന്നേരം പോലീസ് ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. അതേസമയം തൃശൂർപൂരം കലക്കിയ സംഭവത്തിലെ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി.

മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് അന്വേഷിക്കുക.