കൊഴിഞ്ഞാമ്പാറ: കാറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെ 338.16 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ യുവതിയടക്കം മൂന്നുപേർകൂടി അറസ്റ്റിലായി. മണ്ണാർക്കാട് കർക്കിടാംകുന്ന് പലക്കടവ് വടക്കൻ എ. ഷഫീക്ക് (30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്‌സിന ഹൗസിൽ കെ.പി. മുനാഫിസ് (29), ആലപ്പുഴ തുമ്പോളി പാലിയത്തയിൽ അതുല്യ റോബിൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെ 338.16 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്. മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന് എച്ച്. ഫാസിൽ (32) എന്നിവർ നടപ്പുണിയിൽവച്ച് പിടിയിലായത്. ഇവരെ ചോദ്യംചെയ്‌തതിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വാങ്ങാൻ പണംനൽകിയ ഷഫീക്കും എംഡിഎംഎ എത്തിച്ചുനൽകിയ ഇടനിലക്കാരായ മുനാഫിസും അതുല്യയും അറസ്റ്റിലായത്.

മുനാഫിസിനെയും അതുല്യയെയും കോയമ്പത്തൂരിൽവച്ചാണ് അന്വേഷണസംഘം പിടികൂടിയത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിൽനിന്നു ഷെഫീക്കിന്‍റെ എടിഎം കാർഡും എംഡിഎംഎ വാങ്ങുന്നതിനായി നൽകിയ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഷഫീക്കിനെ അലനല്ലൂരിൽനിന്നാണ് പോലീസ് പിടികൂടിയത്.

പിടിയിലായവർ സമാനകേസുകളിൽ പ്രതികളാണെന്നു കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ പറഞ്ഞു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.