തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച ഡോ.പി.മുരളിയെ മിൽമ മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തുന്ന സമരം തുടരും. മിൽമ ചെയർമാനുമായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.

രാവിലെ ആറു മുതലാണ് സമരം ആരംഭിച്ചത്. ഇതോടെ തിരുവനന്തപുരം മിൽമ മേഖലക്ക് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ മിൽമ പാൽ വിതരണം തടസപ്പെട്ടു. ഐഎൻടിയുസിയും സിഐടിയുവും സംയുക്തമായാണ് പണിമുടക്കുന്നത്.

മന്ത്രി തലത്തിൽ സമരക്കാരുമായി ഉടൻ ചർച്ചയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് മുരളിക്ക് നിയമനം നൽകിയെതന്നും മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റാതെ സമരം പിൻവലിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.