തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ ദ് ഹിന്ദു പത്രത്തിന്‍റെ വിശദീകരണം മുൻനിർത്തി
മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

പത്രത്തിൽ അച്ചടിച്ചുവന്നത് തെറ്റാണെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തുവെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെടും.

അതേസമയം, ഗവർണർ നിലപാട് കടുപ്പിച്ചാൽ അതേ നിലയിൽ തിരിച്ചടിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. വാർത്താസമ്മേളനം വിളിച്ചുചേർത്ത് മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം.