പത്തനംതിട്ട: പി.വി.അന്‍വറിന്‍റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സിപിഎമ്മിന് ആശങ്കയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിന് ആളുകള്‍ വരുന്നത് സ്വാഭാവികമാണ്. ഇത് സിപിഎമ്മിനെ ഒരു തരത്തിലും ബാധിക്കില്ല. മുന്‍കാലത്തും ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്, അതിനെ പാര്‍ട്ടി അതിജീവിച്ചിട്ടുമുണ്ട്. സിപിഎമ്മിന്‍റെ അണികള്‍ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ പുറത്തുനിന്നുള്ള ആളാണ്. സിപിഎമ്മുമായി സഹകരിക്കുന്ന ആളെന്ന നിലയിലാണ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ ഭാഗമായി വന്നത്. അന്‍വറുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.