തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഇനി അന്തിമതീരുമാനമെടുക്കുക.

നേരത്തേ അജിത്കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും ഡിജിപി നല്‍കിയ കത്തും പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ ശിപാര്‍ശയുടെ വിവരങ്ങളാണ് പുറത്തുവന്നത്.അജിത്കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി.

ക്രൈബ്രാഞ്ച് തലത്തിലോ പ്രത്യേക സംഘത്തെ നിയമിച്ച അന്വേഷണം വേണമെന്നാണ് ആവശ്യം. പൂരം കലക്കിയ സംഭവത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്‍റെ പങ്കും അന്വേഷിക്കണമെന്നാണ് ശിപാര്‍ശ. ഡിജിപി ഉന്നയിച്ച കാര്യങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.