കൊല്ലം: കാസ്റ്റിംഗ് സംവിധായിക ടെസ് ജോസഫിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ എം. മുകേഷ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

മാർച്ച് പോലീസ് തടഞ്ഞതോടെ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. മുകേഷിന്‍റെ വീട്ടിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് മുകേഷിന്‍റെ വീടിന് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസിന്‍റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്‍റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞു.

രാത്രിയിൽ തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നതോടെ തന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടതായി വന്നിട്ടുണ്ടെന്നും ടെസ് വെളിപ്പെടുത്തി.