മുംബൈ: കഴിഞ്ഞ വർഷം ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) ബന്ധം അവസാനിപ്പിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് എപ്പോൾ വേണമെങ്കിലും എൻഡിഎയിലേക്ക് മടങ്ങിയെത്താമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.

നിതീഷ് കുമാർ നേരത്തെ എൻഡിഎയുടെ ഭാഗമായിരുന്നുവെന്നും കഴിഞ്ഞ തവണ ബിഹാറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയായിരുന്നുവെന്നും രാംദാസ് അത്താവലെ പറഞ്ഞു.

നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുകയും 2022 ഓഗസ്റ്റിൽ എൻഡിഎയിൽ നിന്ന് പുറത്തുപോകുകയും ചെയ്തു. പിന്നീട് അദ്ദേഹം രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) കൈകോർത്ത് പുതിയ സർക്കാർ രൂപീകരിച്ചു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്നാണ് നിതീഷ് കുമാർ.