ബിജെപി നടത്തുന്നത് മാഫിയ പ്രവർത്തനം: യെച്ചൂരി
ബിജെപി നടത്തുന്നത്  മാഫിയ പ്രവർത്തനം: യെച്ചൂരി
Wednesday, April 17, 2024 5:17 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ബിജെപി കേന്ദ്ര ഏജന്‍സികളെയും തെരഞ്ഞെടുപ്പു കമ്മീഷനെയും ഉപയോഗിച്ച് മാഫിയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇഡി, സിബിഐ എന്നിവയെ രാഷ്‌‌ട്രീയ ചട്ടുകമാക്കി മാറ്റുകയാണെന്ന് കേന്ദ്രമെന്നും അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

മോദിയുടെ ഗാരന്‍റി സീറോ ഗാരന്‍റിയാണ്. കളപ്പണം വെളുപ്പിക്കാന്‍ ഇലക്‌ടറല്‍ ബോണ്ട് ഉപയോഗിച്ചു. നഷ്ടത്തിലുള്ള കമ്പനികള്‍ക്ക് ഇലക്‌ടറല്‍ ബോണ്ട് വാങ്ങാന്‍ എവിടെനിന്നാണു പണം? ഇലക്‌ടറല്‍ ബോണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചവര്‍ക്കെതിരേ ഇഡി അന്വേഷണമില്ല. ഇലക്‌ടറല്‍ ബോണ്ട് അഴിമതിയില്‍ സമഗ്രമായ അന്വേഷണം വേണം. ബിജെപി വിരുദ്ധ സര്‍ക്കാര്‍ ഉണ്ടാകണമെങ്കില്‍ ഇടതുപക്ഷത്തിന് സ്വാധീനം വേണമെന്നും യെച്ചൂരി പറഞ്ഞു.

നരേന്ദ്ര മോദി പിണറായി വിജയനെതിരേ നടത്തിയ പരാമർശങ്ങളെപ്പറ്റി?

ഇതേക്കുറിച്ച് പിണറായി വിജ‍യൻ പ്രതികരിക്കും. പ്രധാനമന്ത്രി പോലും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലേക്കെത്തി നിൽക്കുകയാണു ബിജെപി രാഷ്‌ട്രീയം.

പിണറായി, നരേന്ദ്ര മോദിയെ വിമർശിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ച്?


രാഹുൽ ഗാന്ധി, സ്വന്തം പാർട്ടിക്കാർ അവിടെത്തന്നെ ഉണ്ടാകുമോയെന്ന് ആദ്യം ഉറപ്പുവരുത്തട്ടെ. ഇന്ത്യാ സഖ്യത്തിനു ഭൂരിപക്ഷം കിട്ടിയാൽ സർക്കാരിന്‍റെ ഭാഗമാകണോയെന്ന് അപ്പോൾ തീരുമാനിക്കും.

മോദി സര്‍ക്കാര്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാണോ?

മോദി സര്‍ക്കാര്‍ രാജ്യത്തെ മതേതരത്വത്തെയും ജനാധിപത്യത്തെയും തകര്‍ക്കുകയാണ്. പാര്‍ലമെന്‍റിനെയും ജുഡീഷറിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും എല്ലാം കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നിലനിൽക്കുന്നത്. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കണമെങ്കില്‍ മറ്റൊരു സർക്കാർ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്നാണോ?

കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി ബിജെപിയിലേക്ക് ചേക്കേറുന്നു. ഇതിനു പിന്നില്‍ പല പ്രലോഭനങ്ങളുണ്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമോയെന്ന് അപ്പോൾ തീരുമാനിക്കും. തെരഞ്ഞെടുപ്പിനു ശേഷം ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടി സർക്കാരിന് നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.