ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഗുരുതര ക്രമക്കേടുകൾ
ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ  ഗുരുതര ക്രമക്കേടുകൾ
Wednesday, April 17, 2024 4:55 AM IST
റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ പരിശീലകർ എച്ചും എട്ടും ടെസ്റ്റ് എടുക്കുന്നയാൾക്ക് സഹായത്തിനു ഗ്രൗണ്ടിൽ ഇടപെടുന്നതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ അക്കൗണ്ടന്‍റ് ജനറലിന്‍റെ ഓഡിറ്റ് റിപ്പോർട്ട്.

കേരളത്തിലെ അഞ്ചു ജില്ലകളിലെ 37 ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നടത്തിയ പരിശോധനയിൽ 16 ഗ്രൗണ്ടുകളിലാണു ഡ്രൈവിംഗ് പരിശീലകർ ഇടപെടുന്നതായി കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് ഓഡിറ്റ് ടീം പരിശോധന നടത്തിയത്. കേരളത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ റോഡപകടങ്ങളിൽ 79.5 ശതമാനം അപകടങ്ങളും ഡ്രൈവർമാരുടെ പിഴവാണെന്നു കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

കണ്ടെത്തിയ ക്രമക്കേടുകൾ


• എല്ലാ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലും എച്ച് ട്രാക്കിന്‍റെ കൂടെ പാർക്കിംഗ് ട്രാക്ക് വേണമെന്നാണു നിയമം. എന്നാൽ പരിശോധന നടത്തിയ 37 ഗ്രൗണ്ടിൽ 34 എണ്ണത്തിലും പാർക്കിംഗ് ട്രാക്കില്ല.
• എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തുന്പോൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നില്ല. 31 ഗ്രൗണ്ടിലും സീറ്റ് ബെൽറ്റ് ഇടാതെയാണ് എച്ച് എടുക്കുന്നത്.
• 20 ഗ്രൗണ്ടിൽ എട്ട് എടുക്കുന്പോൾ ഹെൽമറ്റ് വയ്ക്കുന്നില്ല.
• 20 ഗ്രൗണ്ടിൽ ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽ തന്നെ നടത്തുന്നു.
• ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങൾക്ക് ഇൻഷ്വറൻസും ഏഴു വാഹനങ്ങൾക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റും ഇല്ല.
• ലേണേഴ്‌സ് എടുത്ത ആളുകൾക്ക് റോഡ് സുരക്ഷയിൽ ക്ലാസ് കൊടുക്കണമെന്നാണു നിയമം. എന്നാൽ 23 ഗ്രൗണ്ടിലും വന്ന ആളുകൾക്കു റോഡ് സുരക്ഷാ ക്ലാസ് ലഭിച്ചിട്ടില്ല.
• 12 ഗ്രൗണ്ടുകളിൽ ഒഴികെ ഒരിടത്തും കുടിവെള്ളമോ, റിഫ്രഷ്മെന്‍റ് സൗകര്യമോ, വെയ്റ്റിംഗ് റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.