ഐടി റിക്രൂട്ട്മെന്‍റിൽ അടിമുടി മാറ്റത്തിനു കേരളം
ഐടി റിക്രൂട്ട്മെന്‍റിൽ അടിമുടി മാറ്റത്തിനു കേരളം
Wednesday, April 17, 2024 4:55 AM IST
തിരുവനന്തപുരം: ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മെന്‍റ് രീതികളിൽ അടിമുടി മാറ്റവുമായി കേരളത്തിൽ നിന്നുള്ള ഐടി കന്പനികൾ. മാർക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരന്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ഉദ്യോഗാർഥിയുടെ അറിവ്, നൈപുണ്യശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയാണ് മാനദണ്ഡമാക്കുന്നത്.

ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയേഴ്സ് (ഐഇഇഇ), ഗ്രൂപ്പ് ഓഫ് ടെക്നോളജി കന്പനീസ് (ജിടെക്) എന്നിവ സംയുക്തമായി ഒരു മാസം നീണ്ടു നിൽക്കുന്ന ലോഞ്ച്പാഡ് കേരള2024 എന്ന നിയമന പരിപാടി നടക്കുകയാണ്. പ്രാരംഭപദ്ധതിയെന്ന നിലയിൽ 10,000 എൻജിനിയറിംഗ് വിദ്യാർഥികളെ വിവിധ പരീക്ഷകളിലൂടെ നയിച്ച് ഐടി ജോലികൾക്കായി ഒരുക്കും. പ്രതിസന്ധി പരിഹാരം, സാങ്കേതിക നൈപുണ്യം, എന്നിവ ഉയർത്തുകയാണ് ലക്ഷ്യം. ബഹുരാഷ്ട്ര സംരംഭങ്ങളടക്കം നൂറിലധികം കന്പനികളിലേക്ക് ഇതിലൂടെ നിയമനം നടക്കും.


മേയ് ആറിന് ടെക്നോപാർക്ക് തിരുവനന്തപുരത്തും എട്ടിന് ഇൻഫോപാർക്ക് കൊച്ചിയിലും പത്തിന് കോഴിക്കോട് സൈബർപാർക്കിലും പുതിയ മാതൃകയിൽ നിയമന പരിപാടികൾ നടത്തും.

പുതിയ രീതി ഏറെ വിജ്ഞാന പ്രദമാണെന്ന് മാത്രമല്ല, ബിരുദധാരികൾക്ക് വളരെ വേഗത്തിൽ തൊഴിൽ ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് കേരള ഡിജിറ്റൽ സർവകലാശാല, എപിജെ അബ്ദുൾ കലാം ശാസ്ത്രസാങ്കേതിക സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ലോഞ്ച് പാഡ് കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.