Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന സമയം. എറണാകുളം റൂറലിലെ വാഴക്കുളം പോലീസ് സ്റ്റേഷന്റെ ചുമതലയും അദേഹത്തിനായിരുന്നു.
2017 ഏപ്രില്‍ 29ന് വാഴക്കുളം മഞ്ഞള്ളൂര്‍ വില്ലേജ് ചവറ കോളനി ഭാഗത്ത് പേരാലിന് ചുവട്ടില്‍ വീട്ടില്‍ നാരായണന്റെ മകന് രമേശന് ഒരു പരാതിയുമായി വാഴക്കുളം പോലീസ് സ്റ്റേഷനിലെത്തി. പെയിന്റിംഗ് ജോലിക്കായി പോയ തന്റെ സഹോദരന് സന്തോഷ്കുമാറി (49)നെ 2017 ഏപ്രില്‍ 28 മുതല്‍ വാഴക്കുളം വികാസ് ഹോട്ടലിനു മുന്നില്‍നിന്ന് കാണാതായി എന്നായിരുന്നു ആ പരാതി.
മാന്‍ മിസിംഗിന് കേസെടുത്ത് ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി.
ദുശീലങ്ങളൊന്നുമില്ലാത്ത ആള്
പെയിന്റിംഗ് തൊഴിലാളിയായ സന്തോഷ്കുമാര്‍ ഭാര്യയ്ക്കും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു ആണ്മക്കള്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോടും വിരോധമില്ലാത്തയാള്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിംഗ് ജോലിക്കായി പോകും. അല്പം മദ്യപിക്കുന്നത് ഒഴിച്ചാല്‍ മറ്റ് ദുശീലങ്ങളൊന്നുമില്ല.
വൈകിട്ട് ജോലി കഴിഞ്ഞു കൃത്യമായി വീട്ടിലെത്തുമായിരുന്നു. 28ന് രാവിലെ ഭാര്യയോട് യാത്ര പറഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിംഗ് ജോലിക്കായി പോയതാണ്. പക്ഷേ, പിന്നീട് തിരിച്ചുവന്നിട്ടില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രാത്രി വൈകിയാണെങ്കിലും സന്തോഷ്കുമാര്‍ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആള് എത്താത്തതിനെത്തുടര്‍ന്നാണ് പിറ്റേന്ന് സഹോദരന് വാഴക്കുളം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്.
സന്തോഷ്കുമാര്‍ എവിടെ?
ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രാഥമികാന്വേഷണം ആരംഭിച്ചു. സന്തോഷ്കുമാറിന് മറ്റു ബന്ധങ്ങളൊന്നും ഇല്ലാത്തിനാല്‍ അത്തരത്തില്‍ പോകേണ്ട സ്ഥലങ്ങളൊന്നുമില്ലെന്നായിരുന്നു പോലീസിന് ലഭ്യമായി പ്രാഥമിക വിവരം.
അദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും അതില്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല. ഒരു പ്രത്യേക ലൊക്കേഷനിലേക്കു പോയതിനുള്ള തെളിവുകളൊന്നും ആ കോള്‍ ഡീറ്റെയില്‍സില്‍ ഇല്ലായിരുന്നു.
പരാതി കിട്ടി ഒന്നര ദിവസം പിന്നിടുമ്പോഴും പോലീസിന് സന്തോഷ്കുമാറിന്റെ കാണാതാകലിനെക്കുറിച്ച് അവ്യക്തത തുടരുകയായിരുന്നു. എങ്കിലും അദേഹത്തെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ പോലീസ് അന്വേഷണം തുടര്‍ന്നിരുന്നു.
ആ മാരുതി കാര്‍
സമീപത്തെ പ്രദേശങ്ങളില്‍ നിന്നെല്ലാം കിട്ടാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സംഘം ശേഖരിച്ചു. അങ്ങനെ ശേഖരിച്ച ഒരു സിസിടിവി ദൃശ്യം ഇന്‍സ്പെക്ടര്‍ ജയകുമാര്‍ പരിശോധിക്കുന്നതിനിടെയാണ് ആ മാരുതി കാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
വാഴക്കുളം ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയ ശേഷം സന്തോഷ്കുമാര്‍ ബസ് സ്റ്റാന്‍ഡിനു താഴേക്കുള്ള വഴിയിലെ ബാറിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആ ദൃശ്യങ്ങള്‍ കൂടുതലായി പരിശോധിച്ചപ്പോള്‍ ചെന്നെത്തിയത് ആ റോഡിന്റെ അവസാന ഭാഗത്തേക്കുള്ള ഒരു സിസിടിവി ദൃശ്യത്തിലേക്കായിരുന്നു.
സന്തോഷ്കുമാര്‍ ബസ് ഇറങ്ങി നടന്ന സമയം കണക്കാക്കി നോക്കുമ്പോള്‍ അതേസമയത്ത് അവിടേക്ക് ഒരു മാരുതി കാര്‍ കടന്നുവരുന്നുണ്ട്. ഉടന്‍ തന്നെ ആ വണ്ടിയുടെ നമ്പറില്‍നിന്ന് ഉടമയുടെ വിലാസം ഇന്‍സ്പെക്ടര്‍ ജയകുമാര്‍ ശേഖരിച്ചു.
വാഴക്കുളം മഞ്ഞള്ളൂര്‍ കല്ലുങ്കൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കാർ. സുരേന്ദ്രന്റെ മകളുടെ ഭർത്താവും ഹോട്ടല്‍ ജീവനക്കാരനുമായ ഇടുക്കി പഴന്പിള്ളിച്ചാൽ ചപ്പാത്ത് ഭാഗം പള്ളിത്താഴത്ത് വീട്ടില്‍ സുജിത്ത് തങ്കപ്പ(31)നായിരുന്നു കാർ ഓടിച്ചിരുന്നത്. ഇയാള്‍ ഭാര്യവീട്ടിലായിരുന്നു താമസം.
അന്വേഷണം സുജിത്തിലേക്ക്
ഉടന്‍തന്നെ പോലീസ് സംഘം സുജിത്തിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പക്ഷേ, താന്‍ ആ ഭാഗത്തേക്ക് ആ ദിവസങ്ങളില്‍ വന്നിട്ടില്ലെന്നായിരുന്നു അയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെ ആ വഴി പോയതായി അയാള്‍ സമ്മതിച്ചു.
സന്തോഷ്കുമാറിനെ താന്‍ കണ്ടിട്ടില്ലെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ ഇയാളുടെ മറുപടിയില്‍ തൃപ്തനല്ലായിരുന്നു. അദ്ദേഹം സുജിത്തിന്റെ കോള്‍ ഡീറ്റെയിൽസ് വീണ്ടും വീണ്ടും പരിശോധിച്ചു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷനുകള്‍ പരിശോധിച്ചു. 28ന് വൈകുന്നേരം 6.22ന് സന്തോഷ് കുമാറിന്റെ ഫോണിലേക്ക് കോള്‍ വന്നതായും 6.31 ന് സന്തോഷകുമാര്‍ തിരിച്ചുവിളിച്ചതായും കണ്ടെത്തി.
ഈ സമയത്ത് ആലുവ മൂന്നാര്‍ റൂട്ടില്‍ നേര്യമംഗലം കഴിഞ്ഞ് ഇടത്തേക്കു പോകുന്ന മാമലക്കണ്ടം എന്ന ടവര്‍ ലൊക്കേഷനില്‍ പോലീസിന് സുജിത്തിന്റെ സിഗ്നല്‍ ലഭിച്ചു. ഇയാളുടെ അമ്മയുടെ പേരിലെടുത്ത സിം കാര്‍ഡായിരുന്നു അത്.
പിന്നീട് പോലീസ് സംഘം ഇയാളെ വീണ്ടും ചോദ്യം ചെയ്തു. മാമലക്കണ്ടം ഭാഗത്ത് എന്തിനാണ് എത്തിയതെന്നു ചോദിച്ചപ്പോള്‍ ആദ്യം ഇയാള്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സ്വന്തംവീട്ടില്‍ വന്നതാണെന്നു പറഞ്ഞു. പക്ഷേ, അതില്‍ കൂടുതലൊന്നും പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല.
പോലീസ് സംഘം സുജിത്ത് താമസിക്കുന്ന വീട്ടിലെത്തി. ഭാര്യയുമായി സംസാരിച്ചെങ്കിലും സുജിത്ത് മറ്റേവിടേക്കെങ്കിലും പോയതായി അവര്‍ക്ക് അറിയില്ലായിരുന്നു. ആ ദിവസം രാത്രി കുറച്ചു വൈകിയാണ് സുജിത്ത് വീട്ടിലെത്തിയതെന്ന് അവര്‍ പോലീസ് സംഘത്തോടു പറഞ്ഞു.
തുടര്‍ന്ന് ജയകുമാറും സംഘവും മഞ്ഞള്ളൂരിലുള്ള സുജിത്തിന്റെ കുടുംബവീട്ടിലെത്തി. അവിടെ അയാളുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. അന്നേ ദിവസം സുജിത്ത് അവിടെ എത്തിയിരുന്നുവെന്നും കുറച്ചു നേരെ അവിടെയിരുന്നു സംസാരിച്ചുവെന്നും ഏറെ വൈകാതെ തിരിച്ചുപോയതായും അയാളുടെ അമ്മയും സഹോദരനും പോലീസിനെ അറിയിച്ചു.
ഫോറസ്റ്റ് ഓഫീസറുടെ വെളിപ്പെടുത്തല്‍
സന്തോഷ്കുമാറിനെ കാണാതായിട്ട് രണ്ടു ദിവസം പിന്നിടുമ്പോള്‍ അന്വേഷണ സംഘവും പ്രതിസന്ധിയിലായിരുന്നു. ഇദേഹം എവിടേക്കു പോയി എന്ന് അറിയില്ല. കസ്റ്റിഡിയിലെടുത്ത സുജിത്തില്‍ നിന്നാകട്ടെ കൂടുതല്‍ വിവരമൊന്നും ലഭിക്കുന്നുമില്ല.
മാമലക്കണ്ടത്തുനിന്ന് ആറു കിലോ മീറ്റര്‍ ഉള്ളിലേക്കു പോയാല്‍ വന മേഖലയാണ്. ആ മേഖലയിലേക്ക് ഒരു അന്വേഷണം നടത്താമെന്ന് ഇന്‍സ്പെക്ടര്‍ ജയകുമാര്‍ തീരുമാനിച്ചു. അങ്ങനെയാണ് മാമലക്കണ്ടം ഫോറസ്റ്റ് ഓഫീസില്‍ ജയകുമാറും സംഘവും എത്തുന്നത്.
പോലീസ് സംഘം അവിടെയെത്തി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് കാട്ടില്‍നിന്ന് ദുര്‍ഗന്ധം വരുന്നതായ വിവരം ലഭിച്ചത്. ഫോറസ്റ്റ് വിഭാഗത്തിന്റെ സഹായത്തോടെ ഇന്‍സ്പെക്ടറും സംഘവും കാട്ടില്‍ പരിശോധന നടത്തി.
തുടരും
സീമ മോഹന്‍ലാല്‍
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top