മഹാദുരന്തം അരികെ? എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ച് അന്‍റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തു; മുന്നറിയിപ്പുമായി വിദഗ്ധര്‍
മഹാദുരന്തം അരികെ? എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ച് അന്‍റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തു; മുന്നറിയിപ്പുമായി വിദഗ്ധര്‍
അപ്പോകലിപ്‌സ്, അഥവാ മഹാദുരന്തം, സര്‍വനാശം... ഭൂഗോളത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തിന്‍റെ ആദ്യ സൂചനകള്‍ ലഭിച്ചതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ്19 മഹാമാരിയില്‍നിന്ന് ലോകം കരകയറി വരുന്നതിനിടെയാണ് ഭൂഗോളത്തെ മുഴുവനായി പ്രതിസന്ധിയിലാക്കുന്ന വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എച്ച്5എന്‍1 എന്ന പക്ഷിപ്പനി ബാധിച്ച് അന്‍റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തൊടുങ്ങുന്നതായുള്ള റിപ്പോര്‍ട്ടാണ് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഇത്തരത്തിലുള്ള രോഗബാധ അന്‍റാര്‍ട്ടിക്കയില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതാണ് ആരോഗ്യ വിദഗ്ധരെ ഞെട്ടിച്ചത് എന്നതാണ് വാസ്തവം.

കേരളത്തിലെ പക്ഷിപ്പനി

അന്‍റാര്‍ട്ടിക്കയിലല്ലേ നമുക്ക് എന്ത് എന്നാണെങ്കില്‍, ചൈനയില്‍ തുടങ്ങിയ കോവിഡ്19 ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയത് മറക്കരുത്.

എച്ച്5എന്‍1 എന്ന വൈറസ് മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് കോഴി, താറാവ് തുടങ്ങിയവയുമായി സംബര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് അപകട സാധ്യത സൃഷ്ടിക്കുന്നു.

കേരളത്തില്‍ അടുത്തിടെ പക്ഷിപ്പനി ബാധിച്ച് കോഴികളും താറാവുകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പതിവായി എന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം.

അങ്ങനെ നോക്കുമ്പോള്‍ മനുഷ്യകുലത്തിന് വന്‍ ഭീഷണിയാണ് എച്ച്5എന്‍1 വൈറസിലൂടെ അന്‍റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങിയത്.

തുടക്കത്തില്‍ മനുഷ്യര്‍ക്ക് ഇതു നേരിട്ട് ഭീഷണിയാകില്ലെങ്കിലും വന്‍ പാരിസ്ഥിതിക ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും എന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു.

അന്‍റാര്‍ട്ടിക്കയില്‍ സംഭവിച്ചത്

അന്റാര്‍ട്ടിക് മേഖലയിലെ സൗത്ത് ജോര്‍ജിയ ദ്വീപിലാണ് എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


ലോകത്തിലെ വലിയ രണ്ടാമത്തെ പെന്‍ഗ്വിന്‍ ഇനമായ കിംഗ് പെന്‍ഗ്വിനുകളാണ് ഈ വൈറസ് വാധയിലൂടെ മരണപ്പെട്ടത്. മൂന്ന് അടി ഉയരവും 20 വര്‍ഷത്തില്‍ അധികം ആയുസും ഉള്ള ഇനമാണ് കിംഗ് പെന്‍ഗ്വിന്‍.

ഇതുവരെ പെന്‍ഗ്വിനുകള്‍ക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അന്‍റാര്‍ട്ടിക്കന്‍ മേഖലകളില്‍ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധ ഇതുവരെ റിപ്പോര്‍ച്ച് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയം.

അതുകൊണ്ടുതന്നെ വൈറസ് പ്രതിരോധ ശേഷി പെന്‍ഗ്വിനുകള്‍ക്ക് കുറവാണ്. വന്യമേഖലയില്‍ എച്ച്5എന്‍1 വൈറസിലൂടെ ഉള്ള ആദ്യ മരണമാണ് സൗത്ത് ജോര്‍ജിയ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പെന്‍ഗ്വിന്‍ മാത്രമല്ല, ധ്രുവക്കരടികളും ചത്തൊടുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

വ്യാപനം വര്‍ധിക്കും

പ്രജനന സീസണിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത് എന്നതിനാല്‍ പെന്‍ഗ്വിനുകളില്‍ ഈ വൈറസ് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്.

മാത്രമല്ല, മറ്റ് പക്ഷിമൃഗാദികളിലേക്കും ഇത് പടര്‍ന്നേക്കുമെന്നും ആധുനിക കാലത്തെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയേക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയിലൂടെ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലായി അഞ്ച് ലക്ഷത്തില്‍ അധികം കടല്‍ പക്ഷികള്‍ ചത്തൊടുങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിലും പെന്‍ഗ്വിനുകള്‍ക്ക് രോഗബാധ അന്ന് സ്ഥിരീകരിച്ചു.

ഈ മേഖലകള്‍ എച്ച്5എന്‍1 വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ളതാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.