വിമാനത്തില്‍ "നിന്ന് യാത്ര' ചെയ്യേണ്ടി വരുമോ; ഇരിപ്പുറയ്ക്കാതെ യവനിക
Thursday, March 7, 2024 3:22 PM IST
ആകാശം തൊട്ട് പറക്കുന്ന വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. യാത്രക്കൂലി കുടുതലായതിനാല്‍ സാധാരണക്കാര്‍ ഇതില്‍ അത്രയങ്ങ് സഞ്ചരിച്ചിരിക്കില്ല.

എന്നിരുന്നാലും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന ആ യന്ത്രത്തെ അവര്‍ നോക്കി നില്‍ക്കും. എന്നാല്‍ ഈ വിമാനത്തില്‍ കയറിപ്പറ്റിയിട്ടും ഇരിപ്പുറയ്ക്കാത്ത ഒരു യാത്രക്കാരിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

യവനിക രാജ് ഷാ എന്ന യുവതിയാണ് ഈ യാത്രക്കാരി. അവര്‍ ഒരിക്കല്‍ ബംഗളൂരുവില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കയറുകയുണ്ടായി. എന്നാല്‍ ഈ വിമാനത്തിലെ ചില സീറ്റുകളില്‍ കുഷ്യന്‍ ഇല്ലായിരുന്നു. "ഞാന്‍ സുരക്ഷിതമായി ഇറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു!' എന്ന അടിക്കുറിപ്പോടെയാണ് യവനിക ഈ ചിത്രം പങ്കുവച്ചത്.

എന്തായാലും സംഭവം ക്ലിക്കായി. നിരവധി കമന്‍റുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. "ഈ പ്രത്യേക സീറ്റുകള്‍ക്കായി ഇന്‍ഡിഗോ നിങ്ങളില്‍ നിന്ന് എത്ര രൂപ അധികമായി ഈടാക്കി?' എന്നാണൊരാള്‍ കുറിച്ചത്.

ഈ വിഷയത്തില്‍ ഇന്‍ഡിഗോയും പ്രതികരിച്ചു. സംഭവം തെറ്റിധാരണയാണെന്നും ശുചീകരണ ആവശ്യങ്ങള്‍ക്കായി വിമാനത്തിലെ സീറ്റ് തലയണകള്‍ മാറ്റാറുണ്ടെന്നും അവര്‍ പറഞ്ഞു. യാത്രാവേളയില്‍ ആവശ്യാനുസരണം വൃത്തിയാക്കുന്നതിനുള്ള ഒരു സാധാരണ രീതിയാണിത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ശുചിത്വത്തിന്‍റെയും ശുചിത്വത്തിന്‍റെയും ഉയര്‍ന്ന നിലവാരം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.

"എന്തായാലും യാത്രയ്ക്കിടയിലൊ യാത്രയ്ക്ക് മുന്‍പോ ഈ ചിത്രം' എന്ന ചോദ്യം ബാക്കി നില്‍ക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.