ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം: എം.വി.ഗോ വിന്ദൻ
Sunday, April 21, 2024 11:22 PM IST
ചാത്തന്നൂർ: കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടതുമുന്നണി സ്ഥാനാർഥി എം. മുകേഷിന്‍റെ തെരഞ്ഞെടുപ്പു പ്രചരണയോഗം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്ത് കേസിന്‍റെ പേരിലാണ് പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി പറയുന്നത്. രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെക്കുറിച്ച് രാഹുൽ എവിടെയും പറഞ്ഞിട്ടില്ല.

സ്വർണക്കടത്തിന് നേതൃത്വം നല്കുന്നത് മോദിയാണ്. പിണറായിയ്ക്കതിരെ ഒരു കേസുമില്ല. മൊഴിയുമില്ല മോദി കേരളത്തിൽ എത്തി മുഖ്യമന്ത്രിയേയും കുടുംബത്തിനെയും കുറിച്ച തരം താണ ആർ എസ് എസ് കാരെപ്പോലെ പ്രസംഗിക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ റേഞ്ച് എന്താണ്. തോല്ക്കാൻ പോകുമ്പോൾ എന്തെങ്കിലും വിളിച്ചു പറയുകയാണെന്നും എം.വി. ഗോവിന്ദൻ പരിഹരിച്ചു.

ജി. എസ്. ജയലാൽ എം എൽ എ അധ്യക്ഷനായിരുന്നു. കെ. സേതുമാധവൻ, മുൻ മന്ത്രി കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു.