എന്‍.കെ. പ്രേമചന്ദ്രന്‍ ഇന്ന് ഇരവിപുരത്ത്
Tuesday, April 16, 2024 10:38 PM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് സ്വീകരണ പര്യടനം ഇന്ന് ഇരവിപുരം നിയോജകമണ്ഡലത്തില്‍ നടക്കും.

രാവിലെഎട്ടിന് മുണ്ടയ്ക്കല്‍ മണ്ഡലത്തിലെ വെടിക്കുന്നില്‍ നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി പാപനാശം, കൊണ്ടേത്ത് പാലം, അമൃതകുളം ജംഗ്ഷന്‍, തുമ്പറ മാര്‍ക്കറ്റ് ജംഗ്ഷന്‍, എച്ച് ആന്‍റ്സി ജംഗ്ഷന്‍, തില്ലേരി, അമീറാന്‍മുക്ക്, പോളയത്തോട്, കപ്പലണ്ടിമുക്ക്, എസ്.എന്‍ കോളജ് ജംഗ്ഷന്‍, എസ്എംപി ഡിപ്പോ പുരയിടം, ഓടയില്‍ക്കാവ്, ചക്കരത്തോപ്പ്, ചെമ്മാന്‍മുക്ക്, ജവഹര്‍ ജംഗ്ഷനില്‍ സമാപിക്കും.

തുടര്‍ന്ന് പാല്‍കുളങ്ങര മണ്ഡലത്തിലെ ടൗണ്‍ അതിര്‍ത്തിയില്‍ നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി കുന്നേമുക്ക്, യത്തീംഖാന, ചേരി, കാലായില്‍, രണ്ടാംകുറ്റി, പ്രിയദര്‍ശിനി, കോയിക്കല്‍, മംഗലശേരി ഫ്ളാറ്റ്, കല്ലുംതാഴം, കരുണ, ഹസീന കാഷ്യു, വലിയമാടം ജംഗ്ഷന്‍, പുളിയത്ത് മുക്ക്, ഇലവന്തിയില്‍ സമാപിക്കും.ഉച്ചയ്ക്ക് കിളികൊല്ലൂര്‍ മണ്ഡലത്തിലെ മണ്ണാമല നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി കുറ്റിച്ചിറ, ഇരട്ടക്കുളം, ചൂട്ടര്‍വിള, തടത്തില്‍, കട്ടവിള, റേഷന്‍കടമുക്ക്, അമ്മന്‍നടയില്‍ സമാപിക്കും.

ഉച്ചയ്ക്ക് ശേഷം വടക്കേവിള മണ്ഡലത്തിലെ അമ്മന്‍നടയില്‍ നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി ഓറിയന്‍റ് മുക്ക്, കൊച്ചമ്മനട, കലാവേദി, കാവുങ്ങല്‍, കാഞ്ഞിരംകോട്, താഴത്തുവിള, മുന്നണിക്കുളം, നെഹ്റു ജംഗ്ഷന്‍, ശ്രീവിലാസം ഗ്രന്ഥശാല, ശ്രീനാരായണപുരം, മൈലാടുംകുന്ന്, തമ്പുരാന്‍മുക്ക്, ബി.റ്റി. ജംഗ്ഷനില്‍ സമാപിക്കും.

വൈകുന്നേരം മണക്കാട് മണ്ഡലത്തിലെ കൊച്ചുഡീസന്‍റ് ജംഗ്ഷന്‍ തെക്ക് നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി പുന്തലത്താഴം, പഞ്ചായത്തുവിള, അയത്തില്‍, കൊച്ചുകൂനമ്പായിക്കുളം, കൂനമ്പായിക്കുളം, പാലത്തറ, തട്ടാമല കോളനി, പണിക്കരുകുളം, പള്ളിമുക്ക് ജംഗ്ഷനില്‍ സമാപിക്കും.